<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-5804516521761260901</id><updated>2011-07-08T15:12:13.957+05:30</updated><category term='പ്രപഞ്ചം'/><category term='ശാസ്ത്രചരിത്രം'/><category term='ലേഖനം'/><category term='ആഗോളതാപനം'/><category term='അന്യഗ്രഹജീവികള്‍'/><category term='ജനിതകം'/><category term='വിളവലയങ്ങള്‍'/><category term='കേരളം'/><category term='കാന്തല്ലൂര്‍'/><category term='വിജ്ഞാനം'/><category term='ഇടുക്കി'/><category term='പ്രകൃതി'/><category term='യോഗ'/><category term='മോഹമരുന്നുകള്‍'/><category term='കാലാവസ്ഥ'/><category term='ബഹിരാകാശം'/><category term='പരിണാമം'/><category term='ജൈവവൈവിധ്യം'/><category term='ക്യോട്ടോ ഉടമ്പടി'/><category term='പകര്‍ച്ചവ്യാധികള്‍'/><category term='നദീസംയോജനം'/><category term='ഹെല്‍ത്ത്‌ ടൂറിസം'/><category term='എം.എന്‍.സത്യാര്‍ഥി'/><category term='പ്രൊഫ.ശോഭീന്ദ്രന്‍'/><category term='പശ്ചിമഘട്ടം'/><category term='ചാള്‍സ്‌ ഡാര്‍വിന്‍'/><category term='മഹാശിലായുഗം'/><category term='വ്യായാമം'/><category term='ഡി.എന്‍.എ.'/><category term='ജീവിതശൈലീരോഗങ്ങള്‍'/><category term='ക്ലൂ ക്ലക്‌സ്‌ ക്ലാന്‍'/><category term='സ്വാതന്ത്ര്യസമരം'/><category term='പ്രമേഹം'/><category term='മുനിയറകള്‍'/><category term='കേരളചരിത്രം'/><category term='ചിത്രകല'/><category term='മെഡിക്കല്‍ ടൂറിസം'/><category term='ന്യൂയോര്‍ക്ക്‌ ടൈംസ്‌'/><category term='ഗുരുവായൂരപ്പന്‍ കോളേജ്'/><category term='വനസംരക്ഷണം'/><category term='മറയൂര്‍'/><category term='വിവരസാങ്കേതികവിദ്യ'/><category term='സൗരയൂഥം'/><category term='പത്രപ്രവര്‍ത്തനം'/><category term='ഫലകചലനം'/><category term='ആരല്‍ സമുദ്രം'/><category term='ബ്ലോഗ്‌'/><category term='സാര്‍സ്‌'/><category term='ശാസ്ത്രം'/><category term='അഫ്ഗാനിസ്താന്‍'/><category term='മാനവജിനോം പദ്ധതി'/><category term='ഫോസില്‍ ഇന്ധനങ്ങള്‍'/><category term='ഇന്ത്യാചരിത്രം'/><category term='ആരോഗ്യം'/><category term='ദേശാടനം'/><category term='പരിസ്ഥിതി'/><title type='text'>പഴയ താളുകള്‍</title><subtitle type='html'>പലപ്പോഴായി എഴുതിയ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പുനപ്രസിദ്ധീകരിക്കുകയാണ്‌ ഇവിടെ. പലതിനും ഇപ്പോള്‍ പ്രസക്തി കുറവായിരിക്കാം. എങ്കിലും അവയുടെ ആര്‍ക്കൈവല്‍ മൂല്യം കണക്കിലെടുത്താണ്‌ ഈ ശ്രമം......ജോസഫ്‌ ആന്റണി</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://japages.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default?max-results=100'/><link rel='alternate' type='text/html' href='http://japages.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>29</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-5804516521761260901.post-8282461534163275026</id><published>2010-06-23T20:19:00.005+05:30</published><updated>2010-06-23T20:27:14.529+05:30</updated><category scheme='http://www.blogger.com/atom/ns#' term='മാനവജിനോം പദ്ധതി'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><title type='text'>മാനവജിനോം -5: ജിനോം കീഴടങ്ങി, ഇനി പ്രോട്ടിയോം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/TCIf6mT-fcI/AAAAAAAADoI/ZORsmCKqh_A/s1600/Pic1.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 212px;" src="http://1.bp.blogspot.com/_B25RyGfIAVE/TCIf6mT-fcI/AAAAAAAADoI/ZORsmCKqh_A/s400/Pic1.gif" border="0" alt="" id="BLOGGER_PHOTO_ID_5485982387667893698" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#663366;"&gt;മാനവജിനോം കണ്ടെത്തിയിരിക്കുന്നു എന്ന പ്രഖ്യാപനം ശാസ്ത്രലോകം  നടത്തിയിട്ട് 2010 ജൂണ്‍ 26-ന് പത്തു വര്‍ഷം തികയുന്നു. എന്നാല്‍, ആ കണ്ടെത്തലിനായി  രൂപംനല്‍കിയ ഹ്യുമണ്‍ ജിനോം പദ്ധതിക്ക് തിരശ്ശീല വീണത് 2003 ലാണ്. മാനവജിനോമിലെ  മുഴുവന്‍ രാസാക്ഷരങ്ങളും വായിച്ചെടുക്കുന്നതില്‍ അപ്പോഴേക്കും ശാസ്ത്രലോകം  വിജയിച്ചിരുന്നു. അതെപ്പറ്റിയുള്ള ലേഖനത്തോടെ, ഈ പഴയ ലേഖനപരമ്പര  അവസാനിക്കുന്നു.&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;br /&gt;ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ 'ഏകാന്തതയുടെ  നൂറുവര്‍ഷങ്ങള്‍' എന്ന വിഖ്യാത നോവലിന്റെ അവസാന ഭാഗത്ത്, സ്വന്തം വിധി  കുറിച്ചുവെച്ചിരിക്കുന്നത് വായിച്ചു തീര്‍ക്കുന്ന ഒരു കഥാപാത്രമുണ്ട്.  തനിക്കെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഉദ്വേഗത്തോടെ വായിച്ചു മുന്നേറുന്ന ആ  കഥാപാത്രത്തിന്റെ അവസ്ഥയിലാണ്, 'ഹ്യുമണ്‍ ജിനോം പദ്ധതി' പൂര്‍ത്തിയായതോടെ  മനുഷ്യവര്‍ഗം എത്തിയിരിക്കുന്നത്. സ്വന്തം വിധി കുറിച്ചുവെച്ചിരിക്കുന്ന  രാസാക്ഷരങ്ങള്‍ മുഴുവന്‍, വായിക്കാന്‍ പാകത്തില്‍ മുന്നിലെത്തിയിരിക്കുന്നു. ജിനോം  ഇനി രഹസ്യമല്ല. മനുഷ്യ ഡി.എന്‍.എ.യിലെ 310 കോടി രാസാക്ഷരങ്ങളെയും പൂര്‍ണമായി  വായിച്ചെടുക്കുന്നതില്‍ ശാസ്ത്രലോകം വിജയിച്ചിരിക്കുന്നു. 35,000-ഓളം ജീനുകളാണ്  മനുഷ്യന്റെ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ മുഴുവന്‍ ജൈവ-രാസ  പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതെന്ന് വെളിവായിരിക്കുന്നു.&lt;br /&gt;&lt;br /&gt;പതിമൂന്ന്  വര്‍ഷം മുമ്പ്, 1990 ഒക്ടോബറില്‍, 18 രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ  പങ്കാളിത്തത്തോടെ ആരംഭിച്ച 'ഹ്യുമണ്‍ ജിനോം പദ്ധതി', മാനവജിനോമിന്റെ (ജിനോം =  പൂര്‍ണ ജനിതകസാരം) ആദ്യകരട് 2000 ജൂണ്‍ 26-ന് പുറത്തു വിട്ടിരുന്നു. ആ അന്താരാഷ്ട്ര  സംരംഭത്തോട് മത്സരിച്ച് ഒപ്പമെത്തിയ 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യ സ്ഥാപനവും  ജിനോമിന്റെ ആദ്യകരട് രേഖ അന്ന് പുറത്തുവിടുകയുണ്ടായി. ആ കരട് രേഖയിലെ പിഴവുകള്‍  മാറ്റി, 99.99 ശതമാനം സംശുദ്ധമായ ജിനോംമാപ്പ് തയ്യാറാക്കിയത് ബ്രിട്ടന്‍, ചീന,  ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, യു.എസ് എന്നീ ആറ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട  'ഇന്റര്‍നാഷണല്‍ ഹ്യുമണ്‍ജിനോം കണ്‍സോര്‍ഷ്യ'മാണ്. ഇതോടെ, മാനവജിനോം പദ്ധതിക്ക്  തിരിശ്ശീല വീഴുന്നതായി, ജിനോം പദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഫ്രാന്‍സിസ് കോളിന്‍സ്  2003 ഏപ്രിലില്‍ 15-ന് പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;ഡി.എന്‍.എ തന്മാത്രയുടെ ആകൃതി ഒരു  പിരിയന്‍ ഗോവണി (ഡബിള്‍ ഹീലിക്‌സ്) യുടേതാണെന്ന് ഡോ.ജയിംസ് വാട്‌സണും  ഡോ.ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് കണ്ടെത്തി 50 വര്‍ഷം തികയുമ്പോഴാണ്,  ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മയുടെ ഫലമായി ജിനോം  കൈപ്പിടിയിലൊതുങ്ങുന്നതെന്നത് യാദൃശ്ചികമാവാം. 15 വര്‍ഷം കൊണ്ട്  പൂര്‍ത്തിയാക്കാനുദ്ദേശിച്ച് തുടക്കമിട്ട 'ഹ്യുമണ്‍ ജിനോംപദ്ധതി', ഉദ്ദേശിച്ചതിലും  രണ്ടുവര്‍ഷം മുമ്പ് പൂര്‍ത്തിയാക്കാനായതിന് ഡോ.കോളിന്‍സും സംഘവും നന്ദി പറയേണ്ടത്  തങ്ങളോട് മത്സരിച്ച 'സെലേറ ജിനോമിക്‌സി'നോടും അതിന്റെ മുന്‍മേധാവി ഡോ.ക്രെയ്ഗ്  വെന്ററോടും, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയിലും വിവരവിനിമയ രംഗത്തും കഴിഞ്ഞ  പതിറ്റാണ്ടിലുണ്ടായ മുന്നേറ്റത്തോടുമാണ്. 300 കോടി ഡോളര്‍ ചെലവിടാനുദ്ദേശിച്ച  പദ്ധതി 270 കോടി ഡോളര്‍ കൊണ്ട് പൂര്‍ത്തിയാക്കാനുമായി.&lt;br /&gt;&lt;br /&gt;1953-ല്‍  ഡി.എന്‍.എ.ഘടന കണ്ടെത്തുമ്പോള്‍, ആ പിരിയന്‍ ഗോവണിയില്‍ 310 കോടി പടികളുണ്ടെന്നോ, ആ  പടികള്‍ മുഴുവന്‍ ശാസ്ത്രം കീഴടക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ തനിക്കാകുമെന്നോ  സ്വപ്‌നം പോലും കണ്ടിരുന്നില്ലെന്ന്, മാനവജിനോം മാപ്പ് തയ്യാറായ വിവരം  പ്രഖ്യാപിച്ചപ്പോള്‍ ഡോ.ജയിംസ് വാട്‌സണ്‍ പറഞ്ഞു. ജീവശാസ്ത്രം പുതിയൊരു  യുഗത്തിലേക്ക് കടക്കുകയാണ് ജനിതകമാപ്പിന്റെ പൂര്‍ത്തീകരണത്തോടെ സംഭവിച്ചത്.  'ജിനോംയുഗം' എന്ന് ഗവേഷകര്‍ അതിന് പേര് നല്‍കിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#990000;"&gt;സാധ്യതകള്‍  അനന്തം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഡി.എന്‍.എ.യിലെ രാസാക്ഷരങ്ങളെല്ലാം വായിച്ചറിഞ്ഞ സ്ഥിതിക്ക്, ആ  അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വാക്കുകളെയും വ്യാക്യങ്ങളെയും പൂര്‍ണമായി  മനസിലാക്കുന്ന കര്‍ത്തവ്യം ശാസ്ത്രത്തിനേറ്റെടുക്കാം. മനുഷ്യശരീരത്തിലെ ജീവല്‍  പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ രാസവാക്യങ്ങള്‍ ഡി.എന്‍.എ.യിലാണ് സ്ഥിതിചെയ്യുന്നത്.  അവയാണ് ജീനുകള്‍. ഈ രാസവാക്യങ്ങളില്‍ ഉള്ള 'അക്ഷരത്തെറ്റു'കളാണ് പല  പാരമ്പര്യരോഗങ്ങള്‍ക്കും, അര്‍ബുദം പോലുള്ള മറ്റനേകം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും  മൂലകാരണമാകുന്നത്. ഇത്തരം നൂറുകണക്കിന് അക്ഷരത്തെറ്റുകള്‍ ഗവേഷകര്‍ ഇതിനകം  കണ്ടെത്തിക്കഴിഞ്ഞു. കൂടുതല്‍ ജീനുകളെ തിരിച്ചറിയുന്നതോടെ, കൂടുതല്‍  രോഗങ്ങള്‍ക്കുള്ള ജനിതകത്തകരാറുകളും ഏതെന്ന് മനസിലാക്കാനാകും. അതിനനുസരിച്ച്  നൂതനമായ ചികിത്സാ സമ്പ്രദായങ്ങള്‍ രൂപപ്പെടും. അര്‍ബുദം, ഹൃദ്രോഗം, പൊണ്ണത്തടി,  അള്‍ഷൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെ വൈദ്യശാസ്ത്രത്തിന് ഇനിയും  പിടികൊടുക്കാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും  പാര്‍ശ്വഫലങ്ങളില്ലാത്ത ഔഷധങ്ങള്‍ രൂപപ്പെടുത്താനും രോഗം തുടങ്ങുന്നതിന് വളരെ  മുമ്പുതന്നെ (തന്മാത്രാലത്തില്‍) രോഗസാധ്യത തിരിച്ചറിയാനും അതിന് പ്രതിവിധി  ചെയ്യാനും ജിനോം വിവരങ്ങള്‍ തുണയാകും. രോഗാണുക്കളുടെ ജിനോമുകള്‍ കണ്ടെത്തി,  അതിനനുസരിച്ച് കൂടി മരുന്നുകള്‍ രൂപപ്പെടുത്താന്‍ ഗവേഷകര്‍ക്കാകും.&lt;br /&gt;&lt;br /&gt;ചുരുക്കത്തില്‍ വൈദ്യശാസ്ത്രശാഖയില്‍ ഒരു പൊളിച്ചെഴുത്തു തന്നെ  വരുംവര്‍ഷങ്ങളില്‍ സംഭവിക്കും എന്നും സാരം. എഴുപതുകളില്‍ ശക്തിപ്രാപിച്ച  ജൈവസാങ്കേതിക വിദ്യ വഴി ഇത്രകാലവും 450 ഔഷധലക്ഷ്യങ്ങളേ വൈദ്യശാസ്ത്രത്തിന്  ലഭിച്ചുള്ളൂ എങ്കില്‍, ജിനോംമാപ്പിന്റെ പൂര്‍ത്തീകരണം ഒന്നുകൊണ്ടു മാത്രം 5000 -ഓളം  ഔഷധലക്ഷ്യങ്ങളാണ് ലഭിക്കുകയെന്നു പറയുമ്പോള്‍, എത്രവലിയ സാധ്യതകളാണ് ജിനോം  മുന്നോട്ടു വെയ്ക്കുന്നതെന്ന് വ്യക്തമാകുന്നു. ജൈവ സാങ്കേതികവിദ്യയുടെ ഫലമായി  രൂപപ്പെടുത്തിയ ചികിത്സാവിധികള്‍ക്ക്, 1990-കളുടെ അവസാനം ആഗോള ഔഷധ വിപണിയിലുള്ള  പങ്ക് വെറും ഏഴ് ശതമാനമായിരുന്നു (1980-കളുടെ അവസാനം ഇത് 0.5 ശതമാനമായിരുന്നു).  എന്നാല്‍, 2009-ഓടെ ഡി.എന്‍.എ.ആധാരമാക്കിയുള്ള ഉത്പന്നങ്ങളുടെ വിപണനം ആഗോളതലത്തില്‍  4900 കോടി ഡോളര്‍ (ഏതാണ്ട് 2.45 ലക്ഷം കോടി രൂപ) കവിയുമെന്നാണ് കണക്കുകൂട്ടല്‍.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TCIgDVtiLLI/AAAAAAAADoQ/s8n5y-nOlN4/s1600/Pic2.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 276px;" src="http://4.bp.blogspot.com/_B25RyGfIAVE/TCIgDVtiLLI/AAAAAAAADoQ/s8n5y-nOlN4/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5485982537830509746" /&gt;&lt;/a&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#990000;"&gt;ഇനി പ്രോട്ടിയോം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ജനിതകമാപ്പ് പൂര്‍ത്തിയായതോടെ കാര്യങ്ങള്‍  അവസാനിച്ചോ? ജിനോം കണ്ടെത്തിയതു കൊണ്ടോ, ജീനുകളെ മുഴുവന്‍ തിരിച്ചറിഞ്ഞതുകൊണ്ടോ  ആയില്ല; ജീനുകളുടെ നിര്‍ദേശപ്രകാരം ശരീരകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന  പ്രോട്ടീനുകളെ മനസിലാക്കിയാലേ ജിനോമിന്റെ സാമ്പത്തികവും വൈദ്യശാസ്ത്രപരവുമായ  യഥാര്‍ഥ പ്രയോജനം ലഭിക്കൂ എന്ന് ഈ രംഗത്തെ വിദഗ്ധര്‍ കരുതുന്നു. പ്രോട്ടീനുകളെ  മനസിലാക്കാനും വരുതിയിലാക്കാനുമുള്ള കേവലമൊരു അടിത്തറ മാത്രമേ ആകുന്നുള്ളു ജിനോം. ഈ  അടിത്തറയില്‍ നിന്നാണ് ശാസ്ത്രം ഒരുപക്ഷേ, അതിന്റെ മുന്നിലെ ഏറ്റവും വലിയ  വെല്ലുവിളിയായ 'പ്രോട്ടിയോം' കീഴടക്കാന്‍ പുറപ്പെടുന്നത്.&lt;br /&gt;&lt;br /&gt;ഒരു ജീവിയുടെ  ശരീരത്തിലെ പൂര്‍ണ ജനിതകസാരത്തെ ജിനോം എന്ന് വിളിക്കുന്നതു പോലെ, ഒരു ജീവിയുടെ  ശരീരത്തിലുത്പാദിപ്പിക്കുന്ന പ്രോട്ടീനുകളുടെ സമ്പൂര്‍ണ വിവരത്തെ 'പ്രോട്ടിയോം'  (Proteome) എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ഓസ്‌ട്രേലിയയില്‍ സിഡ്‌നിയിലെ  'പ്രോട്ടിയോം സിസ്റ്റംസി'ലെ ഗവേഷകനായ മാര്‍ക് ആര്‍. വില്‍ക്കിന്‍സ് ആണ്; 1994-ല്‍.  പ്രോട്ടിയോം എന്ന ലക്ഷ്യം നേടണമെങ്കില്‍, മൂന്നു കാര്യങ്ങളില്‍  തീര്‍പ്പുണ്ടാകണമെന്ന് ഗവേഷകര്‍ കരുതുന്നു; (1) ഒരു പ്രത്യേക കോശമോ കോശപാളിയോ  ജീവിയോ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പ്രോട്ടീനുകളെയും തിരിച്ചറിയണം, (2)  പ്രോട്ടീനുകള്‍ കൂടിച്ചേര്‍ന്ന് വൈദ്യുത സര്‍ക്കീട്ടിന് സമാനമായ രീതിയില്‍  പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തണം, (3) ഓരോ പ്രത്യേക പ്രോട്ടീനിന്റെയും  ശരിയായ ത്രിമാനരൂപം മനസിലാക്കണം, എങ്കിലേ മരുന്നുകള്‍ പ്രയോഗിച്ചാല്‍ ഫലമുണ്ടാകുമോ  എന്ന് മനസിലാകൂ.&lt;br /&gt;&lt;br /&gt;കേള്‍ക്കുമ്പോള്‍ ഇത് വളരെ ലളിതമായി തോന്നാം. പ്രായോഗിക  തലത്തില്‍ പക്ഷേ അങ്ങനെയല്ല. ഡി.എന്‍.എ.യുടെ 'അക്ഷരമാല'യില്‍ വെറും നാല്  അക്ഷരങ്ങളാണ് ഉള്ളത്; അഡെനൈന്‍ (A), സൈറ്റോസൈന്‍ (C), ഗ്വാനൈന്‍ (G), തൈമൈന്‍ (T)  എന്നിവ. ഇവ ജോഡികളായി ചേര്‍ന്നാണ് ഡി.എന്‍.എ.യിലെ 310 കോടി രാസബന്ധങ്ങള്‍  രൂപപ്പെട്ടിട്ടുള്ളത്. അതേസമയം പ്രോട്ടീനുകളുടെ നിര്‍മിതിക്ക് 20 അമിനോ ആസിഡുകള്‍  ആധാരമാകുന്നു. വ്യത്യസ്ത അമിനോ ആസിഡ് ശൃംഖലകള്‍ പല ക്രമത്തിലും അനുപാതത്തിലും  ചുറ്റിപ്പിണഞ്ഞാണ് മനുഷ്യപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സര്‍വ പ്രോട്ടീനുകളും  രൂപപ്പെടുത്തുന്നത്. പ്രോട്ടീനുകള്‍ നിര്‍മിക്കാനാവശ്യമായ 'കുറിപ്പടികള്‍'  മാത്രമാണ് ജീനുകള്‍. ജീനുകളില്‍ ആലേഖനം ചെയ്തിട്ടുള്ള  നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്, ഏത് അമിനോആസിഡ് ചങ്ങലകള്‍ ഏത് അനുപാതത്തില്‍  ചേര്‍ന്ന് നിശ്ചിത പ്രോട്ടീന് രൂപംനല്‍കണം എന്ന് കോശങ്ങള്‍  തീരുമാനിക്കുക.&lt;br /&gt;&lt;br /&gt;മനുഷ്യശരീരത്തില്‍ 100 ലക്ഷം കോടി കോശങ്ങള്‍ ഉണ്ടെന്നാണ്  കണക്ക്. ഇത് 220 ഇനങ്ങളിലായാണ്. ഇതില്‍ ഓരോ കോശയിനത്തിനും വ്യത്യസ്ത  ധാര്‍മമാണുള്ളത്. പാന്‍ക്രിയാസിലെ കോശങ്ങളാണ് ഇന്‍സുലിന്‍  ഉത്പാദിപ്പിക്കുന്നതെങ്കില്‍, മസ്തിഷ്‌കകോശങ്ങളാണ് കാര്യങ്ങള്‍ മനസിലാക്കാന്‍  സഹായിക്കുന്നത്. കോശങ്ങളിലെല്ലാം ഉള്ളത് ഒരേ ഡി.എന്‍.എ.ആണെങ്കിലും, കോശങ്ങള്‍  വ്യത്യാസപ്പെടുന്നത് അവ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകളുടെ അടിസ്ഥാനത്തിലാണ്.  രോഗബാധിത കോശങ്ങളും ആരോഗ്യമുള്ള കോശങ്ങളും ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകള്‍  വ്യത്യസ്തമായിരിക്കും.&lt;br /&gt;&lt;br /&gt;ഡി.എന്‍.എ.സാരം മനസിലാക്കാന്‍ ഏത് കോശത്തിലെ  ഡി.എന്‍.എ.യെപ്പറ്റി അറിഞ്ഞാലും മതി. അതേസമയം, ഓരോയിനം കോശങ്ങളും  പതിനായിരക്കണക്കിന് വ്യത്യസ്തയിനം പ്രോട്ടീനുകള്‍ക്ക് രൂപംനല്‍കുന്നു.  സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഒരാള്‍ ഒരു കപ്പ്  ബിയര്‍ കുടിച്ചാല്‍ അയാളുടെ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നത് വ്യത്യസ്ത  പ്രോട്ടീനുകളായിരിക്കും. അസുഖം വരുമ്പോള്‍, ഭയം തോന്നുമ്പോള്‍,  ഉത്ക്കണ്ഠയ്ക്കടിമപ്പെടുമ്പോള്‍ എല്ലാം, ശരീരത്തില്‍ പല പ്രോട്ടീനുകളും  മാറിക്കൊണ്ടിരിക്കും. 35,000-ത്തോളം ജീനുകളുള്ള മനുഷ്യ ശരീരത്തില്‍ ആകെ എത്ര  പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്ന് ആര്‍ക്കും നിശ്ചയമില്ല. 20 ലക്ഷം  വരെയാകാമെന്ന് ചില ഗവേഷകര്‍ പറയുന്നു. ഇവ മുഴുവന്‍ എന്നെങ്കിലും പൂര്‍ണമായി  മനസിലാക്കാന്‍ കഴിയുമെന്ന വിശ്വാസവും ആര്‍ക്കുമില്ല. എന്നാല്‍, എത്രമാത്രം  മനസിലാക്കുന്നോ അത്രത്തോളം ഗുണം വൈദ്യശാസ്ത്രരംഗത്തിനും ചികിത്സാ മേഖലയ്ക്കും  ഉണ്ടാകും എന്നു മാത്രം അറിയാം.&lt;br /&gt;&lt;br /&gt;പ്രോട്ടീനുകളുടെ എണ്ണമോ വൈവിധ്യമോ  സങ്കീര്‍ണതയോ മാത്രമല്ല ഗവേഷകരെ കുഴയ്ക്കുന്ന സംഗതി. പ്രോട്ടീനുകളെ തിരിച്ചറിയാനും  അവയുടെ ത്രിമാനരൂപം മനസിലാക്കാനും ആവശ്യമായ സാങ്കേതികവിദ്യകളോ കമ്പ്യൂട്ടര്‍  പ്രോഗ്രാമുകളോ ഇനിയും വേണ്ട രീതിയില്‍ വികസിച്ചിട്ടില്ല. രോഗബാധിത കോശങ്ങള്‍  പുറപ്പെടുവിക്കുന്ന പ്രോട്ടീനുകളെയും ആരോഗ്യമുള്ള കോശങ്ങള്‍ പുറപ്പെടുവിക്കുന്ന  പ്രോട്ടീനുകളെയും താരതമ്യം ചെയ്ത് മനസിലാക്കാന്‍ ലളിതമായ വിദ്യകള്‍  രൂപപ്പെട്ടാല്‍, രോഗനിര്‍ണയം വളരെ എളുപ്പമാകും. അതിനാല്‍ പ്രോട്ടീനുകളെ  തിരിച്ചറിയുക എന്നതിന് വളരെ പ്രാധാന്യമുണ്ട്.&lt;br /&gt;&lt;br /&gt;വ്യത്യസ്ത പ്രോട്ടീനുകള്‍  കൂട്ടുചേര്‍ന്ന് വൈദ്യുത സര്‍ക്കീട്ട് പോലെ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന്  മനസിലാക്കാനും ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. കാനഡയില്‍ ടൊറാന്റോയിലെ  'എം.ഡി.എസ്.പ്രോട്ടിയോമിക്‌സ്' ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധ പതിപ്പിക്കുന്ന  സ്ഥാപനമാണ്. യീസ്റ്റ് കോശങ്ങളില്‍ നൂറുകണക്കിന് പ്രോട്ടീനുകള്‍ കൂട്ടുചേര്‍ന്ന്  എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കിയതായി, എം.ഡി.എസിലെ ശാസ്ത്രജ്ഞര്‍  കഴിഞ്ഞവര്‍ഷം 'നേച്ചര്‍' മാസികയില്‍ (2002 ജനവരിയില്‍) റിപ്പോര്‍ട്ടു  ചെയ്യുകയുണ്ടായി. യീസ്റ്റിന്റെ കാര്യത്തില്‍ പ്രയോഗിച്ച മാര്‍ഗം,  മനുഷ്യപ്രോട്ടീനുകളുടെ കാര്യത്തില്‍ എത്ര ശരിയാകും എന്ന പഠനത്തിലാണിപ്പോള്‍  ഗവേഷകര്‍.&lt;br /&gt;&lt;br /&gt;അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കൊപ്പം  പൊതുമേഖലാ സ്ഥാപനങ്ങളും പ്രോട്ടീന്‍ രഹസ്യങ്ങള്‍ കണ്ടെത്താന്‍ സജീവമായി  രംഗത്തെത്തിക്കഴിഞ്ഞു. മിഷിഗണ്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ രൂപംകൊണ്ടിട്ടുള്ള  'ഹ്യുമണ്‍ പ്രോട്ടിയോം ഓര്‍ഗനൈസേഷന്‍' (HUPO) എന്ന സംരംഭമാണ് അതില്‍ പ്രധാനം. ഈ  രംഗത്തുള്ള പൊതുമേഖലാ സംരംഭങ്ങളെയെല്ലാം കൂട്ടിയിണക്കി, 'ഹ്യുമണ്‍ ജിനോം  പ്രോജക്ടി'ന്റെ മാതൃകയില്‍ ഒരു 'പ്രോട്ടിയോം പ്രോജക്ട്' രൂപപ്പെടുത്താനാണ്  ഇതിന്റെ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. എച്ച്.യു.പി.ഒ.യുടെ ആദ്യലക്ഷ്യം,  രക്തത്തില്‍ കലരാറുള്ള പ്രോട്ടീനുകളെ മുഴുവന്‍ തിരിച്ചറിയുക  എന്നതാണ്.&lt;br /&gt;&lt;br /&gt;കൃത്യമായ ചികിത്സകളും രോഗനിര്‍ണയവും പ്രോട്ടീന്‍ പഠനം വഴി  സാധ്യമാക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്. യു.എസ്.നാഷണല്‍ കാന്‍സര്‍  ഇന്‍സ്റ്റിട്ട്യൂട്ട് (എന്‍.സി.ഐ), ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍  (എഫ്.ഡി.എ) എന്നീ സ്ഥാപനങ്ങള്‍ കാന്‍സര്‍ നിര്‍ണയത്തിന് പ്രോട്ടീനുകളുടെ സഹായം  തേടുന്നതില്‍ ചില മുന്നേറ്റങ്ങള്‍ നടത്തിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;പ്രോട്ടീനുകളുടെ ആകൃതി  (ത്രിമാനരൂപം) മനസിലാക്കുക എന്നതാണ് പ്രോട്ടിയോമിക്‌സിലെ മൂന്നാമത്തെ ഭാഗം. ഓരോ  പ്രോട്ടീനുകളുടെയും ആകൃതിക്ക് അവയുടെ ധര്‍മവുമായി അഭേദ്യമായ ബന്ധമുണ്ട്.  ഉദാഹരണത്തിന്, പേശികളിലെ പ്രോട്ടീനുകളായ ആക്ടിന്‍, മയോസിന്‍ എന്നിവയുടെ കാര്യം  പരിഗണിക്കുക. നീളമേറിയ പല്‍ച്ചക്രങ്ങളുടെ ആകൃതിയാണ് ഇവയ്ക്ക്. ഇവ വരികയും പോവുകയും  ചെയ്യുമ്പോള്‍ പേശികള്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നു. ഹീമോഗ്ലോബിന്‍  എന്ന പ്രോട്ടീനാണ് രക്തത്തിന് ചുവപ്പുനിറം നല്‍കുന്നത്. ഗോളാകൃതിയാണ്  ഇവയുടേതെങ്കിലും, ഓക്‌സിജന്‍ തന്മാത്രകള്‍ക്ക് ഉറച്ചിരിക്കാന്‍ പാകത്തില്‍ ഒരു  ചെറിയ സ്ഥലം ഈ പ്രോട്ടീനിന്റെ മധ്യഭാഗത്തുണ്ട്. രക്തം വഴിവേണമല്ലോ, പ്രാണവായു  ശരീരത്തില്‍ എല്ലായിടത്തും എത്താന്‍.&lt;br /&gt;&lt;br /&gt;ചികിത്സയുടെ കാര്യത്തിലും  പ്രോട്ടീനുകളുടെ ആകൃതിക്ക് വളരെ പ്രധാന്യമുണ്ട്. മിക്ക ഔഷധങ്ങളും ശരീരത്തില്‍  ഏതെങ്കിലും പ്രോട്ടീനുമായി കൂട്ടുചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. ഇങ്ങനെ ശരിയായി  കൂട്ടുചേരാന്‍ കഴിയണമെങ്കില്‍, പ്രോട്ടീനിന്റെ ആകൃതിയുമായി യോജിക്കുന്നതാകണം  ഔഷധതന്മാത്രയുടെ രൂപം. അതിനാല്‍, പ്രോട്ടീനുകളുടെ ബാഹ്യഘടന വളരെ വിലപ്പെട്ട  വിവരമായി പരിഗണിക്കപ്പെടുന്നു. 'എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി', 'ന്യൂക്ലിയര്‍  മാഗ്നെറ്റിക്-റെസൊണന്‍സ്' എന്നിവയാണ് പ്രോട്ടീന്‍ തന്മാത്രകളുടെ ത്രിമാനരൂപം  മനസിലാക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍. ഇവയ്ക്ക് വളരെയേറെ  പരിമിതികളുണ്ട്.&lt;br /&gt;&lt;br /&gt;പ്രോട്ടീനുകളെ വരുതിയിലാക്കാനുള്ള ശ്രമത്തിനൊപ്പം അവയെ  പേറ്റന്റ് ചെയ്ത് സ്വന്തമാക്കാനുള്ള ശ്രമങ്ങളും കമ്പനികള്‍ ആരംഭിച്ചത്,  വന്‍വിമര്‍ശനം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. ഇംഗ്ലണ്ടില്‍ 'ഓക്‌സ്ഫഡ്  ഗ്ലൈക്കോസയന്‍സസ്' എന്ന സ്ഥാപനം ഒരുവര്‍ഷം മുമ്പ് മനുഷ്യശരീരത്തിലെ 4000  പ്രോട്ടീനുകള്‍ക്ക് പേറ്റന്റ് അപേക്ഷ നല്‍കുകയുണ്ടായി. മുമ്പ് മനുഷ്യ  ഡി.എന്‍.എ.യിലെ ശ്രേണീഭാഗങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ ശ്രമം നടന്നപ്പോഴുണ്ടായ ഒരു  ചോദ്യമുണ്ട്; മനുഷ്യജീവന്റെ രഹസ്യങ്ങള്‍ സ്വകാര്യവ്യക്തികളോ കമ്പനികളോ  സ്വന്തമാക്കാന്‍ പാടുണ്ടോ എന്ന്. അതേ ചോദ്യം പ്രോട്ടീനുകളുടെ കാര്യത്തിലും  ഉയരുകയാണ്.&lt;br /&gt;&lt;br /&gt;-&lt;i&gt;&lt;span class="Apple-style-span"  style="color:#993399;"&gt;മാതൃഭൂമി ആരോഗ്യമാസിക, ജൂണ്‍ 2003&lt;/span&gt;&lt;/i&gt;&lt;br /&gt;&lt;br /&gt;&lt;b&gt;കാണുക&lt;/b&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;a href="http://japages.blogspot.com/2010/03/4.html"&gt;ജീവന്റെ  പുസ്തകം വായിച്ചു  തുടങ്ങുമ്പോള്‍&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://japages.blogspot.com/2010/02/3.html"&gt;ജീന്‍വേട്ടയുടെ  മറുവശം&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://japages.blogspot.com/2010/01/2.html"&gt;സാധ്യതകളുടെ  നവലോകം&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://japages.blogspot.com/2010/01/1.html"&gt;സൃഷ്ടിയുടെ എട്ടാം  ദിനം&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://japages.blogspot.com/2010/01/blog-post.html"&gt;ഡി.എന്‍.എ.ഘടനയുടെ  അരനൂറ്റാണ്ട്&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-8282461534163275026?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/8282461534163275026/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=8282461534163275026' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/8282461534163275026'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/8282461534163275026'/><link rel='alternate' type='text/html' href='http://japages.blogspot.com/2010/06/5.html' title='മാനവജിനോം -5: ജിനോം കീഴടങ്ങി, ഇനി പ്രോട്ടിയോം'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_B25RyGfIAVE/TCIf6mT-fcI/AAAAAAAADoI/ZORsmCKqh_A/s72-c/Pic1.gif' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-5620462292262645316</id><published>2010-04-19T11:41:00.001+05:30</published><updated>2010-04-19T11:46:23.079+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഗുരുവായൂരപ്പന്‍ കോളേജ്'/><category scheme='http://www.blogger.com/atom/ns#' term='പ്രൊഫ.ശോഭീന്ദ്രന്‍'/><category scheme='http://www.blogger.com/atom/ns#' term='പരിസ്ഥിതി'/><title type='text'>ബോധിവൃക്ഷത്തണലില്‍</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#006600;"&gt;&lt;b&gt;ചെങ്കല്‍കുന്നു കയറി  തെല്ലു ക്ഷീണത്തോടെ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെത്തുന്നവരെ അവിടെ ആദ്യം  സ്വാഗതം ചെയ്യുക തണലിന്റെ സ്വാന്തനമാണ്. ഹരിതാഭയുടെ സ്‌നേഹസാന്നിധ്യം ഈ  കുന്നിന്‍പുറത്ത് എങ്ങനെയുണ്ടായി. ആരാണ് ഈ പച്ചപ്പ് ഇവിടെ സൃഷ്ടിച്ചത്. അതറിയാന്‍  തുടര്‍ന്നു വായിക്കുക.&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/S8v1HCNbkVI/AAAAAAAADaY/7dfJ7CiY3xI/s1600/Guruvayurappan-College.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 308px; height: 400px;" src="http://1.bp.blogspot.com/_B25RyGfIAVE/S8v1HCNbkVI/AAAAAAAADaY/7dfJ7CiY3xI/s400/Guruvayurappan-College.gif" border="0" alt="" id="BLOGGER_PHOTO_ID_5461728474317951314" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;തിരുവനന്തപുരം യൂണിവേഴ്‌സിറ്റി  കോളേജിന് ഒരു തേന്മാവ് ഉള്ളതുപോലെ, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിന് സ്വന്തമായി  ഒരു 'ബോധിവൃക്ഷ'മുണ്ട്. കോളേജ് അങ്കണത്തില്‍ തണല്‍ വിരിച്ചുനില്‍ക്കുന്ന ഈ  വൃക്ഷത്തിന് പഴത തലമുറ എന്നോ കല്‍പ്പിച്ചു കൊടുത്ത ബോധിവൃക്ഷമെന്ന സ്ഥാനപ്പേര്,  കോളേജിന്റെ ഇപ്പോഴത്തെ തലമുറ കുറെക്കൂടി പ്രതീകാത്മകമാക്കി മാറ്റിയിരിക്കുന്നു.  ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനത്തിലാണ്ട ബുദ്ധപ്രതിമ ഇപ്പോള്‍ കാണാം. പുതിയ തലമുറ  തണലേല്‍ക്കാനും സംസാരിച്ചിരിക്കാനും ഇടയ്ക്കിടെ  ഇവിടെയെത്തുന്നു.&lt;br /&gt;&lt;br /&gt;തണല്‍മരങ്ങള്‍ എല്ലായിടത്തുമുണ്ട് - കോളേജ് അങ്കണത്തിലും,  പാതയോരങ്ങളിലും, കാമ്പസിന്റെ ഭാഗമായ കുന്നിന്‍ചെരിവിലുമെല്ലാം. വെയിലത്ത്  ചെങ്കല്‍കുന്നു കയറി തെല്ലു ക്ഷീണത്തോടെ, ഗുരുവായൂരപ്പന്‍ കോളേജ്  അങ്കണത്തിലെത്തുന്നവരെ ആദ്യം സ്വാഗതം ചെയ്യുക ഈ മരങ്ങളും അതു സമ്മാനിക്കുന്ന  തണലിന്റെ സ്വാന്തനവുമാണ്.&lt;br /&gt;&lt;br /&gt;കുന്നന്‍മുകളില്‍ താരതമ്യേന തരിശായ  ചെങ്കല്‍പ്പരപ്പില്‍ ഇത്രയും മരങ്ങളും ഹരിതസാന്നിധ്യവും എങ്ങനെയുണ്ടായി എന്നാകും  ഇവിടെ ആദ്യമെത്തുന്നവര്‍ അത്ഭുതപ്പെടുക. അതില്‍ അത്ഭുതമൊന്നുമില്ലെന്ന്  മനസിലാക്കണമെങ്കില്‍ ഈ കാമ്പസിനെ ചൂഴ്ന്നു നില്‍ക്കുന്ന ഹരിതചിന്തകളെയും, അവയെ  പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ യത്‌നിക്കുന്ന അധ്യാപകരുടെയും അവര്‍ക്കൊപ്പം  ആവേശത്തോടെ രംഗത്തുള്ള വിദ്യാര്‍ഥികളുടെയും വര്‍ഷങ്ങളായുള്ള  സമര്‍പ്പിതപ്രവര്‍ത്തനങ്ങളെയും പറ്റി ചില കാര്യങ്ങള്‍ അറിയണം. ആ  പ്രവര്‍ത്തനങ്ങളില്‍ ആവേശത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തിരയിളക്കുമുണ്ട്.  പ്രകൃതിയോട് മനുഷ്യന്‍ വെച്ചുപുലര്‍ത്തുന്ന മനോഭാവത്തിന് വരേണ്ട മാറ്റത്തിന്റെ  സന്ദേശമുണ്ട്. എല്ലാറ്റിനുമുപരി, ക്ലാസുമുറികള്‍ തടവറകളാക്കുന്ന സമകാലീന  വിദ്യാഭ്യാസ ഭൂമികയില്‍, അതില്‍നിന്ന് വ്യത്യസ്തമായി, ഒരുപക്ഷേ, അപൂര്‍വമായി മാത്രം  കണ്ടെത്താവുന്ന, പുതിയൊരു അവബോധത്തിന്റെ വ്യക്തമായ സൂചനകളുണ്ട്.&lt;br /&gt;&lt;br /&gt;കോഴിക്കോട്  പന്തീരാങ്കാവിനടുത്തുള്ള ചെങ്കല്‍കുന്നില്‍ ഗുരുവായൂരപ്പന്‍ കോളേജ്  സ്ഥാനംപിടിക്കുന്നത് 1954-ലാണ്. 125 വര്‍ഷം നീളുന്ന കോളേജിന്റെ ചരിത്രത്തില്‍ നടന്ന  ഒരു കൂടുമാറ്റമായിരുന്നു അത്. കുന്നിന്റെ മുകള്‍പ്പരപ്പിലാണ് കോളേജിന്റെ സ്ഥാനം.  കുന്നിനെ ചുറ്റുന്ന നൂറേക്കളോളം വരുന്ന തരിശായ ചെരിവുകളാണ് കാമ്പസ്.&lt;br /&gt;&lt;br /&gt;കോഴിക്കോടിന് തെക്കുമാറി ചുറ്റും ചക്രവാളം വരെ നോട്ടമെത്തുന്ന ഒരിടം.  കോളേജ് അങ്കണത്തില്‍ കാണുന്ന പ്രായംചെന്ന മരങ്ങളൊക്കെ പഴയ തലമുറ  നട്ടുവളര്‍ത്തിയവയാണ്. എന്നാല്‍, കാമ്പസിനെ ഹരിതാഭമാക്കാന്‍ സമഗ്രമായ രീതിയില്‍  ശ്രമമാരംഭിച്ചിട്ട് ഒരു വ്യാഴവട്ടം കഴിയുന്നതേയുള്ളു.&lt;br /&gt;&lt;br /&gt;സന്നദ്ധപ്രവര്‍ത്തനങ്ങളും പുതിയ ആശയങ്ങളുംകൊണ്ട് തലമുറകള്‍ക്ക് ആവേശം  പകരുകയും കോളേജില്‍ മുഴുവന്‍ ഒരു സ്‌നേഹസാന്നിധ്യം പോലെ നിറയുകയും ചെയ്യുന്ന  പ്രൊഫ.ശോഭീന്ദ്രന്റെ അഭിപ്രായത്തില്‍, 1986-ല്‍ 'കാമ്പസ് റിസര്‍ച്ച് സെന്റര്‍'  എന്നൊരു സംഘടന പ്രവര്‍ത്തനം ആരംഭിച്ചതുമുതലാണ് കാമ്പസിനെ പച്ചപ്പരപ്പാക്കാന്‍  ഉദ്ദേശിച്ചുള്ള 'ഗ്രീന്‍കാമ്പസ് പ്രോഗ്രാമും', കോളേജിലെ  പൂര്‍വവിദ്യാര്‍ഥിയായിരുന്ന അന്തരിച്ച എ.സി.കെ.രാജയുടെ സ്മരണാര്‍ഥമുള്ള വാര്‍ഷിക  അഖിലകേരള ചിത്രകലാക്യാമ്പും ഗുരുവായൂരപ്പന്‍ കോളേജില്‍ ആരംഭിക്കുന്നത്. 'ഒരു  അക്കാദമിക് ഗവേഷണകേന്ദ്രമല്ല ഈ റിസര്‍ച്ച് സെന്റര്‍; പ്രവര്‍ത്തന  ഗവേഷണകേന്ദ്രമാണ്'- പ്രൊഫ.ശോഭീന്ദ്രന്‍ പറയുന്നു.&lt;br /&gt;&lt;br /&gt;നിയതമായ  സംഘടനാചട്ടക്കൂടോ, ഔപചാരികമായ സ്ഥാനങ്ങളോ കാമ്പസ് റിസര്‍ച്ച് സെന്ററിനില്ല. 'ഓരോ  സമയത്ത് ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍, പ്രായോഗികമെന്ന് കണ്ടാല്‍,  നടപ്പാക്കുന്നു, അത്രമാത്രം'-ഒലിവ് ഗ്രീന്‍ വസ്ത്രം മാത്രം സ്ഥിരമായി ധരിക്കുകയും  അതുവഴി തന്റെ മനസിലെ ഹരിതാഭ വേഷത്തിലേക്ക് പകര്‍ത്തുകയും ചെയ്ത ഈ സാമ്പത്തികശാസ്ത്ര  അധ്യാപകന്‍ അറിയിക്കുന്നു.&lt;br /&gt;&lt;br /&gt;കാമ്പസ് റിസര്‍ച്ച് സെന്ററിന്റെ  ആഭിമുഖ്യത്തിലാണ് കാമ്പസില്‍ വര്‍ഷം തോറും വൃക്ഷതൈകള്‍ നടുന്നത്. കാമ്പസ് ഒരു  ചെങ്കല്‍പ്പരപ്പ് ആയതിനാല്‍ മുഴുവന്‍ സ്ഥലത്തും തൈ നടുക അസാധ്യം. 'അതിന് മണ്ണുള്ള  സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് ചെയ്യുക'-ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി  പങ്കാളിയാകാറുള്ള ഷിജി അറിയിക്കുന്നു. ഹിന്ദി ഹിസ്റ്ററി മൂന്നാംവര്‍ഷം ബിരുദ  വിദ്യാര്‍ഥിയാണ് ഷിജി. 'പലതരം തൈകള്‍ നടും; കശുമാവും തേക്കും എല്ലാം'. കഴിഞ്ഞ  വര്‍ഷം രണ്ടായിരത്തോളം തൈകള്‍ നട്ടു. അതില്‍ കുറെയെണ്ണം വേരുപിടിച്ചു. 'ഈ വര്‍ഷവും  മഴ തുടങ്ങിയതിന് ശേഷം തൈകള്‍ നട്ടു'-ഷിജി അറിയിക്കുന്നു.&lt;br /&gt;&lt;br /&gt;പ്രൊഫ.  ശോഭീന്ദ്രന്‍ മാത്രമല്ല, കോളേജിലെ ഏതാണ്ടെല്ലാ അധ്യാപകരുടെയും പിന്തുണ ഈ  പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. 'അതല്ലെങ്കില്‍, ക്ലാസ് മുറിക്ക് പുറത്ത്, ഇത്തരം  പ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക്  സാധിക്കുമായിരുന്നില്ല'-സാമ്പത്തിക ശാസ്ത്രം രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായ ഷാജി  പറയുന്നു. കാമ്പസ് റിസര്‍ച്ച് സെന്ററിനൊപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം  നല്‍കാന്‍ ഇവിടെ എന്‍.എസ്.എസ്.യൂണിറ്റും സജീവമാണ് (പ്രൊഫ.ശോഭീന്ദ്രനാണ് ഇവിടുത്തെ  എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍).&lt;br /&gt;&lt;br /&gt;കാമ്പസിലെ ഹിരിതവത്ക്കരണ  പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കടുത്ത ഭീഷണി, വേനല്‍ക്കാലത്ത് കുന്നിന്‍ചെരുവില്‍  പടര്‍ന്നുപിടിക്കുന്ന തീയാണ്. ചെങ്കല്‍പ്പരപ്പുകളില്‍ മഴക്കാലത്ത് ഒരിനം പുല്ല്  തിങ്ങി വളരും. വേനലാകുന്നതോടെ ഇവ കരിഞ്ഞുണങ്ങും. ആരെങ്കിലും അലക്ഷ്യമായി  വലിച്ചെറിയുന്ന ഒരു സിഗരറ്റുകുറ്റി മതി കാമ്പസിലാകെ തീ പടരാന്‍.&lt;br /&gt;&lt;br /&gt;വിദ്യാര്‍ഥികള്‍ വിയര്‍പ്പൊഴുക്കി നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍  തീയില്‍പെട്ട് നശിക്കും. ഇതിനെതിരെ നിതാന്തജാഗ്രത കൂടിയേ തീരൂ. 'എങ്ങനെയായാലും  ഉണങ്ങിയ പുല്‍പ്പരപ്പുകള്‍ കത്തിയമരുക തന്നെ വേണം. അപകടം ഒഴിവാക്കാന്‍ ഞങ്ങള്‍  തന്നെ പുല്ലിന് തീ കൊടുക്കുകയാണ് പതിവ്'-ഷാജി പറയുന്നു.&lt;br /&gt;&lt;br /&gt;വേനലിന്റെ  ആരംഭത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിതമായി കാമ്പസില്‍ നടത്തുന്ന ഈ 'അഗ്നിശുദ്ധി'ക്ക്  നൈറ്റ്ക്യാമ്പുകള്‍ തന്നെ സംഘടിപ്പിക്കാറുണ്ട്.&lt;br /&gt;&lt;br /&gt;വൃക്ഷതൈകളുടെ സുരക്ഷിതത്വം  ഉറപ്പാക്കാനായി അവയുടെ ചുവട്ടില്‍ കുറച്ച് വിസ്തൃതിയില്‍ പുല്ല് പറിച്ചു മാറ്റും.  അപകടകരമായ വിധത്തില്‍ തീപടരാതെ തല്ലിക്കെടുത്താനായി പച്ചിലക്കമ്പുകളുംകൊണ്ട്  വിദ്യാര്‍ഥികള്‍ കാമ്പസിന് ചുറ്റും രാത്രിയില്‍ കാവല്‍ നില്‍ക്കും. എന്നിട്ട്,  പുല്‍പ്പരപ്പിന് തീ കൊളുത്തും. 'എല്ലാ വര്‍ഷവും ഇതിനായി ഞങ്ങള്‍ ക്യാമ്പ്  സംഘടിപ്പിക്കാറുണ്ട്'-പ്രൊഫ.ശോഭീന്ദ്രന്‍ അറിയിക്കുന്നു.&lt;br /&gt;&lt;br /&gt;ഇത്രയും ത്യാഗം  സഹിക്കാന്‍ സന്നദ്ധരായ വിദ്യാര്‍ഥികളും അതിന് നേതൃത്വം നല്‍കാന്‍ മടിയില്ലാത്ത  അധ്യാപകരുമുള്ള ഒരു കോളേജിന്റെ കാമ്പസില്‍ തണല്‍ പരന്നില്ലെങ്കിലേ അത്ഭുതമുള്ളു.  ഗുരുവായൂരപ്പന്‍ കോളേജ് തീര്‍ച്ചയായും ഈ തണലും ഹരിതാഭയും അര്‍ഹിക്കുന്നു. &lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"  style="color:#663366;"&gt;-മാതൃഭൂമി, കലാശാലാ ഫീച്ചര്‍, സപ്തംബര്‍ 20,  1999&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;-------&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#006600;"&gt;പിന്‍കുറിപ്പ്:&lt;/span&gt;&lt;/b&gt; ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന്  വിരമിച്ചെങ്കിലും പ്രൊഫ.ശോഭീന്ദ്രന്‍ ഇന്നും കോഴിക്കോട്ടെ ഹരിതക്യാമ്പയിനുകളുടെ  മുന്‍നിരയില്‍ തന്നെയുണ്ട്, വിശ്രമമില്ലാതെ.&lt;/span&gt;&lt;/i&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-5620462292262645316?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/5620462292262645316/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=5620462292262645316' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/5620462292262645316'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/5620462292262645316'/><link rel='alternate' type='text/html' href='http://japages.blogspot.com/2010/04/blog-post.html' title='ബോധിവൃക്ഷത്തണലില്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_B25RyGfIAVE/S8v1HCNbkVI/AAAAAAAADaY/7dfJ7CiY3xI/s72-c/Guruvayurappan-College.gif' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-6880321344741200742</id><published>2010-03-29T00:43:00.005+05:30</published><updated>2010-03-29T00:54:01.738+05:30</updated><category scheme='http://www.blogger.com/atom/ns#' term='എം.എന്‍.സത്യാര്‍ഥി'/><category scheme='http://www.blogger.com/atom/ns#' term='ഇന്ത്യാചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='സ്വാതന്ത്ര്യസമരം'/><title type='text'>സ്വാതന്ത്ര്യസമരത്തിലെ അഗ്നിമുഖങ്ങള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/S6-qz8m1rNI/AAAAAAAADY4/4H1UMahX02E/s1600/Pic1.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 226px;" src="http://2.bp.blogspot.com/_B25RyGfIAVE/S6-qz8m1rNI/AAAAAAAADY4/4H1UMahX02E/s400/Pic1.gif" border="0" alt="" id="BLOGGER_PHOTO_ID_5453765483188038866" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;വായനയെ ആദരവോടെ സമീപിക്കുന്ന  മലയാളികളില്‍ മിക്കവര്‍ക്കും എം.എന്‍.സത്യാര്‍ഥി പരിചിതനാണ്; പ്രഗത്ഭനായ ഒരു  വിവര്‍ത്തകന്‍ എന്ന നിലയില്‍. ബംഗാളിയിലും ഉര്‍ദുവിലും ഹിന്ദിയിലുമൊക്കെയായി  വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ സാഹിത്യത്തിന്റെ ആത്മാവിനെ മനോഹരമായ മലയാള  വിവര്‍ത്തനങ്ങളിലൂടെ കേരളത്തിലേക്ക് ആവാഹിച്ചു കൊണ്ടുവന്ന വ്യക്തിയാണ് സത്യാര്‍ഥി.  കിഷന്‍ ചന്ദിന്റെയും സാവിത്രി റോയിയുടെയും ബിമല്‍മിത്രയുടെയുമൊക്കെ കൃതികള്‍  ആര്‍ജവത്വം ചോര്‍ന്നു പോകാതെ മലയാളീകരിച്ചെത്തുമ്പോള്‍ ചിലരെങ്കിലും  അത്ഭുതപ്പെടാതിരിക്കില്ല; ആരാണ് ഈ സത്യാര്‍ഥി, ഇത്രയും ഭാഷകളുടെ മാന്ത്രികത  കരസ്ഥമാക്കിയ ഇയാള്‍ എവിടുത്തുകാരനാണ്?&lt;br /&gt;&lt;br /&gt;ഇതിന്റെ ഉത്തരം മഹേന്ദ്രനാഥ്  സത്യാര്‍ഥിയെന്ന എം.എന്‍.സത്യാര്‍ഥിയുടെ ജീവിതം തന്നെയാണ്. കഴുമരത്തിന്റെ  നിഴലിലൂടെ, ഇന്ത്യന്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ധീരതയും കരുത്തും  ഊട്ടിയുറപ്പിച്ച അനുഭവങ്ങളിലൂടെ കടന്നുവന്ന സത്യാര്‍ഥിയുടെ  ജീവിതം.&lt;br /&gt;&lt;br /&gt;കോഴിക്കോടിനടുത്ത് മുണ്ടിക്കല്‍താഴത്തെ കുന്നിന്‍മുകളിലുള്ള ചെറിയ  വീട്ടിലിരുന്ന്, എണ്‍പത്തിനാലാം വയസ്സിലേക്ക് കടന്ന സത്യാര്‍ഥി, തിരിഞ്ഞു  നോക്കുമ്പോള്‍ മനസിലാദ്യം തെളിയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അങ്ങേത്തലയ്ക്കല്‍  പഞ്ചാബിന്റെ മണ്ണില്‍ കുതിച്ചുയര്‍ന്ന ദേശസ്‌നേഹത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളാണ്.  കഴുമരങ്ങള്‍ക്ക് നാവു മുളച്ച ഇരുപതുകള്‍, സ്വാതന്ത്ര്യസമരത്തില്‍  വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതിരുന്ന ഒരു നിര. ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ്,  രാജ ഗുരു, സുഖ്‌ദേവ്, ബട്‌കേശര്‍ ദത്ത് അടക്കമുള്ളവരുടെ രൂപങ്ങള്‍ ആ നിരയില്‍  തെളിയുന്നു. റഷ്യന്‍ വിപ്ലവം കൊളുത്തിവിട്ട ആവേശം, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി  ബ്രിട്ടീഷുകാര്‍ക്കെതിരെ കുത്തിയൊഴുകിയ ഇരുപതുകളിലാണ് സത്യാര്‍ഥിയും ലാഹോറില്‍ ലോകം  തിരിച്ചറിഞ്ഞു തുടങ്ങിയത്.&lt;br /&gt;&lt;br /&gt;നേരത്തെ മലബാര്‍ സര്‍വീസിലുണ്ടായിരുന്ന എം.  കൃഷ്ണന്‍, പഞ്ചാബിലെ പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടറായാണ് ലാഹോറിലെത്തുന്നത്.  അദ്ദേഹത്തിന്റെ മകനായി 1913 ഏപ്രില്‍ 13-ന് സത്യാര്‍ഥി ലാഹോറില്‍ ജനിച്ചു.  ഇന്റര്‍മീഡിയറ്റിന് ശേഷം പതിനാലാം വയസ്സില്‍ ലാഹോറിലെ നാഷണല്‍ കോളേജില്‍ ചേര്‍ന്നു.  എട്ടുംപൊട്ടും തിരിയാത്ത ഒരു ബാലന്‍. ആകെയുള്ള കുഴപ്പം സാഹിത്യത്തിലുള്ള താത്പര്യം  മാത്രം. മൗലാന സഫറലി ഖാന്‍ 'ജമീന്ദാര്‍' എന്നൊരു മാസിക ഇറക്കിയിരുന്നു. അതിന്റെ  ബാലപംക്തിയില്‍ സത്യാര്‍ഥി ഇടയ്ക്കിടയ്‌ക്കെഴുതും.&lt;br /&gt;&lt;br /&gt;ഒരിക്കല്‍,  സഹപാഠികളോടൊപ്പം അവരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഒരു സാധു  കര്‍ഷകകുടുംബത്തെ പോലീസും ജന്മിയും ചേര്‍ന്ന് കുടിയിറക്കുന്ന കാഴ്ച കണ്ടു.  ഓട്ടുകിണ്ണം നെഞ്ചത്തടക്കിപ്പിടിച്ച് വിതുമ്പുന്ന ഒരു പെണ്‍കുട്ടി; കിണ്ണം  പിടിച്ചെടുക്കാന്‍ നോക്കുന്ന പോലീസുകാരന്‍ -മനസില്‍ മുറിപ്പാട് വീഴ്ത്തിയ ഈ  സംഭവത്തെപ്പറ്റി ഒരു കവിതയെഴുതി -'കുടിയൊഴിപ്പിക്കല്‍'. ജമീന്ദാറില്‍ അത്  പ്രസിദ്ധീകരിക്കുകയും ചെയ്തു. കവിത ഭരണകൂടത്തിനെതിരാണെന്ന് ബ്രിട്ടീഷ്  ഇന്‍ഫര്‍മേഷന്‍ വകുപ്പ് വിധിച്ചു.&lt;br /&gt;&lt;br /&gt;ദേശസ്‌നേഹത്തിന്റെ കരുത്തും വൈദേശിക  ഭരണത്തോടുള്ള എതിര്‍പ്പും ലാഹോറിന്റെ ഹൃദയത്തില്‍ എപ്പോഴും പൊട്ടിത്തെറിക്കാവുന്ന  അഗ്നിപര്‍വതമായി ഉരുണ്ടു കൂടുന്ന നാളുകളായിരുന്നു അത്. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്  റിപ്പബ്ലിക് അസോസിയേഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് കൗമാരപ്രായക്കാരനായ  സത്യാര്‍ഥിക്ക് മനസിലായിരുന്നില്ല.&lt;br /&gt;&lt;br /&gt;സത്യാര്‍ഥി താമസിച്ചിരുന്ന വീട്ടില്‍  നിന്നും ഒരു ശ്മശാനം മുറിച്ചു കടന്നാല്‍ ഭഗത് സിംഗിന്റെ വീടായി. കോളേജില്‍ ഭഗത്  സിംഗ് സീനിയര്‍, ഹരികൃഷ്ണ്‍ സഹപാഠി. സഹോദരിയെയും അമ്മയെയും കൂട്ടിവന്ന്  താമസിക്കാന്‍ സുഖ്‌ദേവിന് ലാഹോറില്‍ വീട് വാടകയ്‌ക്കെടുക്കാന്‍ ജാമ്യം നിന്നത്  സത്യാര്‍ഥി.&lt;br /&gt;&lt;br /&gt;ഇന്ത്യയ്ക്ക് എത്രമാത്രം സ്വാതന്ത്ര്യം നല്‍കാമെന്നതിനെപ്പറ്റി  തെളിവെടുപ്പ് നടത്താന്‍ സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തി. 1928 ഒക്ടോബര്‍ 30-ന്  ലാഹോര്‍ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയ കമ്മീഷന് രാജ്യസ്‌നേഹികള്‍  തീര്‍ത്ത ഉപരോധം മറികടന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല. പോലീസ്  സൂപ്രണ്ട് സ്‌കോട്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പോലീസ് ജനങ്ങള്‍ക്ക് നേരെ  ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. ലാലാ ലജ്പത്‌റായി തലയ്ക്കടിയേറ്റു  വീണു.&lt;br /&gt;&lt;br /&gt;ഇന്ത്യ, പ്രത്യേകിച്ച് പഞ്ചാബ്, അപമാനത്തിന്റെ നിറമണിഞ്ഞു. 'ഈ ദേശീയ  അപമാനത്തിന് പകരം വീട്ടാന്‍ ഇന്ത്യയില്‍ യുവാക്കളില്ലേ' എന്ന സിംഹഗര്‍ജനം പോലുള്ള,  സി.ആര്‍.ദാസിന്റെയും അദ്ദേഹത്തിന്റെ പത്‌നി വാസന്തിദേവിയുടെയും ചോദ്യം  ഇന്ത്യയെങ്ങും പ്രതിധ്വനിച്ചു. പ്രതികാരം ചെയ്യാന്‍ ചെറുപ്പക്കാര്‍ ലാഹോറില്‍  തന്നെയുണ്ടായിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെയും ഭഗത് സിംഗിന്റെയും  നേതൃത്വത്തിലുള്ള ചാവേര്‍സംഘം പ്രതികാരത്തിന് പദ്ധതി തയ്യാറാക്കി. ലാലാജി  അന്തരിച്ച് ഒരു മാസവും നാലു ദിവസവും കഴിഞ്ഞപ്പോള്‍, 1928 ഡിസംബര്‍ 17-ന്, ലാഹോര്‍  അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സന്റേഴ്ണ്‍ ഓഫീസില്‍ നിന്നും മടങ്ങും വഴി വെടിയേറ്റു  വീണു. സൂപ്രണ്ട് സ്‌കോട്ടിനെ വധിക്കാനിട്ടിരുന്ന പദ്ധതി സന്റേഴ്ണ്‍ വധത്തില്‍  കലാശിക്കുകയാണുണ്ടായത്.&lt;br /&gt;&lt;br /&gt;ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നെഞ്ചിന് നേരെയുള്ള  നിറയൊഴിക്കലായിരുന്നു അത്. ഭരണകൂടത്തിന് ഭ്രാന്തിളകി. നാഷണല്‍ കോളേജിലെ നാല്പതോളം  വിദ്യാര്‍ഥികളെ പിടിച്ച് ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു; കൂട്ടത്തില്‍  പതിനഞ്ചുകാരനായ സത്യാര്‍ഥിയെയും.&lt;br /&gt;&lt;br /&gt;സത്യാര്‍ഥി ഒരു മാസം ലോക്കപ്പില്‍  കിടന്നു. സഹപാഠികളില്‍ പലരും ബോണ്ടെഴുതിക്കൊടുത്ത് പുറത്തു കടന്നു. സത്യാര്‍ഥിയെ  അങ്ങനെ വിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. ജമീന്ദാറില്‍ സര്‍ക്കാര്‍ വിരുദ്ധ കവിത  പ്രസിദ്ധീകരിച്ച 'കുട്ടിഭീകര'നെ ഒരു മാസം കഴിഞ്ഞ് നാടുകടത്തി; കല്‍ക്കത്തയിലേക്ക്!  ബ്രിട്ടീഷുകാരുടെ മഹാവിഡ്ഡിത്തങ്ങളിലൊന്നായി സത്യാര്‍ഥി ആ നടപടിയെ  വിശേഷിപ്പിക്കുന്നു. അല്ലെങ്കില്‍, ഇരുപതുകളുടെ അവസാനം ഒരു 'തീച്ചൂളപോലെ  സമരാവേശംകൊണ്ട് ജ്വലിക്കുന്ന' കല്‍ക്കത്തയിലേക്ക് നാടുകടത്തല്‍  നടത്തുമോ?&lt;br /&gt;&lt;br /&gt;ചങ്ങലയ്ക്കിട്ട നിലയില്‍ സത്യാര്‍ഥിയെ അധികാരികള്‍ കല്‍ക്കത്ത  റെയില്‍വെ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചെങ്കിലും, സത്യാര്‍ഥിക്ക് അഭയവും ആത്മവിശ്വാസവും  നല്‍കാന്‍ അവിടെ അനുശീലന്‍ സമിതിയുണ്ടായിരുന്നു. സന്റേഴ്‌സണ്‍ വധത്തിന് പിന്നില്‍  പ്രവര്‍ത്തിച്ചവരെല്ലാം സത്യാര്‍ഥി ചെല്ലുമ്പോള്‍ കല്‍ക്കത്തയിലുണ്ട്. ലാഹോറിന്റെ  ഹൃദയത്തിലെ അഗ്നി എത്രത്തോളമുണ്ടായിരുന്നുവെന്ന് ഒരു വെളിപാട് പോലെ സത്യാര്‍ഥിക്ക്  ബോധ്യം വന്നത് കല്‍ക്കത്തയിലെത്തിയ ശേഷമാണ്. രണ്ടുവര്‍ഷം അനുശീലന്‍ സമിതിയുടെ  സംരക്ഷണത്തില്‍ കഴിഞ്ഞു. ആയുധപരിശീലനം അവിടെ നിന്നാണ് നേടുന്നത്.&lt;br /&gt;&lt;br /&gt;തന്നെ  കുറ്റവാളിയും പ്രവാസിയുമാക്കിയവരോട് പ്രതികാരം വീട്ടണം. ഉമിത്തീ പോലെ പക അടങ്ങാതെ  കിടക്കുകയായിരുന്നു. പതിനേഴിന്റെ ആവേശം വിവേകത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന  കാലത്താണ് ലാഹോറില്‍ യൂണിവേഴ്‌സിറ്റിയുടെ സന്നദ് ദാന ചടങ്ങിന് പഞ്ചാബ് ഗവര്‍ണര്‍  സര്‍ ജാഫ്രഡി മോണ്ട് മോഴ്‌സി എത്തുന്ന വിവരം അറിയുന്നത്. 1930 ഡിസംബര്‍ 26-നാണ്  സന്നദ് ദാനച്ചടങ്ങ്. ഗവര്‍ണറെ വെടിവെയ്ക്കാന്‍ പദ്ധതിയിട്ടു.&lt;br /&gt;&lt;br /&gt;ഇതിനിടെയില്‍,  1929 ഏപ്രില്‍ എട്ടിന് ഭഗ്ത് സിംഗും ബട്‌കേശ്വര്‍ ദത്തും പാര്‍ലമെന്റില്‍  ബോംബെറിയുക വഴി ഇന്ത്യന്‍ ജനതയുടെ, വൈദേശിക അധിനിവേശത്തിനെതിരെയുള്ള, ഏറ്റവും വലിയ  പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ഹിംസയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്ന ഈ  യുവാക്കളെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നിട്ടു കൂടി, ഗാന്ധിജി 'യങ് ഇന്ത്യ'യില്‍  ഇങ്ങനെയെഴുതി : The year 1929 will be marked as the year of great awakening among  the youth of India.&lt;br /&gt;&lt;br /&gt;തന്നെപ്പോലെ തന്നെ പീഡനമനുഭവിച്ച ഒരു പഠാണി യുവാവിനെ  സത്യാര്‍ഥിക്ക് കൂട്ടിന് കിട്ടി. ഹരികൃഷ്ണന്‍; ഭഗത്‌റാം തന്‍വാറിന്റെ അനുജന്‍.  ഗവര്‍ണറെ വെടിവെക്കുന്ന പദ്ധതിയില്‍ 'ഹരികൃഷ്ണന്‍ അങ്ങേയറ്റം രാഷ്ട്രീയ  പ്രചോദിതനായിരുന്നെങ്കില്‍, പ്രതികാരചിന്ത മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്',  സത്യാര്‍ഥി ഓര്‍മിക്കുന്നു.&lt;br /&gt;&lt;br /&gt;പുസ്തകങ്ങള്‍ക്കുള്ളില്‍ ആയുധം  ഒളിപ്പിച്ചുവെച്ച് സെനറ്റ്ഹാളിന്റെ രണ്ടു ഭാഗത്തായി സത്യാര്‍ഥിയും ഹരികൃഷ്ണനും  നിലയുറപ്പിച്ചു. ഹരികൃഷ്ണന്‍ വെടിവെക്കുക. ഗവര്‍ണര്‍ വീണുകഴിഞ്ഞാല്‍ രക്ഷപ്പെടണം.  ഹാളിന് പുറത്ത് സഹായിക്കാന്‍ സഹപ്രവര്‍ത്തകരുണ്ട്. പക്ഷേ, 'ഹരികൃഷ്ണന് ആവേശം  കൂടിപ്പോയി' എന്നാണ് സത്യാര്‍ഥി പറയുന്നത്. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതും,  ഹരികൃഷ്ണന്‍ ഒരു കസേരയില്‍ ചാടിക്കയറി നിറയൊഴിച്ചു. കസേരയുടെ കാലുകള്‍  ഇളകിയിരുന്നതിനാല്‍ ഉന്നംതെറ്റി, ഗവര്‍ണറുടെ താടിയെല്ല് തകര്‍ന്നു. കൂട്ടബഹളം.  അതിനിടയില്‍ രക്ഷപ്പെടാനല്ലായിരുന്നു ഹരികൃഷ്ണന്റെ ലക്ഷ്യം. 'ഞാനാണ്  വെടിവെച്ചത്'-ഹരികൃഷ്ണന്‍ പ്രഖ്യാപിച്ചു. ആയുധധാരിയായിരുന്നതിനാല്‍ സത്യാര്‍ഥിയും  പിടിയിലായി. ലാഹോര്‍ സെന്‍ട്രല്‍ ജയിലിലെത്തി.&lt;br /&gt;&lt;br /&gt;ഗവര്‍ണറെ വെടിവെച്ച  കുറ്റത്തിന് ഹരികൃഷ്ണനെ 1931 ജൂണ്‍ ഒന്‍പതിന് തൂക്കിലേറ്റി. സത്യാര്‍ഥിക്ക്  ജീവപര്യന്തം; ആന്റമാനിലെ സെല്ലുലാര്‍ ജയിലില്‍. ആന്റമാനിലെത്തിയാല്‍ മരണമാണ്.  തല്‍ക്കാലം അങ്ങോട്ട് പോകാതെ രക്ഷപ്പെടാന്‍ ഒറ്റ മാര്‍ഗമേയുള്ളു : നേതാക്കള്‍  ഉപദേശിച്ചു; പഠിക്കുക. പഠനം കഴിയുംവരെ നാടുകടത്തല്‍ നീട്ടിവെയ്ക്കും. അങ്ങനെ  ലാഹോര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉര്‍ദു ഓണേഴ്‌സിന് പ്രൈവറ്റായി ചേര്‍ന്നു.  പഠിക്കണമെന്ന ആത്മാര്‍ഥമായ താത്പര്യം സത്യാര്‍ഥിക്കുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ജയിയില്‍  തുടര്‍ന്നുവന്ന മൂന്നു വര്‍ഷം സത്യാര്‍ഥി ഉര്‍ദു ഓണേഴ്‌സ് മാത്രമല്ല അഭ്യസിച്ചത്;  കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളും വശത്താക്കുന്നത് ആ നാളുകളിലാണ്. 1933-ല്‍  ഇരുപതുകാരനായ സത്യാര്‍ഥി കൈയും കാലും ചങ്ങലയ്ക്കിട്ട നിലയില്‍ യൂണിവേഴ്‌സിറ്റിയില്‍  പരീക്ഷയെഴുതി. പരീക്ഷ കഴിഞ്ഞതോടെ, അനിവാര്യമായ നാടുകടത്തലിന്റെ നാളായി. 'ആന്റമാന്‍  ജയിലിലെ ഭീകരതയുമായി താരതമ്യം ചെയ്തപ്പോള്‍, കഴുമരമായിരുന്നു ഭേദമെന്ന് തോന്നിയ  നാളുകള്‍', സത്യാര്‍ഥി വ്യക്തമായി ഓര്‍ക്കുന്നു.&lt;br /&gt;&lt;br /&gt;രണ്ട് ഇന്ത്യന്‍  പോലീസുകാരുടെയും ഒരു ആംഗ്ലോഇന്ത്യന്‍ സര്‍ജന്റെയും അകമ്പടിയോടെ കല്‍ക്കത്തയ്ക്ക്  യാത്രയായി. യാത്രയില്‍ 'ട്രെയിനില്‍ നിന്നും പുറത്ത് ചാടുകയായിരുന്നു', സത്യാര്‍ഥി  വെളിപ്പെടുത്തുന്നു.&lt;br /&gt;&lt;br /&gt;ചമല്‍ലാല്‍ ആസാദ് എന്ന പേരില്‍ 15 വര്‍ഷം നീണ്ട ഒളിവ്  ജീവിതം ആരംഭിക്കുന്നത് അങ്ങനെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഹായത്തിനെത്തി.  ഉര്‍ദു അറിയാവുന്നത് മുസ്ലീം ആയി വേഷം മാറാന്‍ അനുഗ്രഹമായി. 'കൊയ്ത്തു കഴിഞ്ഞാല്‍  ധാന്യം ജന്മിക്കു കൊടുത്ത്, ചൂലും കുട്ടയുമായി തിരികെ പോരേണ്ട' ഗ്രാമീണ കര്‍ഷകരുടെ  ഇടയില്‍ സംഘബോധത്തിന്റെ വിത്തുപാകാന്‍ നിയോഗം പോലെ ചിലവിട്ട  വര്‍ഷങ്ങള്‍.&lt;br /&gt;&lt;br /&gt;ലോകരാഷ്ട്രീയഗതികള്‍ മുപ്പതുകളുടെ അവസാനം അതിവേഗം  മാറ്റങ്ങള്‍ക്ക് വിധേയമായി. 1939-ല്‍ രണ്ടാംലോകമഹായുദ്ധം തുടങ്ങി. അന്ന്  ബ്രിട്ടീഷുകാര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ്  രാജ്യം വിടാന്‍ തീരുമാനിച്ചു. പിന്നീട് നെഹ്‌റു മന്ത്രസഭയില്‍ രാജ്യത്തിന്റെ ആദ്യ  പ്രതിരോധവകുപ്പ് മന്ത്രിയായ കോണ്‍ഗ്രസ്സ് നേതാവ് ബല്‍ദേവ് സിംഹ് നേതാജിയെ  സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചു. 'രാജ്യം വിടണം,  ബ്രിട്ടനോട് പോരാടണം. ഇവിടെ തുടര്‍ന്നിട്ട് കാര്യമില്ല'.&lt;br /&gt;&lt;br /&gt;ബല്‍ദേവ് സിംഹ്  ഇക്കാര്യം തന്റെ വീട്ടില്‍ അന്ന് ഒളിവില്‍ പാര്‍ക്കുന്ന അക്ഷയ് സിംഹ് എന്ന  കമ്മ്യൂണിസ്റ്റ് നേതാവിനോട് പറഞ്ഞു. അക്ഷയ് സിംഹ് പാര്‍ട്ടിയുടെ പഞ്ചാബ്  കമ്മറ്റിക്കെഴുതി. നേതാജിയെ രാജ്യംവിടാന്‍ സഹായിക്കണം. പാര്‍ട്ടി രണ്ടുപേരെ ഇതിനായി  നിയോഗിച്ചു. ഭഗത്‌റാം തന്‍വാറിനെയും, കോംമ്രേഡ് രാമകൃഷ്ണനെയും. രാമകൃഷ്ണന്‍ എന്തോ  കാരണത്താല്‍ പിന്‍വാങ്ങിയപ്പോഴാണ് സത്യാര്‍ഥിക്ക് ആ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്.&lt;br /&gt;&lt;br /&gt;ബോസിനെ തടവിലിട്ടിരിക്കുന്ന വീട് 24 മണിക്കൂറും കനത്ത പോലീസ് കാവലിലാണ്.  വലിയ നേതാക്കള്‍ക്ക് മാത്രം അദ്ദേഹത്തെ സന്ദര്‍ശിക്കാം. ഒരു ദിവസം യുണൈറ്റഡ്  യൂറോപ്യന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ എക്‌സിക്യുട്ടീവായ ഒരു പഠാണി നേതാജിയെ  സന്ദര്‍ശിക്കാനെത്തുന്നു. തിരികെ ഇറങ്ങിപ്പോയ പഠാണി ബോസായിരുന്നു. കൂടെ രണ്ട്  എക്‌സ്‌കോര്‍ട്ടുകളുണ്ട്, രണ്ടും പഠാണികള്‍. ഒന്ന് യഥാര്‍ഥ പഠാണിയായ ഭഗ്ത്‌റാം,  മറ്റൊന്ന് സത്യാര്‍ഥി. കാബൂളിലെത്തുക, അവിടെ നിന്നും റഷ്യ; അതായിരുന്നു ലക്ഷ്യം.&lt;br /&gt;&lt;br /&gt;ബര്‍ദ്‌വാന്‍ വരെ യാത്ര കാറിലായിരുന്നു. അവിടെ നിന്നും ഫ്രോണ്ടിയര്‍  മെയിലില്‍ പെഷാവറിലേക്ക്.&lt;br /&gt;&lt;br /&gt;പക്ഷേ, ബോസ് കാബൂളിലെത്തുമ്പോഴേക്കും, റഷ്യ  സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് ജര്‍മനിക്കെതിരെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു  കഴിഞ്ഞിരുന്നു. ബ്രിട്ടനെതിരെ യുദ്ധം ചെയ്യുകയെന്ന ബോസിന്റെ ലക്ഷ്യത്തിന് സഹായം  നല്‍കാന്‍ കഴിയാത്തതായി റഷ്യയുടെ അവസ്ഥ. എങ്കിലും കാബൂളിലെ റഷ്യന്‍ എംബസി, ബോസ്  സുരക്ഷിതനായി യാത്ര തുടരും വരെ അദ്ദേഹത്തിന് സംരക്ഷണം നല്‍കി.&lt;br /&gt;&lt;br /&gt;ഇന്ത്യയിലും  കഥ മാറുകയായിരുന്നു. രണ്ടാംലോകമഹായുദ്ധത്തില്‍ റഷ്യ കൈക്കൊണ്ട നിലപാട് ഇന്ത്യന്‍  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സ്വാധീനിച്ചു. റഷ്യയ്‌ക്കൊപ്പം ബ്രിട്ടനും  ഫാസിസത്തിനെതിരെ പോരാടുന്നതുകൊണ്ട്, ബ്രിട്ടീഷ് വിരോധം തത്ക്കാലത്തേക്ക്  മാറ്റിവെയ്ക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറായി. ബോസിനെ  കാബൂളിലെത്തിച്ച് മടങ്ങിയെത്തിയപ്പോഴേക്കും, അതിന് സഹായിച്ച രണ്ടു പേരെയും  ബ്രിട്ടീഷ് ഭരണകൂടം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പിടികൊടുക്കാന്‍ പാര്‍ട്ടി  നിര്‍ദേശിച്ചു. പക്ഷേ, ഭഗത്‌റാമും സത്യാര്‍ഥിയും അതിനൊരുക്കമായിരുന്നില്ല.  ഭഗ്ത്‌റാം മടങ്ങിപ്പോയി, സത്യാര്‍ഥി വീണ്ടും ഒളിവില്‍! പാര്‍ട്ടിയില്‍ നിന്നും  ഭരണകൂടത്തില്‍ നിന്നും!&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയും  സത്യാര്‍ഥിയും വീണ്ടുമടുത്തു. ചമന്‍ലാല്‍ ആസാദ് എന്ന പേരില്‍ ബംഗാളിലെ 'സ്വാധീനത'  എന്ന കമ്മ്യൂണിസ്റ്റ് പത്രത്തിന്റെ പ്രതിനിധി. സ്വാതന്ത്ര്യത്തിന്റെ  പുലരിയെപ്പറ്റിയുള്ള വാര്‍ത്ത നെഹ്‌റുവിന്റെ നാവില്‍ നിന്നും ആദ്യം കേള്‍ക്കാന്‍  കഴിഞ്ഞ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരിലൊരാള്‍ സത്യാര്‍ഥിയായിരുന്നു.&lt;br /&gt;&lt;br /&gt;വിഭജനം  തീര്‍ത്ത മുറിപ്പാടുകളോടെ ഇന്ത്യയിലെ ഏറ്റവും സമരവീര്യമുള്ള രണ്ട് ജനതകള്‍ -  പഞ്ചാബികളും ബംഗാളികളും - വെട്ടിമാറ്റപ്പെടുന്നതിന് സാക്ഷ്യം വഹിച്ച മലയാളികളില്‍  ഒരാളും സത്യാര്‍ഥി തന്നെ.&lt;br /&gt;&lt;br /&gt;ഏത് മഹായുദ്ധങ്ങളെക്കാളും ഭയാനകമായിരുന്നു  ഇന്ത്യന്‍ വിഭജനം എന്ന് സത്യാര്‍ഥി ഓര്‍മിക്കുന്നു. ലാഹോര്‍, എത്ര പെട്ടന്നാണ്  നരഹിംസയുടെ നരകഭൂവായത് എന്നകാര്യം പറയുമ്പോള്‍, സത്യാര്‍ഥിയുടെ മനസിലെത്തുന്നത്  സ്വന്തം കുടുംബാംഗങ്ങളെ ഇന്ത്യയിലെത്തിക്കാന്‍ ലാഹോറില്‍ നിന്നും അമൃത്‌സറിലേക്ക്  ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്കൊപ്പം നടത്തിയ 28 ദിവസത്തെ യാത്രയാണ്. ഈ  അനുഭവങ്ങളില്‍ നിന്നാണ് പിന്നീട് നെഹ്‌റുവിന്റെ കഠിനവിമര്‍ശത്തിനിരയായ 'അവന്‍  ഇന്‍സാന്‍ മര്‍ ഗയ' (മനുഷ്യന്‍ മരിച്ചു) എന്ന ഉര്‍ദു നോവലിന്റെ  പിറവി.&lt;br /&gt;&lt;br /&gt;'സ്വാധീനത'യുടെ മുഴുവന്‍ സമയ പ്രതിനിധിയായി കഴിയുന്ന കാലം. 1956-ല്‍  ക്രൂഷ്‌ച്ചേവും ബുള്‍ഗാനിനും കല്‍ക്കത്തയിലെത്തി. നെഹ്‌റുവിന്റെ കരങ്ങള്‍ക്ക്  ശക്തിപകരാന്‍ അവര്‍ കമ്മ്യൂണിസ്റ്റുകാരെ ആഹ്വാനം ചെയ്തു. ഏറെ നാളുകളിലെ നീണ്ട  പോരാട്ടങ്ങള്‍ക്ക് ശേഷം, എതിരാളിക്ക് കീഴടങ്ങാന്‍ പറയുന്നതുപോലുള്ള ഒരു കാപട്യം  ഇതില്‍ സത്യാര്‍ഥിയെപ്പോലുള്ള അനേകം കമ്മ്യൂണിസ്റ്റുകാര്‍ കണ്ടു. 'വയ്യ എന്ന്  തോന്നി. ആദര്‍ശത പാലിക്കുക, എന്നാല്‍ സജീവ രംഗത്തുനിന്നും വിട്ടു നില്‍ക്കുക' ഇതായി  വിചാരം. (സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആനുകൂല്യം പോലും വാങ്ങാന്‍  ഇക്കാലത്തിനിടയില്‍ ഒരിക്കലും സത്യാര്‍ഥി ശ്രമിച്ചിട്ടില്ല).&lt;br /&gt;&lt;br /&gt;1957-ല്‍  ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്  മന്ത്രിസഭയെപ്പറ്റി എഴുതാന്‍ കേരളത്തിലെത്തിയത് സത്യാര്‍ഥിയുടെ ജീവിതത്തിലെ മറ്റൊരു  വഴിത്തിരിവായി. പിന്നെ മടങ്ങിപ്പോയില്ല.&lt;br /&gt;&lt;br /&gt;അച്ഛന്റെ സുഹൃത്ത് ആയിരുന്ന  കോണ്‍ഗ്രസ്സ് നേതാവ് കെ.എം.സീതിഹാജിയെ പോയി കണ്ടു. ഫറോക്ക് കോളേജില്‍ ഉര്‍ദു  അധ്യാപകന്റെ ഒരു ഒഴിവുള്ള കാര്യം അദ്ദേഹം പറഞ്ഞു. അങ്ങനെ അധ്യാപകനായി. എണ്‍പത് രൂപ  മാസശമ്പളം. പിന്നീട് ഭാര്യയ്ക്കും കൂടി ജോലി കിട്ടാനായി ജെ.ഡി.ടി.സ്‌കൂളില്‍  അധ്യാപനായി. അവിടെ നിന്നാണ് റിട്ടയര്‍ ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;കേരളത്തില്‍ എത്തിയ  ശേഷം മലയാളത്തില്‍ മൊഴിമാറ്റം നടത്തിയ കഥകള്‍ സത്യാര്‍ഥി പ്രസിദ്ധീകരിക്കാന്‍  തുടങ്ങി. അങ്ങനെയാണ് വായനയെ ഗൗരവമായെടുക്കുന്ന മലയാളികളുടെ മനസിലേക്ക്  എം.എന്‍.സത്യാര്‍ഥി കുടിയേറുന്നത്. അന്ന് 'ആനന്ദബസാര്‍ പത്രിക' ഗ്രൂപ്പിന്റെ ദേശ്  വാരികയില്‍ ബിമല്‍ മിത്രയുടെ '&lt;a href="http://www.mathrubhumi.com/online/malayalam/news/story/230431/2010-03-28/weekend"&gt;വിലയ്ക്കു വാങ്ങാം&lt;/a&gt;' എന്ന കൃതി പ്രസിദ്ധീകരിച്ചു  തുടങ്ങിയിട്ടേയുള്ളു.&lt;br /&gt;&lt;br /&gt;ബിമല്‍ മിത്രയ്‌ക്കെഴുതാന്‍ സത്യാര്‍ഥി കാമ്പിശ്ശേരി  കരുണാകരനോട് പറഞ്ഞു. കാമ്പിശ്ശേരി ബിമല്‍ മിത്രയ്‌ക്കെഴുതി. 'ജനയുഗം' വാരികയില്‍  നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം കിട്ടി. മറ്റൊരു ഭാഷയില്‍ ഖണ്ഡശ്ശ:  പ്രസിദ്ധീകരിച്ചു വരുമ്പോള്‍ തന്നെ ഒരു കൃതി മലയാളത്തിലും ഖണ്ഡശ്ശ:  പ്രത്യക്ഷപ്പെടുകയെന്ന അപൂര്‍വ സംഭവമായിരുന്നു അത്. ബിമല്‍ മിത്രയുടെ തന്നെ 'പണം',  സാവിത്രി റോയിയുടെ 'നെല്ലിന്റെ ഗീതം', യശ്പാലിന്റെ 'നിറംപിടിപ്പിച്ച നുണകള്‍' ഒക്കെ  വായനയിലെ അനുഗ്രഹം പോലെയാണ് മലയാളികള്‍ ഏറ്റു വാങ്ങിയത്.&lt;br /&gt;&lt;br /&gt;നാല്പതിലേറെ  നോവലുകളും ആയിരക്കണക്കിന് ചെറുകഥകളും മലയാളത്തിലാക്കിയിട്ടുള്ള സത്യാര്‍ഥിയെ  പുരസ്‌കാരങ്ങളും പല തവണ തേടി വന്നിട്ടുണ്ട്. ഏറ്റവും നല്ല വിവര്‍ത്തകനുള്ള 1992-ലെ  കേന്ദ്രസാഹിത്യ അവാര്‍ഡ് ആണ് അതിലൊന്ന്. 1990-ല്‍ സത്യാര്‍ഥി എഴുതിയ  'സ്വാതന്ത്ര്യസമരം' എന്ന പുസ്തകത്തിന്, ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള  കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. 1995-ല്‍ മലയാള സാഹിത്യത്തിന്  നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തിയുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡും  എം.എന്‍.സത്യാര്‍ഥിയെ തേടിയെത്തി.&lt;br /&gt;&lt;br /&gt;കോഴിക്കോടിന് സമീപം മുണ്ടിക്കല്‍താഴത്തെ  കുന്നിന്‍ മുകളില്‍ സത്യാര്‍ഥിയുടെ കൊച്ചുവീടിന് ചുറ്റും 28 വര്‍ഷം മുമ്പ് അദ്ദേഹം  നട്ട തെങ്ങുകളുടെയും മറ്റ് ഫലവൃക്ഷങ്ങളുടെയും വിളവെടുപ്പിന് ഇന്നുമദ്ദേഹം  പറമ്പിലിറങ്ങുന്നു. അങ്ങനെ, കര്‍ഷകവൃത്തിയുടെ ആത്മാവ് കൈവിട്ട മലയാളികളോടുള്ള  നിശബ്ദ പ്രതിഷേധം കൂടിയാവുകയാണ് സത്യാര്‍ഥിയുടെ ഇപ്പോഴത്തെ ജീവിതം.&lt;br /&gt;&lt;br /&gt;ജീവിതം  തന്നെ ഇതിഹാസതുല്യമായതിനാല്‍, ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസമാകാന്‍  തെല്ലുമാഗ്രഹിക്കാത്ത ഈ മനുഷ്യന്‍, മനസിലുറഞ്ഞു കൂടിയ അഗ്നിയുടെ ലാളിത്യത്തില്‍  ഉറപ്പായി പറയുന്നു -'ഞാനൊരു നാമമാത്ര കര്‍ഷകന്‍ മാത്രമാണ്;  അല്ലാതൊന്നുമല്ല!'&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="color:#663366;"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;-മാതൃഭൂമി വാരാന്തപ്പതിപ്പ്, 1996 ജൂലായ് 14&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;&lt;span class="Apple-style-span"  style="color:#990000;"&gt;ഒരു  സ്മരണാഞ്ജലി&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;പത്രക്കാരോട് സ്വന്തം ജീവിതകഥ പറയാന്‍ എന്നും വിമുഖത  കാട്ടിയിരുന്ന വ്യക്തിയാണ് എം.എന്‍.സത്യാര്‍ഥി. 1957 മുതല്‍ കേരളത്തില്‍  ഉണ്ടായിരുന്നെങ്കിലും അപൂര്‍വമായേ അദ്ദേഹം ആര്‍ക്കെങ്കിലും അഭിമുഖം  നല്‍കിയിട്ടുള്ളു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/S6-rDrC6VFI/AAAAAAAADZA/bVJ7AosdBno/s1600/Pic2.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 333px; height: 400px;" src="http://2.bp.blogspot.com/_B25RyGfIAVE/S6-rDrC6VFI/AAAAAAAADZA/bVJ7AosdBno/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5453765753351853138" /&gt;&lt;/a&gt;യാദൃശ്ചികമായാണ് സത്യാര്‍ഥി മാഷിന്റെ അഭിമുഖം ഈ ലേഖകന്  കിട്ടുന്നത്. അതിന് ശരിക്കുള്ള കാരണം 'മാതൃഭൂമി'യില്‍ എന്റെ സഹപ്രവര്‍ത്തകനും  ജേഷ്ഠതുല്യനുമായ എന്‍.പി.രാജേന്ദ്രനായിരുന്നു.&lt;br /&gt;&lt;br /&gt;സത്യാര്‍ഥി മാഷിനെ  ഇന്റര്‍വ്യൂ ചെയ്ത് ഫീച്ചര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്നത്, കോഴിക്കോട്ട്  മാതൃഭൂമിയില്‍ ഞാന്‍ ട്രെയിനിയായി ചേര്‍ന്ന് മൂന്നു മാസം തികയും മുമ്പാണ്.  സത്യാര്‍ഥി മാഷ് ആര്‍ക്കും അഭിമുഖം കൊടുക്കാറില്ല, ഏതായാലും ശ്രമിച്ചു നോക്കൂ  എന്നൊരു മുന്നറിയിപ്പും കിട്ടി.&lt;br /&gt;&lt;br /&gt;മാഷ് എവിടെയാണ് താമസിക്കുന്നത്, അദ്ദേഹത്തെ  പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്നൊക്കെയായി വേവലാതി. തിരുവനന്തപുരത്തുനിന്ന്  കോഴിക്കോട്ടെത്തിയ എനിക്ക് സ്ഥലവും വ്യക്തികളുമൊക്കെ പരിചയമായി വരുന്നതേയുള്ളു.  ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ സ്‌നേഹപൂര്‍വം എന്‍.പി.ആര്‍. എന്നു വിളിക്കുന്ന  എന്‍.പി.രാജേന്ദ്രന്‍ തുണയ്‌ക്കെത്തി.&lt;br /&gt;&lt;br /&gt;കോഴിക്കോട് നഗരാതിര്‍ത്തിയിലെ  മുണ്ടിക്കല്‍താഴത്ത്, സത്യാര്‍ഥി മാഷ് താമസിക്കുന്ന കുന്നിന്റെ ചുവട്ടിലാണ്  എന്‍.പി.ആറിന്റെ വീട്. മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യാപിതാവായ ഗോവിന്ദന്‍ നായരുടെ  അടുത്ത ചങ്ങാതി കൂടിയാണ് സത്യാര്‍ഥി മാഷ്. പക്ഷേ, സത്യാര്‍ഥി മാഷിനെ അതുവരെ  പരിചയപ്പെടാന്‍ എന്‍.പി.ആറിന് കഴിഞ്ഞിട്ടില്ല. അതിനാല്‍, 'എനിക്കും മാഷിനെ ഒന്നു  കാണണം, നമുക്ക് ഒരുമിച്ചു പോകാം'-എന്‍.പി.ആര്‍.പറഞ്ഞു.&lt;br /&gt;&lt;br /&gt;നിശ്ചയിച്ചതു പ്രകാരം  ഒരു ദിവസം മുണ്ടിക്കല്‍ താഴത്തെ കുന്നു കയറി ഞങ്ങള്‍ സത്യാര്‍ഥി മാഷിന്റെ  വീട്ടിലെത്തി. പറമ്പിലായിരുന്ന മാഷ് അല്‍പ്പ സമയത്തിനകം എത്തി. കൈയുള്ള വെള്ള  ബനിയനും കള്ളിമുണ്ടും വേഷം. പറമ്പില്‍ കിളയ്ക്കുകയായിരുന്നുവെന്ന് വസ്ത്രത്തിലെ  വിയര്‍പ്പും മണ്ണും സാക്ഷ്യപ്പെടുത്തി. എണ്‍പത്തിനാലാം വയസ്സിലും മണ്ണിനോട്  മല്ലിടുന്ന മനുഷ്യന്‍!&lt;br /&gt;&lt;br /&gt;എന്‍.പി.ആറിനെ കണ്ടതില്‍ അദ്ദേഹം അതീവ സന്തോഷവാനായി.  'ഏറെ നാളായി രാജേന്ദ്രനെ ഒന്നു പരിചയപ്പെടാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു'- മാഷ്  പറഞ്ഞു. ഹൃദയം തുറന്ന സംസാരം, ആത്മാര്‍ഥത സ്ഫുരിക്കുന്ന ശബ്ദം. ഇടയ്‌ക്കെപ്പോഴോ,  അദ്ദേഹം എന്നെപ്പറ്റി തിരക്കി. ആ സമയം മുതലാക്കി എന്‍.പി.ആര്‍.പറഞ്ഞു, മാഷിന്  പഴയകാല ചരിത്രമൊക്കെ ധാരാളം അറിയാമല്ലോ, അതൊന്ന് കേട്ട് എഴുതാനാണ് ജോസഫ്  വന്നിരിക്കുന്നത്.&lt;br /&gt;&lt;br /&gt;പെട്ടെന്ന് സംഭാഷണം നിലച്ചു, അദ്ദേഹം നിശബ്ദനായി.  കഴിഞ്ഞു, ഇന്റര്‍വ്യു കിട്ടുമെന്ന് കരുതേണ്ട-ഞാന്‍ മനസില്‍ ഉറപ്പിച്ചു. പക്ഷേ,  സംഭവിച്ചത് മറ്റൊന്നാണ്. മാഷിന്റെ മുഖത്ത് ഒരു നിശ്ചയദാര്‍ഢ്യവും വാത്സല്യവും  പ്രതിഫലിച്ചു. 'ഗോവിന്ദന്റെ മകളുടെ ഭര്‍ത്താവ് എന്നുവെച്ചാല്‍ എന്റെ മരുമകനെപ്പോലെ  തന്നെയാണ്, എങ്ങനെയാ ഞാന്‍ പറ്റില്ലാന്ന് പറയുക'.&lt;br /&gt;&lt;br /&gt;കനല്‍ക്കട്ടകള്‍ക്ക്  മുകളിലൂടെ നടക്കുന്നതുപോലുള്ള അനുഭവമായിരുന്നു ആ അഭിമുഖം. അധികനേരം തുടര്‍ച്ചയായി  സംസാരം പാടില്ല എന്ന് ഡോക്ടറുടെ വിലക്കുള്ളതിനാല്‍, അഭിമുഖം മൂന്നുദിവസം നീണ്ടു,  ആകെ എട്ടര മണിക്കൂര്‍.&lt;br /&gt;&lt;br /&gt;പറഞ്ഞതിന്റെ സിംഹഭാഗവും ഉള്‍ക്കൊള്ളിക്കാനാകാതെ  വരികയെന്ന ഒരു ഫീച്ചറിന്റെ പരിമിതി ഇവിടെയുമുണ്ട്. എങ്കിലും, സ്വാതന്ത്ര്യത്തിന്  വേണ്ടി പൊരുതിയ ഒരു ജനതയുടെ ധീരതയ്ക്കും സഹനത്തിനും പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള  തെളിവായി സത്യാര്‍ഥി മാഷിന്റെ ജീവിതകഥ അവശേഷിക്കുന്നു.&lt;br /&gt;&lt;br /&gt;തികഞ്ഞ  അര്‍പ്പണബോധത്തോടെ അദ്ദേഹം മൊഴിമാറ്റം നടത്തിയ അസംഖ്യം പുസ്തകങ്ങള്‍ ഇന്നും  മലയാളിയുടെ വായനാനുഭവത്തിന്റെ ഭാഗമാണ്. ആ പുസ്തകങ്ങള്‍ കഴിഞ്ഞാല്‍, പിന്നെ  സത്യാര്‍ഥി മാഷിന്റെ ഓര്‍യ്ക്കായി അവശേഷിക്കുന്നത്, അദ്ദേഹത്തിന്റെ പേരിലുള്ള  ട്രസ്റ്റ് വിവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡും,  മുണ്ടിക്കല്‍താഴം-ചെലവൂര്‍ റോഡിന് കോര്‍പ്പറേഷന്‍ ഇട്ട പേരും മാത്രം.&lt;br /&gt;&lt;br /&gt;1998  ജൂലായ് നാലിന് സത്യാര്‍ഥി മാഷ് ഓര്‍മയായി. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നില്‍  ശിരസു നമിച്ചുകൊണ്ട് ഇതിവിടെ  സമര്‍പ്പിക്കുന്നു.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-6880321344741200742?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/6880321344741200742/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=6880321344741200742' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/6880321344741200742'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/6880321344741200742'/><link rel='alternate' type='text/html' href='http://japages.blogspot.com/2010/03/blog-post_29.html' title='സ്വാതന്ത്ര്യസമരത്തിലെ അഗ്നിമുഖങ്ങള്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/S6-qz8m1rNI/AAAAAAAADY4/4H1UMahX02E/s72-c/Pic1.gif' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-5485117818858870838</id><published>2010-03-20T08:36:00.006+05:30</published><updated>2010-03-20T08:50:04.572+05:30</updated><category scheme='http://www.blogger.com/atom/ns#' term='കാന്തല്ലൂര്‍'/><category scheme='http://www.blogger.com/atom/ns#' term='മഹാശിലായുഗം'/><category scheme='http://www.blogger.com/atom/ns#' term='മറയൂര്‍'/><category scheme='http://www.blogger.com/atom/ns#' term='കേരളചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='ഇടുക്കി'/><category scheme='http://www.blogger.com/atom/ns#' term='മുനിയറകള്‍'/><title type='text'>മറയൂര്‍ : മഴനിഴലിന്റെ താഴ്‌വര</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/S6Q8koP5TcI/AAAAAAAADXw/xSW_Ahd9D-w/s1600-h/Pic1.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://2.bp.blogspot.com/_B25RyGfIAVE/S6Q8koP5TcI/AAAAAAAADXw/xSW_Ahd9D-w/s400/Pic1.gif" border="0" alt="" id="BLOGGER_PHOTO_ID_5450548049002188226" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#003300;"&gt;ചില ഭൂപ്രദേശങ്ങളുണ്ട്. ജന്മസിദ്ധമായ ഉള്‍പ്രേരണകള്‍ മൂലം മറ്റു  സ്ഥലങ്ങളെ തട്ടിമാറ്റി അവ മനസ്സിന്റെ ആഴങ്ങളിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കും.  സ്മരണകളിലെ നിര്‍വചിക്കാനാവാത്ത അനുപാതങ്ങള്‍ക്കും ആകൃതികള്‍ക്കും നിറങ്ങള്‍ക്കും  പ്രതിഫലനങ്ങള്‍ക്കുമുള്ള മറുപടി ഒരാള്‍ക്ക് അവിടെനിന്ന്  ലഭിച്ചെന്നിരിക്കും.&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;മറയൂര്‍ അത്തരം മറുപടികളുടെ താഴ്‌വരയാണ്. മനസ്സ്  ശാന്തമാകുന്ന നിമിഷങ്ങളിലൊക്കെ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണയാകുന്ന താഴ്‌വര.  ഇടുക്കി ജില്ലയിലെ മൂന്നാറില്‍നിന്ന് തമിഴ്‌നാട്ടിലെ ഉടുമ്മല്‍പേട്ടിന് പോകുന്ന വഴി  50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മറയൂര്‍ താഴ്‌വരയായി.&lt;br /&gt;&lt;br /&gt;മറയൂര്‍ എന്നാല്‍  മറഞ്ഞിരിക്കുന്ന ഊര് എന്നര്‍ഥം. ഗുഹാചിത്രങ്ങളില്‍ നിന്ന് 'വികസനരേഖ'യിലേക്ക്  നീളുന്ന സഹസ്രാബ്ദങ്ങളുടെ ഇടവേളകള്‍ തീര്‍ത്ത വിസ്മയമാണ് ഇവിടെ മറഞ്ഞിരിക്കുന്നത്.  ചന്ദനക്കാടുകളില്‍ നിന്ന് രുദ്രസംഗീതം പൊഴിക്കുന്ന കരിമ്പന്‍പാടങ്ങളിലേക്ക്  ഗതിമാറുന്ന വിസ്മയം.&lt;br /&gt;&lt;br /&gt;മഴമേഘങ്ങളുടെ നിഴല്‍ (rain shadow), മുനിയറകള്‍,  നീലക്കുറിഞ്ഞി പൂക്കുന്ന കാടുകള്‍, ക്ഷേത്രഗണിതരൂപങ്ങള്‍ പോലെ പര്‍വത ശിഖരങ്ങള്‍,  മലഞ്ചെരുവിലൂടെ തട്ടുതട്ടായി താഴ്‌വരയിലേക്ക് ഊര്‍ന്നിറങ്ങുന്ന  നെല്‍വയലുകള്‍......വിസ്മയം കൊണ്ടു മാത്രമല്ല, വൈവിധ്യം കൊണ്ടും മറയൂര്‍  സമ്പന്നമാണ്.&lt;br /&gt;&lt;br /&gt;താഴ്‌വരയ്ക്ക് നാലുചുറ്റും കൊടുമുടികളാണ്. പര്‍വതപംക്തികളില്‍  ചിലത് ചെന്നു മുട്ടുന്നത് വരയാടുകളെ സംരക്ഷിക്കുന്ന, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന  വിതാനത്തിലുള്ള നാഷണല്‍പാര്‍ക്കായ ഇരവികുളത്ത്....പുല്‍മേടുകളിറങ്ങി പകല്‍നേരത്ത്  പോലും കാട്ടുപോത്തുകള്‍ മറയൂരിലെത്തും.&lt;br /&gt;&lt;br /&gt;താഴ്‌വരയെ നെടുകെ പകുത്തുകൊണ്ട്  പാമ്പാര്‍ ഒഴുകുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികള്‍  കേരളത്തിലുണ്ട്. മൂന്നു നദികള്‍ മാത്രം കൂട്ടംതെറ്റി കിഴക്കോട്ട് ഒഴുകുന്നു.  അവയിലൊന്നാണ് പാമ്പാര്‍. വിശുദ്ധിയാര്‍ന്ന ചോലക്കാടുകള്‍ ചുരത്തുന്ന നീരുറവകളാണ്  പാമ്പാറിനെ ജീവിപ്പിക്കുന്നത്.&lt;br /&gt;&lt;br /&gt;പണ്ട് തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍പെട്ട  പെരിയകുളം താലൂക്കിലായിരുന്ന അഞ്ചുനാട് പിന്നീട് പൂഞ്ഞാര്‍ രാജാക്കന്‍മാര്‍  പിടിച്ചടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കി. മറയൂര്‍, കാന്തല്ലൂര്‍, കീഴാന്നൂര്‍,  കാരയൂര്‍, കെട്ടകുടി എന്നീ അഞ്ച് ഗ്രാമങ്ങളായിരുന്നു അഞ്ചുനാട്. അതില്‍ കെട്ടകുടി  ഇന്നും അതിര്‍ത്തിക്കപ്പുറത്ത് തമിഴ്‌നാട്ടിലാണ്. ബാക്കി ഗ്രാമങ്ങളിന്ന് മറയൂര്‍,  കാന്തല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ്.&lt;br /&gt;&lt;br /&gt;മറയൂരിന്റെ സമകാലീനചിത്രത്തിന്  അമ്പതോ അറുപതോ വര്‍ഷത്തെ കുടിയേറ്റത്തിന്റെ ചരിത്രമേയുള്ളു. നൂറ്റാണ്ടുകള്‍  പിന്നോട്ട് വ്യാപിക്കുന്നത് ഇവിടുത്തെ ആദിമഗോത്രവര്‍ഗങ്ങളുടെ എഴുതപ്പെടാത്ത  ചരിത്രമാണ്. അതിനും പിന്നില്‍ ശിലായുഗത്തിന്റെ പ്രാചീനത......ആ പ്രാചീനതയുടെ  തെളിവാണ് മറയൂരിലെ ശിലായുഗ സ്മാരകങ്ങള്‍. മുനിയറകളും ഗുഹാചിത്രങ്ങളും ഉള്‍പ്പെട്ട  പ്രാചീന സ്മാരകങ്ങള്‍ താഴ്‌വരയിലും മലഞ്ചെരുവുകളിലുമായി  ചിതറിക്കിടക്കുന്നു.&lt;br /&gt;&lt;br /&gt;മുനിയറകള്‍ ഇവിടെ നിലനിന്ന ശിലായുഗ സംസ്‌ക്കാരത്തിന്റെ  തിരുശേഷിപ്പാണെന്ന ശാസ്ത്രസത്യം ഇന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. പുരാതന  ശിലായുഗത്തിന്റെ അവസാനഘട്ടമായ മഹാശിലായുഗ (Megalithic Age) ത്തിലെ ആളുകളെ മറവുചെയ്ത  കല്ലറകളാണ് മുനിയറകള്‍. ഇരുമ്പ് കണ്ടുപിടിച്ചവരുടെ ബാക്കിപത്രം.&lt;br /&gt;&lt;br /&gt;കേരളത്തിന്  ശിലായുഗ ചരിത്രം അവകാശപ്പെടാനില്ല എന്ന റോബര്‍ട്ട് ബ്രൂസ്ഫുടിന്റെ ഒരു  നൂറ്റാണ്ടിലേറെ പഴക്കമുള്ള നിഗമനം തകര്‍ത്തെറിയാന്‍ കേരളത്തിലെ പുരാവസ്തു ഗവേഷകരെ  സഹായിച്ചതില്‍ &lt;a href="http://kurinjionline.blogspot.com/2007/01/blog-post_28.html"&gt;മറയൂര്‍ സ്മാരകങ്ങള്‍ക്ക് &lt;/a&gt;ഒരു മുഖ്യപങ്കുണ്ട്.&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/S6Q8qfPeXOI/AAAAAAAADX4/FamxDSYLtdM/s1600-h/Pic2.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://2.bp.blogspot.com/_B25RyGfIAVE/S6Q8qfPeXOI/AAAAAAAADX4/FamxDSYLtdM/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5450548149663718626" /&gt;&lt;/a&gt;1974-ലാണ്  മറയൂരിലെ ശിലായുഗ അവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം ഇന്നത്തെ സംസ്ഥാന സൂപ്രണ്ടിങ്  ആര്‍ക്കിയോളജിസ്റ്റായ ഡോ.എസ്.പത്മനാഭന്‍ തമ്പി ആരംഭിക്കുന്നത്. മുനിയറകളെയും  ഗുഹാചിത്രങ്ങളെയും സംബന്ധിച്ചുള്ള പഠനങ്ങള്‍ കേരളചരിത്രത്തെ 1500 വര്‍ഷം പുറകോട്ട്  നയിച്ചു. ഡോ.പത്മനാഭന്‍ തമ്പിയുടെ നിഗമനത്തില്‍ മുനിയറകള്‍ എ.ഡി.200 -നും  ബി.സി.1000 -നും ഇടയില്‍ താഴ്‌വരയില്‍ നലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ  തെളിവുകളാണ്.&lt;br /&gt;&lt;br /&gt;1976-ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് മുനിയറകളെ  സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍തലത്തിലുള്ള സംരക്ഷണത്തിന്റെ  യഥാര്‍ഥ സ്വഭാവം മറയൂര്‍ നിവാസികള്‍ അറിയുന്നത് 1990-കളുടെ തുടക്കത്തിലാണ്;  മുനിയറകള്‍ ഇന്നവശേഷിക്കുന്ന ഒരു പ്രധാനകേന്ദ്രമായ പാമ്പാറിന്‍ തീരത്തെ ആനപ്പാറ  വന്‍തോതില്‍ ഖനനം ചെയ്ത് നീക്കാന്‍ ബാംഗ്ലൂരിലെ ഒരു മൈനിങ് കമ്പനിക്ക്  റവന്യൂവകുപ്പ് അനുമതി കൊടുത്തപ്പോള്‍!&lt;br /&gt;&lt;br /&gt;ഗ്രാമവാസികളുടെ എതിര്‍പ്പ്  അവഗണിച്ചുകൊണ്ട് ബ്ലാസ്റ്റിങ് നടത്തി പാറ പൊട്ടിക്കാനാരംഭിച്ചപ്പോള്‍ അത്  പത്രവാര്‍ത്തകളായി. അങ്ങനെയാണ് കൊച്ചിയിലെ നിയമവേദി മുനിയറകളെ സംരക്ഷിക്കാനായി  ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് പത്തുവര്‍ഷത്തേക്ക്  ഖനനത്തിന് അനുമതി നല്‍കിയെങ്കിലും, അപ്പീര്‍ പരിഗണിച്ച ജസ്റ്റിസ് കെ.ടി.തോമസും  ജസ്റ്റിസ് പി. ഷണ്‍മുഖവുമടങ്ങിയ ഡിവിഷന്‍ ബഞ്ച്, 1995 നവംബര്‍ ആദ്യവാരം ഖനനം  നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ഗ്രാനൈറ്റ് ഖനനം പാടില്ലെന്ന് മാത്രമല്ല,  മറയൂരിലെ പ്രാചീന സ്മാരകങ്ങളെ ദേശീയസ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ കോടതി  കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;മുനിയറകളെക്കാള്‍ പ്രാചീനമാണ്  ഇവിടുത്തെ ഗുഹാചിത്രങ്ങള്‍. മറയൂരില്‍ നിന്ന് ചന്ദനക്കാടുകള്‍ താണ്ടി  നെല്ലിപ്പെട്ടിക്കുടി എന്ന മുതുവാ കോളനിയിലേക്ക് പോകുന്ന വഴി കാട്ടിനുള്ളില്‍  മലഞ്ചെരുവിലെ പാറക്കൂട്ടങ്ങളിലൊരെണ്ണം സര്‍പ്പത്തിന്റെ വിടര്‍ത്തിയ പത്തി പോലെ  കാണപ്പെടുന്നു. അതിനടിയില്‍ നിറംമങ്ങാത്ത, മഴയേല്‍ക്കാത്ത ഭാഗം ഒരു ഗുഹ പോലെയാണ്.  അവിടെ പ്രാചീനമായ ഏതോ ചായക്കൂട്ടുകള്‍ ഉപയോഗിച്ച് വേട്ടക്കാരന്റെയും  വന്യമൃഗങ്ങളുടെയും രൂപങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.&lt;br /&gt;&lt;br /&gt;നൂറ്റാണ്ടുകള്‍ക്കിപ്പുറം, ഇന്ന്, ഈ ഗുഹ കാണാനെത്തുന്നവര്‍ മുടങ്ങാതെ  അനുഷ്ഠിക്കുന്ന ഒരു മഹത്കര്‍മമുണ്ട്; തങ്ങളും ശിലായുഗ മനുഷ്യരെക്കാള്‍ ഒട്ടും  മോശപ്പെട്ട കലാകാരന്‍മാരല്ല എന്ന് തെളിയിക്കാനായിരിക്കാം, ഗുഹാചിത്രങ്ങള്‍ സ്ഥിതി  ചെയ്യുന്നിടത്ത് തന്നെ ചോക്കും ചാരവും പെയിന്റുമൊക്കെ ഉപയോഗിച്ച് നമ്മുടെ  പൊതുമൂത്രപുരകളില്‍ കാണാറുള്ള കരവിരുത് ഒരുക്കിവെച്ച് ഈ സ്മാരകത്തെ  വികൃതമാക്കിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;'കോടതിവിധി കൊണ്ടൊന്നും കാര്യമില്ല, ഇവിടുത്തെ  ശിലായുഗ സ്മാരകങ്ങള്‍ നശിക്കുകയാണ്'-കാന്തല്ലൂരിലെ പൊതുപ്രവര്‍ത്തകനും കര്‍ഷകനുമായ  കൃഷ്ണപിള്ള വേദനയോടെ പ്രതികരിക്കുന്നു.&lt;br /&gt;&lt;br /&gt;                    - - - - - - -&lt;br /&gt;&lt;br /&gt;മറയൂരില്‍  താഴ്‌വര അടിത്തട്ടു പോലെയാണ്. നാലുചുറ്റും പര്‍വതശിഖരങ്ങളുടെ സൗമ്യസാമീപ്യം.  മലഞ്ചെരുവുകളിലൂടെ കൊടുമുടികളിലേക്ക് കയറിയാല്‍ മറയൂരിന്റെ ഗോത്രമുഖം കാണാം;  മുതുവാന്‍മാരും ഹില്‍പുലയരുമടക്കമുള്ള പ്രാചീനഗോത്രങ്ങളുടെ ഇന്നത്തെ  ചിത്രം.&lt;br /&gt;&lt;br /&gt;മുതുവാ കോളനികളില്‍ ആദ്യം ശ്രദ്ധയില്‍ പെടുക കാലിക്കൂട്ടങ്ങളാണ്.  മലഞ്ചെരുവിലെ ചതുരത്തട്ടുകളില്‍ കൃഷിയിന്നും ബാല്യദശയില്‍. തൈലപ്പുല്ലും കേപ്പയും  ചോളവും......ശരിക്കും പുനംകൃഷി. മലഞ്ചെരുവിലെ കൃഷിയിടങ്ങള്‍ക്ക് പരുക്കന്‍  സ്വഭാവമാണുള്ളത്.&lt;br /&gt;&lt;br /&gt;മറയൂരില്‍ ആദ്യമെത്താവുന്ന മുതുവാക്കോളനികളില്‍ ഒന്നാണ്  നെല്ലിപ്പെട്ടിക്കുടി. താഴ്‌വരയില്‍ നിന്ന് ചെങ്കുത്തായ കയറ്റം നാലു കിലോമീറ്റര്‍  പിന്നിടണം. പത്തിരുപത് മണ്‍പുരകള്‍. അവയെല്ലാം കാറ്റിന്റെ ആക്രമണത്തില്‍ നിന്ന്  രക്ഷനേടാന്‍ മൂന്നുവശവും ചറ്റവെച്ച് മറച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;വര്‍ഷകാലം  മലഞ്ചെരുവുകളില്‍ പേടിസ്വപ്‌നത്തിന്റെ വിത്തുവിതയ്ക്കുന്നു. സദാസമയവും  ചീറിയടിക്കുന്ന ശീതക്കാറ്റ് നിലവിളി പോലെ ഉയരും. 'നരകമാണ് അപ്പോള്‍;  പുറത്തിറങ്ങാന്‍ പോലും പറ്റില്ല'-കുടിയിലെ കണ്ണന്‍ തിരുപ്പാല്‍ പറയുന്നു. മറയൂര്‍  ഗ്രാമപഞ്ചയാത്തില്‍ മുതുവാന്‍മാര്‍ മാത്രമുള്ള വാര്‍ഡാണ് നാലാംവാര്‍ഡ്. അവിടുത്തെ  വാര്‍ഡ് മെമ്പറാണ് കണ്ണന്‍ തിരുപ്പാല്‍. 'എട്ടു കിലോമീറ്റര്‍ നടന്നാലേ മറയൂര്‍  ഹൈസ്‌കൂളിലെത്താനാവൂ'. കണ്ണന്റെ മകന്‍ സ്‌കൂളിലെത്താനായി അതിരാവിലെ  മലയിറങ്ങിക്കഴിഞ്ഞു. മഴക്കാലത്ത് സ്‌കൂളില്‍ പോക്കും നിലയ്ക്കും.&lt;br /&gt;&lt;br /&gt;അപ്പുറത്തെ മലഞ്ചെരുവുകളില്‍ വേറെയും മുതുവാക്കുടികള്‍. കവക്കുടി,  വയല്‍ക്കുടി, കുറ്റിക്കല്‍ക്കുടി അങ്ങനെ നീണ്ടുപോകുന്നു. മറയൂരിലും  കാന്തല്ലൂരിലുമായി ഇത്തരം 30 ആദിവാസി കോളനികളുണ്ട്. മറയൂര്‍ ഗ്രാമപഞ്ചായത്തിലെ  ജനസംഖ്യ (1991-ലെ സെന്‍സസ് പ്രകാരം) 9970 ആണ്. അതില്‍ 3204 പേര്‍ ആദിവാസികളായുണ്ട്.&lt;br /&gt;&lt;br /&gt;'പശുക്കളെ കറന്ന് ഞങ്ങള്‍ വില്‍ക്കാറില്ല'-കുടിയിലെ നാരായണന്‍ പറയുന്നു.  കാളകളുണ്ടെങ്കില്‍ ഉടമസ്ഥന് അതൊരു വരുമാന മാര്‍ഗമാണ്. 'ഒരു ജോഡി കാളകളെ താഴ്‌വരയിലെ  പാടങ്ങള്‍ ഉഴാന്‍ രണ്ടുമാസം വിട്ടു കൊടുത്താല്‍ 1500 രൂപ വാടക കിട്ടും'- രണ്ടു ജോഡി  കാളകള്‍ സ്വന്തമായുള്ള നാരായണന്‍ പറയുന്നു. &lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;                       - - - - - - - -&lt;br /&gt;&lt;br /&gt;മറയൂരിലെ  കുടിയേറ്റത്തിന് രണ്ടു മുഖങ്ങളുണ്ട്. 1958-ലെ സമരത്തില്‍ പങ്കെടുത്തതിന്  കണ്ണന്‍ദേവന്‍ കമ്പനി പിരിച്ചു വിട്ട തേയില തൊഴിലാളികളാണ് മറയൂരിലെ തമിഴ്  കുടിയേറ്റക്കാരില്‍ ഏറെയും. ഏതാണ്ട് അതേ കാലയളവില്‍ മധ്യകേരളത്തില്‍ നിന്ന്  വന്നവരാണ് കുടിയേറ്റക്കാരില്‍ ബാക്കിയുള്ളവര്‍. നെല്ലായിരുന്നു താഴ്‌വരയിലെ പ്രധാന  കൃഷി. നെല്ലു വിതച്ച് ഇരുപത്തഞ്ചാം ദിവസം ഉഴവ് നടത്തുക ('പയര്‍ ഉഴവ്' എന്നാണിതിന്  പറയുക) എന്ന വിചിത്രമായ കൃഷിരീതി മറയൂരില്‍ അടുത്തകാലം വരെ നിലനിന്നു.  കാന്തല്ലൂരിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും 'പയര്‍ ഉഴവ്' നടത്താറുണ്ട്.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/S6Q8__SJuoI/AAAAAAAADYA/mefdSwsBsT0/s1600-h/Pic3.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://3.bp.blogspot.com/_B25RyGfIAVE/S6Q8__SJuoI/AAAAAAAADYA/mefdSwsBsT0/s400/Pic3.gif" border="0" alt="" id="BLOGGER_PHOTO_ID_5450548519042136706" /&gt;&lt;/a&gt;എന്നാല്‍, ഇന്ന് കേരളത്തിന്റെ പൊതുസ്വഭാവത്തോട് അടുത്തു നില്‍ക്കുന്ന ഒരു  മറയൂര്‍ വിശേഷം, നെല്‍കൃഷി ഇവിടെയും നഷ്ടക്കച്ചവടമായതിനാല്‍ വളരെ വേഗം  ഉപേക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ്. ഇപ്പോള്‍ താഴ്‌വരയുടെ ഭൂരിഭാഗം  പാടങ്ങളിലും കരിമ്പാണ് വിളയുന്നത്. നെല്‍കൃഷി കുറെയെങ്കിലും അവശേഷിക്കുന്ന  കാന്തല്ലൂര്‍ മറ്റൊരു കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നു, പച്ചക്കറി കൃഷിയുടെ  കാര്യത്തില്‍. കേരളത്തില്‍ ഏറ്റവുമധികം പച്ചക്കറി ഉത്പാദിപ്പിക്കപ്പെടുന്ന  പ്രദേശങ്ങളിലൊന്നാണ് കാന്തല്ലൂര്‍, 400 ഏക്കര്‍ പ്രദേശത്ത് പച്ചക്കറി കൃഷി  ചെയ്യുന്നു. ഇതുകൂടാതെ, വെളുത്തുള്ളിയും ഉരുളക്കിഴങ്ങും കാബേജും ക്വാളിഫഌവറും  ആപ്പിളും ഓറഞ്ചുമെല്ലാം കാന്തല്ലൂരില്‍ വിളയുന്നു.&lt;br /&gt;&lt;br /&gt;'മുപ്പത് വര്‍ഷമേ  ആയിട്ടുള്ളു ഇവിടെ കരിമ്പുകൃഷി വ്യാപകമായിട്ട്'-മറയൂരിലെ പത്രമേജന്റും കര്‍ഷകനുമായ  രാജന്‍ അറിയിക്കുന്നു. ഇന്ന് മറയൂര്‍ ഗ്രാമപഞ്ചായത്തിലെ 1900 ഏക്കര്‍  കൃഷിയിടത്തിലും കാന്തല്ലൂരിലെ 195 ഏക്കറിലും വിളയുന്നത് കരിമ്പാണ്.&lt;br /&gt;&lt;br /&gt;കാറ്റു  വീശുമ്പോള്‍ കരിമ്പിന്‍ തലപ്പിലൂടെ താഴ്‌വര ഓളംവെട്ടും. കരിമ്പിന്‍ പാടങ്ങളുടെ  ചതുരങ്ങള്‍ക്കിടയില്‍ ചിലയിടത്തു നിന്ന് പുകച്ചുരുളുകള്‍ ഉയരുന്നു.  ശര്‍ക്കരയുണ്ടാക്കുന്ന ചക്കുപുരകളാണ് അവ.&lt;br /&gt;&lt;br /&gt;പളനിയമ്മയുടെ അഞ്ചംഗ  കുടുംബത്തിന്റെ തൊഴില്‍ കരിമ്പില്‍ നിന്ന് നീരെടുത്ത് ശര്‍ക്കരയുണ്ടാക്കലാണ്.  തമിഴ്‌നാട്ടിലെ അമരാവതിക്കടുത്ത് കല്ലാപുരത്തു നിന്നാണ് പളനിയമ്മയുടെ കുടുംബം  തൊഴില്‍ തേടി മറയൂരിലെത്തിയത്.&lt;br /&gt;&lt;br /&gt;ശര്‍ക്കരയുടെ മാധുര്യം, ശര്‍ക്കര  കടഞ്ഞെടുക്കുന്ന ജോലിക്കില്ല. അതിന് വേണ്ടത് കഠിനാധ്വാനമാണ്. കരിമ്പില്‍ നിന്ന്  നീരെടുക്കാനുള്ള ഒരു ഇലക്ട്രിക് ചക്ക്, മോട്ടോര്‍, കരിമ്പിന്‍നീര് ചൂടാക്കി  കുറക്കാനുള്ള തോണി (അടിഭാഗം വിസ്താരമുള്ള വലിയ പാത്രം), കുറുകിയ ശര്‍ക്കര പകരാന്‍  അത്ര തന്നെ വലിപ്പമുള്ള മറ്റൊരു പാത്രം. എല്ലാംകൂടി 50,000 രൂപ മുടക്കു മുതല്‍  ആവശ്യമുള്ള സാമിഗ്രികള്‍, അതാണ് പളനിയമ്മയുടെ കുടുംബത്തിന്റെ ആസ്തി. 'ഒരു കെട്ട്  ശര്‍ക്കരയുണ്ടാക്കിയാല്‍ 70 രൂപ കൂലി കിട്ടും'-പളനിയമ്മ പറയുന്നു. (ഒരു കെട്ട്  എന്നാല്‍ 62 കിലോ എന്നാണ് മറയൂരിലെ കണക്ക്). ഒരു കൃഷിയിടത്തിലെ കരിമ്പ്  തീര്‍ന്നാല്‍ പളനിയമ്മയും കുടുംബവും വിളഞ്ഞ കരിമ്പുള്ള മറ്റൊരു പാടത്തിലാക്കും  താവളം. താഴ്‌വരയില്‍ മറ്റൊരിടത്തു നിന്ന് പുകച്ചുരുള്‍ ഉയരാനാരംഭിക്കും.&lt;br /&gt;&lt;br /&gt;കുറച്ചുകാലം മുമ്പു വരെ ശര്‍ക്കരയുണ്ടാക്കാനുള്ള ചക്ക് ആട്ടാന്‍ ഇലക്ട്രിക്  മോട്ടോറിന് പകരം കാളകളെയാണ് ഉപയോഗിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;നെല്‍കൃഷിയുമായി താരതമ്യം  ചെയ്താല്‍ കരിമ്പുകൃഷി തീര്‍ച്ചയായും ലാഭം തന്നെയാണ്. 'ഒരേക്കര്‍ കരിമ്പില്‍ നിന്ന്  ശരിക്കും വിളവ് കിട്ടിയാല്‍ ഇപ്പോഴത്തെ വിലയനുസരിച്ച് (കെട്ടൊന്നിന് 650 രൂപ)  മുപ്പത്തേഴായിരം രൂപയുടെ ശര്‍ക്കരയുണ്ടാകും'-കണക്കു കൂട്ടി നോക്കി രാജന്‍ പറയുന്നു.  അതില്‍ പണിക്കൂലിയും വളവും ശര്‍ക്കരയുണ്ടാക്കാന്‍ ചക്കുകാര്‍ക്ക് കൊടുക്കേണ്ട  കൂലിയും കിഴിച്ചാല്‍ 8000 രൂപ ബാക്കി കാണും.&lt;br /&gt;&lt;br /&gt;കാന്തല്ലൂരില്‍ അമ്പതുകള്‍ക്ക്  ശേഷം 60 ശതമാനം നെല്‍കൃഷി കുറഞ്ഞു. പക്ഷേ, ഇന്നും കുറെ പാടങ്ങളില്‍ നെല്ലു  വിളിയുന്നുണ്ട്. അതിന് കാരണം താഴ്‌വരയില്‍ അനുഭവപ്പെടുന്ന വിചിത്രമായ കാലാവസ്ഥയും  കാന്തല്ലൂരിന്റെ മിക്കഭാഗങ്ങളും ഉയര്‍ന്ന വിതാനങ്ങളിലാണ് എന്നതുമാണ്. 'മറയൂരില്‍ 12  മാസംകൊണ്ട് കരിമ്പ് വിളയുമെങ്കില്‍ വെറും 15 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന  കാന്തല്ലൂരില്‍ അതിന് 20-22 മാസം വേണം'-കൃഷ്ണപിള്ള സ്വന്തം അനുഭവത്തില്‍ നിന്ന്  അറിയിക്കുന്നു. കരിമ്പ് മാത്രമല്ല നെല്ലും കാന്തല്ലൂരില്‍ സാവധാനത്തിലേ വളരൂ. അതിന്  പത്ത് മാസം വേണം.കാന്തല്ലൂര്‍ പഞ്ചായത്തിനപ്പുറം വട്ടവട എത്തിയാല്‍ വിളകളുടെ  വളര്‍ച്ചാനിരക്ക് ഇനിയും മന്ദഗതിയിലാകും.&lt;br /&gt;&lt;br /&gt;മറയൂര്‍ താഴ്‌വര ഒരു മഴനിഴല്‍  മേഖലയാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ തകര്‍ത്തു പെയ്യുന്ന  ജൂണ്‍-ജൂലായ് മാസങ്ങളില്‍ താഴ്‌വരെ മഴമേഘങ്ങളുടെ നിഴലില്‍ അമര്‍ന്ന് കിടക്കും.  പര്‍വതങ്ങള്‍ തുറന്നുവിട്ട ഒരു ദുര്‍ഭൂദത്തെപ്പോലെ കാറ്റ് മാത്രം തുടര്‍ച്ചയായി  ആഞ്ഞ് വിശിക്കൊണ്ടിരിക്കും. വൃക്ഷങ്ങള്‍ കടപുഴകി വീഴും. വീടുകളുടെ മേല്‍ക്കൂരകള്‍  നിലംപതിക്കും...ആടിമാസക്കാറ്റെന്ന് മറയൂര്‍ നിവാസികള്‍ ഇതിനെപ്പറ്റി  ഓര്‍മിക്കുന്നു. താഴ്‌വര കോടമഞ്ഞ് നിറഞ്ഞ് മൂടിക്കെട്ടിയിരിക്കും. സൂര്യപ്രകാശം  എത്തിനോക്കുക പോലുമില്ല. 'അതുകൊണ്ടാകാം ഇവിടെ വൃക്ഷങ്ങള്‍ക്കും  ജീവികള്‍ക്കുമെല്ലാമുള്ള വളര്‍ച്ചയുടെ കാലഘട്ടം ജനവരി-മാര്‍ച്ച് കാലയളവാണ്'-മറയൂര്‍  ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോസഫ് മാത്യു അഭിപ്രായപ്പെടുന്നു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/S6Q9ZK9sgaI/AAAAAAAADYI/8QTIV5mY5zo/s1600-h/Pic4.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://3.bp.blogspot.com/_B25RyGfIAVE/S6Q9ZK9sgaI/AAAAAAAADYI/8QTIV5mY5zo/s400/Pic4.gif" border="0" alt="" id="BLOGGER_PHOTO_ID_5450548951674290594" /&gt;&lt;/a&gt;മറയൂരിനെ  ചന്ദനക്കാടുകളുടെ താഴ്‌വരയാക്കിയതും കാലവസ്ഥയിലെ ഈ സവിശേഷതയാകാം. മറ്റേതെങ്കിലും  വൃക്ഷത്തിന്റെ വേരില്‍ വളരുന്ന പരാദമാണ് (paracite) ചന്ദനം. കേരളത്തില്‍ സ്വാഭാവിക  ചന്ദനക്കാടുകളുള്ള ഒരേയൊരു പ്രദേശം മറയൂരാണ്. ഇപ്പോള്‍ മറയൂരിലെ ചന്ദനക്കാടുകളുടെ  വിസ്തൃതി 15 ചതുരശ്ര കിലോമീറ്റര്‍.&lt;br /&gt;&lt;br /&gt;ഗുരുവായൂരിലെ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന  മിക്കവര്‍ക്കുമറിയില്ല, തങ്ങള്‍ നെറ്റിയിലണിയുന്ന ചന്ദനം ഇടുക്കി കാടുകളുടെ  വരദാനമാണെന്ന്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മറയൂരില്‍ നിന്ന് വര്‍ഷംതോറും 55 ടണ്‍  ചന്ദനമാണ് വാങ്ങുന്നത്.&lt;br /&gt;&lt;br /&gt;                           - - - - -&lt;br /&gt;&lt;br /&gt;കേരളത്തില്‍ ഏറ്റവുമധികം  ചന്ദനക്കാടുള്ള പ്രദേശം മാത്രമല്ല മറയൂര്‍ വനമേഖല. ഏറ്റവുമധികം കഞ്ചാവ് വിളയുന്ന  സ്ഥലം കൂടിയാണ്. ഈ ഫോറസ്റ്റ് റേഞ്ചില്‍ (മറയൂരും കാന്തല്ലൂരും വട്ടവടയും ചേര്‍ന്ന  പ്രദേശം) കുറെയേറെ റവന്യൂ ഭൂമിയുണ്ട്. കഞ്ചാവ് വിളയുന്നത് തമിഴ്‌നാട്  അതിര്‍ത്തിയിലെ ഈ റവന്യൂ ഭൂമിയിലാണെന്ന് ഫോറസ്റ്റ് അധികൃതര്‍ പറയുന്നു. മറയൂരിനോട്  ചെര്‍ന്ന തമിഴ്‌നാട്ടില്‍പെട്ട കമ്പക്കല്ല്, കടവരി പ്രദേശമാണ് ഒരുപക്ഷേ,  ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കഞ്ചാവ് വിളയുന്ന മേഖല. ആ പ്രദേശവും മറയൂരിനോട്  ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. അനൗദ്യോഗിക കണക്ക് ഇതാണ്: ഈ വര്‍ഷവും ഇവിടെ  ഏതാണ്ട് 50 ഹെക്ടര്‍ സ്ഥലത്ത് കഞ്ച് കൃഷി നടന്നു.&lt;br /&gt;&lt;br /&gt;ചോലക്കാടുകളുടെ ഹരിതാഭയും  ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പുല്‍മേടുകളുടെ അനുഗ്രഹവും ഏറ്റുവാങ്ങിയാണ് മറയൂര്‍  സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇന്ന്, 'നിര്‍ഭാഗ്യവശാല്‍ അതിസുന്ദരമായതും ഈ കാടുകളുടെ  ഭാഗ്യവുമായ പുല്‍മേടുകളും കുറ്റക്കാടുകളും സാമൂഹ്യവനവത്ക്കരണത്തിന്റെ മറവില്‍  പരിസ്ഥിതിക്കനുയോജ്യമല്ലാത്ത ഗ്രാന്റീസ്, അക്കേഷ്യാ മരങ്ങള്‍ വച്ചുപിടിപ്പിച്ച്  നശിപ്പിച്ചുകൊണ്ടിരിക്കുന്നതു മൂലം പുല്‍മേടുകളും നശിപ്പിക്കപ്പെടുകയാണ്  ചെയ്യുന്നത്. ഇങ്ങനെയുള്ള സാമൂഹ്യ വനവത്ക്കരണം മൂലം നീരുറവകള്‍ വറ്റുകയും അതുവഴി  ജലലഭ്യത കുറയുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ഒരു സാമൂഹ്യ  വിപത്താണ്'-ജനകീയാസൂത്രത്തിന്റെ ഭാഗമായി കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ  'വികസനറിപ്പോര്‍ട്ടില്‍' പറയുന്നു. മറയൂര്‍ റേഞ്ചില്‍ മാത്രം 4500 ഹെക്ടര്‍  പുല്‍മേടുകളും ചോലക്കാടുകളും ഇങ്ങനെ സാമൂഹ്യവനവത്ക്കരണത്തിന്റെ മറവില്‍  നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമൂഹ്യവിരുദ്ധവനവത്ക്കരണമാണ് യഥാര്‍ഥത്തില്‍  നടക്കുന്നതെന്ന് ചുരുക്കം. പ്ലാന്റേഷന്‍ മുറിക്കാനായി മറയൂരിലെ ചന്ദനക്കാട്  വെട്ടിമാറ്റി പോപ്‌സണ്‍ കമ്പനി അടുത്തയിടെ വനത്തിലൂടെ നിര്‍മിച്ച റോഡ് ഇതിനകം  വിവാദമായിക്കഴിഞ്ഞു; ഇക്കാര്യം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.&lt;br /&gt;&lt;br /&gt;ചോലക്കാടുകളുടെ മേല്‍ ആക്രമണം വീണ്ടും തുടരുകയാണെന്ന് നാട്ടുകാര്‍  പറയുന്നു. കാന്തല്ലൂര്‍ പഞ്ചായത്തിലെ മന്തച്ചോല, വട്ടച്ചോല, വന്നവന്‍ചോല എന്നീ  മേഖലകള്‍ സമ്പന്നമായ ചോലക്കാടുകളാണ്. 1994-ല്‍ നീലക്കുറിഞ്ഞി ഏറ്റവും നിരന്ന് പൂത്ത  ഒരു പ്രദേശം, 200 ഹെക്ടര്‍ ഉള്ള ഈ വനമേഖലയായിരുന്നു. റവന്യൂഭൂമിയെന്ന്  കണക്കാക്കിയിട്ടുള്ള ഈ കാടിന്റെ അന്ത്യം കുറിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ്  നാട്ടുകാര്‍ വെളിപ്പെടുത്തുന്നത്. 'ഇവിടെ മൂവാറ്റുപുഴക്കാരനായ ഒരാള്‍ ഏതാണ്ട് 80  ഏക്കര്‍ കൈയേറി കാട് വെട്ടിമാറ്റി ഗ്രാന്റീസ് മരങ്ങള്‍ നട്ടു കഴിഞ്ഞു'-കൃഷ്ണപിള്ള  പറയുമ്പോള്‍ വാക്കുകളില്‍ ഉത്ക്കണ്ഠ.&lt;br /&gt;&lt;br /&gt;കാന്തല്ലൂരിനെ ജീവിപ്പിക്കുന്ന  നീരൊഴുക്കുകളായ ചെങ്കലാറിന്റെയും അറംകടവാറിന്റെയും പിറവി ഈ ചോലക്കാടുകളില്‍  നിന്നാണ്. ഇവ പാമ്പാറില്‍ ചേരുന്നു. എന്നാല്‍, എത്ര സമ്പന്നമായ വനമെന്ന്  പറഞ്ഞിട്ടും കാര്യമില്ല, റവന്യൂഭൂമിയായതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന്  വനംവകുപ്പ് അധികൃതര്‍ കൈമലര്‍ത്തുന്നു.&lt;br /&gt;&lt;br /&gt;അമിതമായ രാസവളപ്രയോഗം താഴ്‌വരയുടെ  മണ്ണിനെ തളര്‍ത്തുന്നുവെന്ന് മറയൂരിന്റെയും കാന്തല്ലൂരിന്റെയും 'വികസനരേഖ'കള്‍  വിലപിക്കുന്നു. ഒരു വശത്ത് നിത്യഹരിതവനങ്ങളെ വെട്ടിമാറ്റി വെള്ളം  വലിച്ചൂറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ പെരുകുന്നു.  മഴനിഴല്‍ മേഖലയായതിനാല്‍ കുറയുന്ന മഴ......മറയൂര്‍ എന്തിന്റെയെങ്കിലും  തുടര്‍ച്ചയാകുമോ?&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="color:#663366;"&gt;-മാതൃഭൂമി വാരാന്തപ്പതിപ്പ്, മാര്‍ച്ച് 23,  1997&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;പിന്‍കുറിപ്പ്:&lt;/b&gt; &lt;span class="Apple-style-span"  style="font-size:medium;"&gt;ലേഖനം 1997-ലേതാണെങ്കിലും ചിത്രങ്ങള്‍ 2006-ല്‍  നീലക്കുറിഞ്ഞി പൂത്ത കാലത്ത് കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ നിന്ന്  പകര്‍ത്തിവയാണ്. ഇപ്പോള്‍ മറയൂര്‍ താഴ്‌വരയില്‍ കരിമ്പിന്‍ പാടങ്ങള്‍ വിരളമായ  കാഴ്ച്ചയാണ്. നികത്തിയ വയലുകളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തെങ്ങിന്‍തോപ്പുകളും  മത്സരിച്ച് ഉയരുന്നു. &lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-5485117818858870838?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/5485117818858870838/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=5485117818858870838' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/5485117818858870838'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/5485117818858870838'/><link rel='alternate' type='text/html' href='http://japages.blogspot.com/2010/03/blog-post.html' title='മറയൂര്‍ : മഴനിഴലിന്റെ താഴ്‌വര'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/S6Q8koP5TcI/AAAAAAAADXw/xSW_Ahd9D-w/s72-c/Pic1.gif' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-7127634749438527795</id><published>2010-03-17T08:58:00.004+05:30</published><updated>2010-06-23T20:33:14.256+05:30</updated><category scheme='http://www.blogger.com/atom/ns#' term='മാനവജിനോം പദ്ധതി'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><title type='text'>മാനവജിനോം -4 : ജീവന്റെ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/S6BMjD1rb3I/AAAAAAAADXQ/E7EpZVp-DZo/s1600-h/genome.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 333px;" src="http://2.bp.blogspot.com/_B25RyGfIAVE/S6BMjD1rb3I/AAAAAAAADXQ/E7EpZVp-DZo/s400/genome.gif" border="0" alt="" id="BLOGGER_PHOTO_ID_5449439714327883634" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#339999;"&gt;ജീവന്റെ തന്മാത്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന  ഡി.എന്‍.എ.യിലെ രാസഭാഷ വിശകലനം ചെയ്യാനുള്ള ശ്രമങ്ങളുടെ ആദ്യഫലമാണ് 2001 ഫിബ്രവരി  12-ന് പുറത്തുവന്ന ജിനോം രൂപരേഖ. പോരായ്മകള്‍ മാറ്റി ജിനോം രൂപരേഖയുടെ സംശുദ്ധരൂപം  2003 ഓടെ പുറത്തിറക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;അമേരിക്കന്‍  പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു.ബുഷിനും ഒരു സാധാരണ വിരയ്ക്കും തമ്മില്‍ അടിസ്ഥാനപരമായി  എന്തു വ്യത്യാസമാണുള്ളത്? ഇങ്ങനെയൊരു ചോദ്യം തന്നെ എത്ര ബാലിശമാണെന്നു  തോന്നിയേക്കാം. ജോര്‍ജ് ബുഷിനും വിരയ്ക്കും തമ്മില്‍ എന്തു സാമ്യമാണുള്ളതെന്നു  വേണ്ടിയിരുന്നില്ലേ ചോദിക്കാന്‍ എന്നും തോന്നിയേക്കാം. ശരി തന്നെ; ഭൂമുഖത്തെ  ഏറ്റവും ശക്തനായ ഭരണാധികാരിയെ വെറുമൊരു വിരയുമായി താരതമ്യം ചെയ്യാനുള്ള ഏതൊരു  ശ്രമവും ഒരു പരിധിവരെ ബാലിശമാണ്. ബാലിശതയുടെ ആ പരിധി ഒഴിവാക്കിയ ശേഷം, ഈ  ചോദ്യത്തിന് മറുപടി നല്‍കാന്‍ ഒരു ജനിതകശാസ്ത്രജ്ഞന്‍ ശ്രമിച്ചാല്‍, ഒരുപക്ഷേ ആ  ഉത്തരം ഇങ്ങനെയായിരിക്കും: ജോര്‍ജ് ബുഷിനും ഒരു വിരയ്ക്കും തമ്മിലുള്ള വ്യത്യാസം  വെറും 11,000 ജീനുകള്‍ മാത്രം. ഒരു ജീവിയെന്ന നിലയില്‍ ജോര്‍ജ് ബുഷിന്റെ  നിലനില്‍പ്പ് സാധ്യമാക്കുന്നത് 30,000 -ല്‍ പരം ജീനുകളാണെങ്കില്‍, നിസ്സാരമെന്ന്  നാം കരുതുന്ന വിരയുടെ ജീവിതം കോര്‍ത്തിണക്കിയിരിക്കുന്നത് 19,000  ജീനുകളാലാണ്!&lt;br /&gt;&lt;br /&gt;'ജീന്‍' എന്ന പദം ശാസ്ത്രസരണിയിലേക്ക് 1909-ല്‍  കടന്നുവന്നെങ്കിലും, ജീനുകളുടെ എണ്ണത്തെയും പ്രവര്‍ത്തനത്തെയും പറ്റി ശാസ്ത്രലോകം  ഇത്ര ആകാംക്ഷാഭരിതമായ മറ്റൊരു സന്ദര്‍ഭം ഇപ്പോഴത്തേതുപോലെ ചരിത്രത്തിലുണ്ടാവില്ല.  ജീവന്റെ രാസാക്ഷരങ്ങളാല്‍ പ്രകൃതി കോറിയിട്ടിട്ടുള്ള ജീനുകളെ ഇത്ര ആദരവോടെ  ഇതിനുമുമ്പ് ഒരിക്കലും മനുഷ്യന്‍ സമീപിച്ചിട്ടുമില്ല. ജിനോം വിവരങ്ങളുടെ  വെളിപ്പെടല്‍ അങ്ങനെയൊരു സന്ദര്‍ഭമാണ് ഒരുക്കിയിരിക്കുന്നത്.&lt;br /&gt;&lt;br /&gt;'ജീവന്റെ  തന്മാത്ര' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യിലെ രാസഭാഷ വിശകലനം ചെയ്യാന്‍  നടക്കുന്ന ശ്രമങ്ങളുടെ ആദ്യഫലമെന്നാണ്, 2001 ഫിബ്രവരി 12-ന് പുറത്തുവന്ന 'ജിനോം  രൂപരേഖ' (ജിനോം മാപ്പ്) വിലയിരുത്തപ്പെടുന്നത്. പല വ്യവസ്ഥാപിത സങ്കല്പങ്ങളെയും  'ജിനോം മാപ്പ്' കടപുഴക്കിയെറിഞ്ഞിരിക്കുന്നു. ഒരുപക്ഷേ, ആല്‍ബര്‍ട്ട്  ഐന്‍സ്റ്റയിന്‍ വിഭാവനം ചെയ്ത ആപേക്ഷികതാ സിദ്ധാന്തം ശരിയാണെന്നതിനുള്ള തെളിവ്  ലഭിച്ച 1919-ലായിരിക്കണം, ശാസ്ത്രത്തിന്റെ മറ്റൊരു ശാഖയില്‍ ഇത്തരമൊരു പ്രകമ്പനം  മുമ്പുണ്ടായിട്ടുണ്ടാവുക.&lt;br /&gt;&lt;br /&gt;1953-ല്‍ ഡോ.ജയിംസ് വാട്‌സണും ഫ്രാന്‍സിസ്  ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ. മാതൃക കണ്ടെത്തിയതു മുതല്‍ ജനിതകശാസ്ത്രരംഗത്തു  നടന്ന മുന്നേറ്റങ്ങള്‍, 'ജിനോം മാപ്പ്' പുറത്തുവന്നതോടെ പുതിയൊരു  വഴിത്തിരിവിലെത്തിയിരിക്കുന്നു. മനുഷ്യ ഡി.എന്‍.എ.യിലെ മുന്നൂറു കോടിയിലേറെ  സങ്കീര്‍ണ രാസബന്ധങ്ങള്‍ കണ്ടെത്തി, അവയെ ശരിയായ ക്രമത്തില്‍ വായിച്ചെടുക്കുകയെന്ന  ലക്ഷ്യത്തോടെ, 1990-ല്‍ ആരംഭിച്ച 'ഹ്യുമന്‍ ജിനോം പദ്ധതി'യെന്ന മഹാസംരംഭം, അതിന്റെ  ലക്ഷ്യം ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ് ഈ രൂപരേഖ.&lt;br /&gt;&lt;br /&gt;18 രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ആയിരത്തോളം ഗവേഷകര്‍ പങ്കാളികളായ  'ജിനോം പദ്ധതി' എന്ന പൊതുസംരംഭവും, അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലയില്‍  പ്രവര്‍ത്തിക്കുന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യ കമ്പനിയും വെവ്വേറെ നിലയില്‍  ഡി.എന്‍.എ.യുടെ അപകോഡീകരണം പൂര്‍ത്തിയാക്കിയ വിവരം പ്രഖ്യാപിച്ചത് 2000 ജൂണ്‍  26-നാണ്. 'ജീവന്റെ പുസ്തകം' വായനയ്ക്ക് തയ്യാറായിരിക്കുന്നു എന്നായിരുന്നു ആ  പ്രഖ്യാപനം. എന്നാല്‍, ആ മഹാഗ്രന്ഥം ശാസ്ത്രലോകം വായിച്ചു തുടങ്ങിയിരിക്കുന്നു  എന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തിന്റെ കാതല്‍.&lt;br /&gt;&lt;br /&gt;അരനൂറ്റാണ്ടു മുമ്പ്  വാട്‌സണും ക്രിക്കും ഡി.എന്‍.എ.മാതൃക കണ്ടെത്തിയപ്പോള്‍ അക്കാര്യം 'നേച്ചര്‍'  വാരികയിലാണ് പ്രസിദ്ധപ്പെടുത്തിയത്. അതേ വാരികയില്‍ തന്നെയാണ്, 'ജിനോം പദ്ധതി'യിലെ  ഗവേഷകര്‍ തയ്യാറാക്കിയ 'ജിനോംമാപ്പ്' ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.  എതിര്‍ഗ്രൂപ്പായ 'സെലേറ' അവരുടെ കണ്ടെത്തല്‍ 'സയന്‍സ്' മാസികയില്‍  പ്രസിദ്ധീകരിച്ചു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#990000;"&gt;അമ്പരപ്പിക്കുന്ന സത്യങ്ങള്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;'ജീവന്റെ പുസ്തകം'  വായിച്ചു തുടങ്ങിയ ശാസ്ത്രലോകം പുറത്തുവിട്ട പല വിവരങ്ങളും  അമ്പരപ്പുളവാക്കുന്നവയാണ്. മനുഷ്യജീവിതത്തിനാധാരം 35,000 മുതല്‍ 1.5 ലക്ഷം വരെ  ജീനുകളാകാം എന്ന ധാരണ ശരിയല്ലെന്ന് 'ജിനോംമാപ്പ്' വ്യക്തമാക്കുന്നു. വെറും  30,000-ല്‍ പരം ജീനുകളേ മനുഷ്യശരീരത്തിലുള്ളു. (ജിനോംപദ്ധതിയിലെ ഗവേഷകരുടെ കണക്ക്  പ്രകാരം ജീനുകളുടെ സംഖ്യ 30,000-നും 40,000-നും മധ്യേയാണ്. എന്നാല്‍, സെലേറയുടെ  കണക്കുപ്രകാരം ഇത് 26,000 മുതല്‍ 39,000 വരെയാണ്). നിസ്സാരമെന്ന് മനുഷ്യന്‍  കരുതുന്ന മറ്റു പല ജീവികളിലെയും ജീനുകളുടെ എണ്ണം, മനുഷ്യരുടേതില്‍ നിന്ന് അത്ര  കുറവല്ല. നിമ വിരയ്ക്കും മനുഷ്യനും തമ്മില്‍ ജീനുകളുടെ എണ്ണത്തിലുള്ള വ്യത്യാസം  11,000 മാത്രമാണെങ്കില്‍, എലിയും മനുഷ്യനും തമ്മിലുള്ളത് 300 ജീനുകളുടെ അന്തരം  മാത്രമാണ്. ഒരു പഴഈച്ചയുടെ സൃഷ്ടിക്കാവശ്യമായ ജീനുകളുടെ ഇരട്ടി മതി മനുഷ്യനെ  സൃഷ്ടിക്കാന്‍! അസൂയ, അഹന്ത മുതലായ വികാരങ്ങള്‍ക്കടിപ്പെടുമ്പോള്‍, ഈ  മഹാപ്രപഞ്ചത്തില്‍ മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് ചിന്തിക്കാനാണ്, വിഖ്യാത  ദാര്‍ശനികനായ ബര്‍ട്രാന്‍ഡ് റസ്സല്‍ ഒരിക്കല്‍ നല്‍കിയ ഉപദേശം. ഇനി അതിന്റെ  ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ജീനുകളുടെ മഹാഭൂമികയില്‍ മനുഷ്യന്റെ നിസ്സാരത  ഇനിയൊരു ശാസ്ത്രവസ്തുത മാത്രം.&lt;br /&gt;&lt;br /&gt;വംശമേല്‍ക്കോയ്മയും കലമഹിമയുമൊന്നും ഒരു  സമൂഹത്തിനും അവകാശപ്പെടാനാകില്ലെന്നും ജിനോം വിവരങ്ങള്‍ അടിവരയിട്ടു  വ്യക്തമാക്കുന്നു. ജനിതകമായി എല്ലാ മനുഷ്യരും തുല്യരാണ്. വംശങ്ങള്‍ക്കിടയിലെ ജനിതക  വ്യത്യാസം വെറും 0.1 ശതമാനം മാത്രം. വ്യത്യസ്ത വംശങ്ങള്‍ തമ്മിലുള്ള ജനിതക  വ്യതിയാനത്തെക്കാള്‍ അന്തരം ഒരേ വര്‍ഗത്തിലെ തന്നെ വ്യക്തികള്‍ തമ്മിലുണ്ട്.  വംശമഹിമയുടെ പേരില്‍ ഹിറ്റ്‌ലറെ പോലുള്ള ഏകാധിപതികള്‍ ചെയ്തുകൂട്ടിയ കിരാത  പ്രവര്‍ത്തികള്‍ക്ക് ശാസ്ത്രത്തിന് മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതാകുന്നു.  ആഫ്രിക്കക്കാരിയായ ഒരു ആദിമാതാവില്‍ നിന്നാണ് മനുഷ്യകുലം രൂപപ്പെട്ടതെന്നതാണ്  'ജിനോംമാപ്പ്' രൂപപ്പെടുത്തിയവര്‍ എത്തിയ കൗതുകകരമായ മറ്റൊരു നിഗമനം.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#990000;"&gt;ജിനോം  ഭൂമികയിലെ വിശേഷങ്ങള്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;മനുഷ്യശരീരത്തില്‍ 100 ട്രില്യണ്‍ കോശങ്ങള്‍  ഉണ്ടെന്നാണ് കണക്ക്. (ഒരു ട്രില്യണ്‍ = ഒരു ലക്ഷംകോടി). ഈ ഓരോ കോശത്തിന്റെയും  കേന്ദ്രത്തില്‍ (കോശമര്‍മത്തില്‍) ജീവന്റെ തന്മാത്രയായ ഡി.എന്‍.എ.  സ്ഥിതിചെയ്യുന്നു. 23 ജോഡി ക്രോമസോമുകളിലായാണ് ഡി.എന്‍.എ.തന്മാത്ര  ക്രമീകരിച്ചിരിക്കുന്നത്. കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണിയുടെ  ആകൃതിയാണ് ഡി.എന്‍.എ.യുടേത്. അതിലെ ഗോവണിപ്പടികളാണ് 'ന്യൂക്ലിയോടൈഡുകള്‍'. അഡനൈന്‍  (A), തൈമൈന്‍ (T), ഗ്വാനൈന്‍ (G), സൈറ്റോസൈന്‍ (C) എന്നീ ഉപയൂണിറ്റുകള്‍ കൊണ്ട്  ന്യൂക്ലിയോടൈഡുകള്‍ നിര്‍മിച്ചിരിക്കുന്നു. ഈ രാസ ഉപയൂണിറ്റുകളാണ് ബേസുകള്‍.  ബേസുകളില്‍ A, T യോടും G, C യോടും മാത്രമേ കൂട്ടുചേരൂ. ഇത്തരം 310 കോടി  രാസബന്ധങ്ങള്‍ ഡി.എന്‍.എ.യിലുണ്ട്.&lt;br /&gt;&lt;br /&gt;ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തിനും  ആധാരമായ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ രാസനിര്‍ദേശങ്ങള്‍  അടങ്ങിയിട്ടുള്ള ഡി.എന്‍.എ.ശ്രേണീഭാഗങ്ങളാണ് ജീനുകള്‍ എന്നു വിളിക്കുന്നത്. ഒരാളുടെ  ജനനം മുതല്‍ മരണം വരെയുള്ള മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമായ  രാസനിര്‍ദേശങ്ങളാണ് ജീനുകളിലുള്ളത്. ഒരാള്‍ക്കെത്ര ഉയരമുണ്ടാകണം, തൊലി  കറുത്തിരിക്കണോ വെളുത്തിരിക്കണോ, കണ്ണിന്റെ നിറമെന്താകണം, ചുരുണ്ട തലമുടി വേണോ  കോലന്‍മുടി മതിയോ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ജീനുകളില്‍  തീരുമാനിക്കപ്പെടുന്നു.&lt;br /&gt;&lt;br /&gt;'ജിനോം മാപ്പ്' തയ്യാറാക്കിയ ഗവേഷകര്‍ കണ്ട ഒരു  പ്രത്യേകത, മറ്റു ജീവികളുടെ ഡി.എന്‍.എ.യിലേതു പോലെ, മനുഷ്യ ഡി.എന്‍.എ.യില്‍  ജീനുകള്‍ എല്ലായിടത്തും ഒരേപോലെ വിതരണം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. ജീനുകളുടെ  വിതരണക്രമത്തിലാണ് മനുഷ്യജിനോം മറ്റുള്ള ജീനുകളില്‍ നിന്ന് പ്രകടമായും  വ്യത്യാസപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ ജിനോം ഭൂമികയിലൂടെ കടന്നു പോകുമ്പോള്‍  ഗവേഷകരെ അമ്പരപ്പിച്ചത്, വളരെ വിശാലമായ 'തരിശുനിലങ്ങളും' ജീനുകള്‍ കൂട്ടത്തോടെ  കാണപ്പെടുന്ന ചില 'നഗരപ്രദേശങ്ങളും' മനുഷ്യ ഡി.എന്‍.എ.യില്‍ ഉണ്ടെന്ന വസ്തുതയാണ്.  ജീനുകള്‍ക്ക് കാരണമാകാത്ത, പ്രത്യേക ധര്‍മങ്ങളൊന്നും പ്രത്യക്ഷത്തിലില്ലാത്ത  ജിനോംഭാഗങ്ങളാണ് 'ജങ്ക് ഡി.എന്‍.എ'. ജിനോമിലെ വെറും 1.1 ശതമാനം മാത്രമേ ജീനുകള്‍  ആയി മാറുന്നുള്ളൂ.&lt;br /&gt;&lt;br /&gt;മറ്റു ജീവികളുമായി ജീനുകളുടെ എണ്ണത്തില്‍ അത്രവലിയ  അന്തരമില്ലെങ്കിലും, ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനുകളുടെ എണ്ണത്തിലും  സങ്കീര്‍ണതയിലും മനുഷ്യന്‍ ഏറെ മുന്നിലാണ്. ഇതിനര്‍ഥം, കൂടുതല്‍ പ്രോട്ടീനുകള്‍  ഉത്പാദിപ്പിക്കാന്‍ പാകത്തില്‍, പരിണാമത്തിന്റെ ദീര്‍ഘപഥങ്ങളില്‍, മനുഷ്യജിനോമില്‍  ജീനുകള്‍ ഫലപ്രദമായി പുനക്രമീകരണം ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നതാണ്. ജിനോമില്‍  ഒരേ രാസശ്രേണികള്‍ തന്നെ വിരസമായി ആവര്‍ത്തിക്കുന്ന 'ജങ്ക് ഡി.എന്‍.എ' ഭാഗങ്ങള്‍  മനുഷ്യപരിണാമം സംബന്ധിച്ച 'ഫോസില്‍ റിക്കോര്‍ഡു'കളാണെന്ന് ഗവേഷകര്‍ കരുതുന്നു.&lt;br /&gt;&lt;br /&gt;മനുഷ്യജിനോമിന്റെ വിശദാംശങ്ങള്‍ വിശകലനം ചെയ്യുന്ന ആദ്യ രൂപരേഖ മാത്രമാണ്  ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. അതില്‍ത്തന്നെ പൂരിപ്പിക്കേണ്ടതായ നിരവധി  ഭാഗങ്ങളുണ്ട്. കണ്ടെത്തിയ ജീനുകളില്‍ 40 ശതമാനത്തിന്റെയും ധര്‍മമെന്താണെന്ന്  വ്യക്തമായിട്ടില്ലെന്ന് 'സെലേറ' മേധാവി ക്രെയ്ഗ് വെന്റര്‍ സാക്ഷ്യപ്പെടുത്തുന്നു.  പോരായ്മകള്‍ മാറ്റി ജിനോമിന്റെ സംശുദ്ധരാപം 2003-ഓടെ ലോകത്തിന് മുന്നിലെത്തിക്കാം  എന്നാണ് ഗവേഷകരുടെ പ്രത്യാശ. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ, ജനിതകവും  അല്ലാത്തതുമായ നിരവധി രോഗങ്ങള്‍ക്ക് ഫലപ്രദമായ പുതിയ ചികിത്സാവിധികള്‍ രൂപപ്പെടും.  പുറത്തുവന്ന 'വിവരങ്ങള്‍' 'അറിവായി' രൂപപ്പെട്ട്, പ്രായോഗികതലത്തില്‍ പ്രയോജനം  ചെയ്തു തുടങ്ങാന്‍ എത്ര വര്‍ഷം കാക്കണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആര്‍ക്കും  നല്‍കാനാകുന്നില്ല.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"  style="color:#663366;"&gt;-മാതൃഭൂമി ആരോഗ്യമാസിക, ഏപ്രില്‍  2001&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#663366;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#663366;"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: medium;"&gt;കാണുക&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;a href="http://japages.blogspot.com/2010/06/5.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ജിനോം കീഴടങ്ങി, ഇനി  പ്രോട്ടിയോം&lt;/span&gt;&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://japages.blogspot.com/2010/02/3.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ജീന്‍വേട്ടയുടെ  മറുവശം&lt;/span&gt;&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://japages.blogspot.com/2010/01/2.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;സാധ്യതകളുടെ  നവലോകം&lt;/span&gt;&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://japages.blogspot.com/2010/01/1.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;സൃഷ്ടിയുടെ എട്ടാം  ദിനം&lt;/span&gt;&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://japages.blogspot.com/2010/01/blog-post.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഡി.എന്‍.എ.ഘടനയുടെ  അരനൂറ്റാണ്ട്&lt;/span&gt;&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-7127634749438527795?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/7127634749438527795/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=7127634749438527795' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/7127634749438527795'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/7127634749438527795'/><link rel='alternate' type='text/html' href='http://japages.blogspot.com/2010/03/4.html' title='മാനവജിനോം -4 : ജീവന്റെ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/S6BMjD1rb3I/AAAAAAAADXQ/E7EpZVp-DZo/s72-c/genome.gif' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-2134045284243199496</id><published>2010-02-10T11:02:00.001+05:30</published><updated>2010-02-10T11:03:36.350+05:30</updated><category scheme='http://www.blogger.com/atom/ns#' term='ദേശാടനം'/><category scheme='http://www.blogger.com/atom/ns#' term='അഫ്ഗാനിസ്താന്‍'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='പരിസ്ഥിതി'/><title type='text'>ദേശാടനപക്ഷികള്‍ക്ക് കരയാനറിയില്ല</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/S3JFHeIOikI/AAAAAAAADP4/vvHPCHaZfWk/s1600-h/migratorybirds.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 268px;" src="http://4.bp.blogspot.com/_B25RyGfIAVE/S3JFHeIOikI/AAAAAAAADP4/vvHPCHaZfWk/s400/migratorybirds.jpg" border="0" alt="" id="BLOGGER_PHOTO_ID_5436483694838581826" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;പത്രപ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ട യുദ്ധമാണ് അഫ്ഗാനിസ്താനിലേത്.  അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ നടത്തുന്ന ശത്രുസംഹാരതാണ്ഡവങ്ങള്‍ക്ക് നേരിട്ട്  സാക്ഷികളാകാനാവാതെ പാര്‍ശ്വദൃശ്യങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത് തൃപ്തിയടയാന്‍  വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു ലോകമാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍,  അഫ്ഗാനിലെ യഥാര്‍ഥ ബോംബിങ് നേരിട്ടറിഞ്ഞ ചിലരെ ഒരുപക്ഷേ, നമ്മുടെ നാട്ടിലിപ്പോള്‍  കണ്ടെത്താനാകും; കാട്ടാമ്പള്ളിയിലെ മരച്ചില്ലകളിലോ, കടലുണ്ടിപ്പുഴയുടെ അഴിമുഖത്തോ,  വേമ്പനാട്ടു കായലിന്റെ തീരങ്ങളിലോ - ദീര്‍ഘമായ ദേശാടനത്തിനിടയില്‍, അമേരിക്കന്‍  ബോംബിങിനെ അതിജീവിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍  ചിറകുകള്‍ കൊത്തിച്ചിനക്കുകയാവാം അവര്‍!&lt;br /&gt;&lt;br /&gt;അഫ്ഗാനിലെ യുദ്ധം നിരപരാധികളെ  കൊലചെയ്യുന്നതിനൊപ്പം, അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിനൊപ്പം, ദേശാടനപക്ഷികളുടെ  നിലനില്‍പ്പിനും ഭീഷണിയാവുകയാണ്. സൈബീരിയയില്‍ നിന്നും കാസ്പിയന്‍ മേഖലയില്‍  നിന്നും കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും എത്തുന്ന പതിനായിരക്കണക്കിന്  പക്ഷികളുടെ മുഖ്യദേശാടനപാത അഫ്ഗാനിസ്താനിലൂടെയാണ്. ദേശാടനം ആരംഭിക്കുന്നത്  ശൈത്യകാലത്തിന് തൊട്ടുമുമ്പാണ്. ദൈര്‍ഭാഗ്യവശാല്‍ അഫ്ഗാനില്‍ അമേരിക്ക ബോംബിങ്  ആരംഭിച്ചിരിക്കുന്നതും ഈ സമയത്താണ്.&lt;br /&gt;&lt;br /&gt;ആഗസ്ത് അവസാനം ദേശാടനപക്ഷികള്‍ നമ്മുടെ  നാട്ടിലെത്തി തുടങ്ങും. നവംബര്‍ പകുതിയോടെ വരവ് പൂര്‍ത്തിയാകും. സൈബീരിയയിലും സമീപ  പ്രദേശത്തും ശൈത്യം തുടങ്ങുന്ന കാലയളവാണിത്. കൊടുംതണുപ്പില്‍ നിന്നും  രക്ഷപ്പെടാന്‍, ചൂടുകാലാവസ്ഥയും ഭക്ഷണവും തേടി അയ്യായിരത്തിലേറെ കിലോമീറ്റര്‍  താണ്ടിയാണ് ഇവയുടെ വരവ്. ജീവചക്രത്തിന്റെ അനിവാര്യമായ ഒരു കാലയളവ് പൂര്‍ത്തിയാക്കി  മാര്‍ച്ച് മാസത്തോടെ ഈ പക്ഷികള്‍ തിരികെ യാത്രയാകും; തങ്ങളെ വിരുന്നൂട്ടിയ ഈ  നാട്ടിലേക്ക് അടുത്ത സീസണില്‍ വീണ്ടും മടങ്ങിയെത്താന്‍!&lt;br /&gt;&lt;br /&gt;രാജസ്ഥാനിലെ  ഭരത്പൂര്‍, വടക്കാന്‍ ഗുജറാത്തിലെ കച്ച് മേഖല, അഹമ്മദാബാദിന് സമീപമുള്ള തോള്‍  തടാകം, ദക്ഷിണേന്ത്യയിലെ തണ്ണീര്‍തടങ്ങള്‍ ഇവയൊക്കെ ദേശാടനപക്ഷികളുടെ  ഇഷ്ടതാവളങ്ങളാണ്. കേരളത്തില്‍ കണ്ണൂരിലെ കാട്ടാമ്പള്ളിയും കോഴിക്കോട് ജില്ലയിലെ  കടലുണ്ടിയും വേമ്പനാട് കായല്‍ മേഖലയിലെ കുമരകം, പാതിരാമണല്‍ മുതലായ സ്ഥലങ്ങളും,  എറണാകുളം ജില്ലയിലെ അമ്പലമേട്, തൃശ്ശൂരിലെ കോള്‍നിലങ്ങള്‍ എന്നിവിടങ്ങളും  ദേശാടനപക്ഷികളുടെ അറിയപ്പെടുന്ന താവളങ്ങളാണ്. കോഴിക്കോട് ജില്ലയില്‍ പയ്യോളിക്ക്  സമീപമുള്ള കൊളാവിപ്പാലം കടപ്പുറത്തെ കോട്ടപ്പുഴ അഴിമുഖവും പ്രാധാന്യമര്‍ഹിക്കുന്ന  ഒരു പക്ഷിത്താവളമാണെന്ന് സുവോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക  കേന്ദ്രത്തിലെ ഗവേഷകനും പക്ഷിനിരീക്ഷകനുമായ ജാഫര്‍ പാലോട്ട്  പറയുന്നു.&lt;br /&gt;&lt;br /&gt;മാര്‍ച്ചില്‍ തിരികെ പോകാന്‍ കാലമാകുമ്പോഴേക്കും നൂറുകണക്കിന്  ടണ്‍ കാഷ്ഠവും മറ്റ് ജൈവാവശിഷ്ടങ്ങളും നമ്മുടെ മണ്ണ് ഫലഭൂയിഷ്ഠമാക്കാന്‍  ദേശാടനപക്ഷികള്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ടാകും. എത്രയോ ടണ്‍ കീടനാശിനി  പ്രയോഗിച്ചാലും നശിപ്പിക്കാനാവാത്തത്ര കീടങ്ങളെ അവ തിന്നുതീര്‍ത്തിട്ടുണ്ടാകും.  നമ്മുടെ നാടിന്റെ പാരിസ്ഥിതികമായ നിലനില്‍പ്പിന് ദേശാടനപക്ഷികള്‍ അനിവാര്യമാകുന്നത്  ഇതുകൊണ്ടുകൂടിയാണ്.&lt;br /&gt;&lt;br /&gt;എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന ദേശാടനപ്രക്രിയ ഈ  സീസണില്‍ പക്ഷേ, വ്യത്യസ്തമാണ്. ഒക്ടോബര്‍ ഏഴിന് അമേരിക്ക അഫ്ഗാനില്‍ ബോംബ് വര്‍ഷം  തുടങ്ങി.&lt;br /&gt;&lt;br /&gt;അമ്പതോളം ഇനം ദേശാടനപക്ഷികളാണ് കേരളത്തില്‍ എത്തുന്നതായി  പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ഷൊവെല്ലര്‍ (Shoveller)  എന്നയിനത്തെ കേരളത്തില്‍ ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷമാണെന്ന് ജാഫര്‍  പാലോട്ട് പറയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ദേശാടനപക്ഷികള്‍  എരണ്ടകള്‍ (teals) ആണ്. വലന്‍ എരണ്ടകളും വരിയിരണ്ടകളുമുണ്ട്. 1996-ല്‍  വെറ്റ്‌ലന്‍ഡ് ഇന്റര്‍നാഷണല്‍ നടത്തിയ 'ഏഷ്യന്‍ വാട്ടര്‍ഫൗള്‍ സര്‍വെ' പ്രകാരം  രണ്ടിനം എരണ്ടകളും കൂടി 60,000 -ഓളം എണ്ണം കേരളത്തില്‍ എത്തുന്നുണ്ട്.  ഒക്ടോബര്‍-നവംബര്‍ കാലയളവാണ് ഇവയുടെ ദേശാടന സമയം. അഫ്ഗാനില്‍ ബോംബുവര്‍ഷം  നടക്കുന്നതും ഈ കാലയളവിലായതിനാല്‍ എരണ്ടകളുടെ വരവിനെയാകാം യുദ്ധം ഏറ്റവും കൂടുതല്‍  ബാധിച്ചിട്ടുണ്ടാവുക.&lt;br /&gt;&lt;br /&gt;ഹിമാലയം എന്ന തടസ്സം ഇല്ലായിരുന്നെങ്കില്‍  ദേശാടനപക്ഷികള്‍ ഒരുപക്ഷേ അഫ്ഗാനിസ്താന്‍ ഒഴിവാക്കുമായിരുന്നു. താറാവ് ഇനത്തില്‍  പെട്ട ബാര്‍-ഹെഡഡ് ഗീസ് (bar-headed geese) പോലുള്ള അപൂര്‍വം ചില പക്ഷികളക്കേ  ഹിമാലയത്തിന്റെ ഉയരങ്ങള്‍ താണ്ടി നേരിട്ട് ഇന്ത്യയിലെത്താനുള്ള ത്രാണിയുള്ളു  (ബാര്‍-ഹെഡഡ് ഗീസ് 9000 മീറ്റര്‍ ഉയരത്തിലൂടെ പറക്കുന്നതായി ഉപഗ്രഹപഠനങ്ങള്‍  വ്യക്തമാക്കിയിട്ടുണ്ട്). ബാക്കിയുള്ള പതിനായിരക്കണക്കിന് പക്ഷികള്‍, ഹിമാലയത്തെ  ഒഴിവാക്കി മധ്യേഷ്യന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലും സമീപരാഷ്ട്രങ്ങളിലും എത്തുന്നു.  ഈ മുഖ്യദേശാടനപാതയെ 'സെന്‍ട്രല്‍ ഏഷ്യാ-ഇന്ത്യ ഫ്‌ളൈവേ' എന്നാണ് വിളിക്കുക. ഈ  ഫ്‌ളൈവെയിലെ മുഖ്യമേഖല അഫ്ഗാനിസ്താനാണ്.&lt;br /&gt;&lt;br /&gt;വടക്കു നിന്നെത്തുന്ന കൊക്കുകള്‍  യാത്രാമധ്യേ ഇറാനിലെയും അഫ്ഗാനിലെയും വടക്കന്‍ പാകിസ്താനിലെയും ഇടത്താവളങ്ങളില്‍  ഏതാനും ദിവസം തമ്പടിച്ച് ഇരതേടി വിശ്രമിച്ച ശേഷമാണ് ഇന്ത്യയിലേക്ക് യാത്ര തുടരുക.  അഫ്ഗാനിസ്താനിലെ പ്രസിദ്ധമായ 'അല്‍-അസ്തബ' ചതുപ്പ് പ്രദേശത്ത് ഏതാനും ദിവസം  തങ്ങുന്ന സ്വഭാവം സൈബീരിയന്‍ കൊക്കുകള്‍ക്കുണ്ട്. ഇങ്ങനെ തങ്ങുന്ന വേളയില്‍  അഫ്ഗാനിലും ഇറാനിലും വെച്ച് വകതിരിവില്ലാതെ വേട്ടയ്ക്കിരയായതാണ്, ലോകത്തേറ്റവും  കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളിലൊന്നായി സൈബീരിയന്‍ കൊക്കിനെ മാറ്റിയത്.&lt;br /&gt;&lt;br /&gt;ഒരുപക്ഷേ, അമേരിക്ക ബോംബാക്രമണം തുടങ്ങിയിരുന്നില്ലെങ്കില്‍ കൂടി അഫ്ഗാനിലെ  ഇടത്താവളങ്ങള്‍ ദേശാടനപക്ഷികള്‍ക്ക് ഇത്തവണ കഠിനമായ പരീക്ഷങ്ങളാകുമായിരുന്നു.  കാരണം, മൂന്നു പതിറ്റാണ്ടിനിടെയിലെ ഏറ്റവും കൊടിയ വരള്‍ച്ചയുടെ പിടിയിലാണ് ഇപ്പോള്‍  അഫ്ഗാനിസ്താന്‍. മൂന്നുവര്‍ഷമായി അഫ്ഗാനിസ്താന്റെ പലഭാഗത്തും മഴ പെയ്തിട്ടില്ല.&lt;br /&gt;&lt;br /&gt;അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ അഫ്ഗാന്‍ ആകാശം കീഴടക്കിയതോടെ സ്ഥിതിഗതികള്‍  അതിന്റെ പാരമ്യതയിലെത്തി. എത്രമാത്രം പക്ഷികള്‍ക്ക് അഫ്ഗാന്‍ ഒരുക്കിയ  കഠിനപരീക്ഷകള്‍ അവഗണിച്ച് ഇത്തവണ ലക്ഷ്യത്തിലെത്തായെന്ന് പരിസ്ഥിതി വിദഗ്ധര്‍ക്കും  നിശ്ചയമില്ല. കേരളത്തിലെത്തുന്ന ഈ ചിറകുള്ള വിരുന്നകാര്‍ക്ക് സംസാരിക്കാന്‍  കഴിയുമായിരുന്നെങ്കില്‍, അവര്‍ പറയുന്ന ഒരു വാചകം ഇങ്ങനെയായിരിക്കുമായിരുന്നു:  'ശരിക്കും നരകത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോന്നത്!'&lt;br /&gt;&lt;br /&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"  style="color:#330033;"&gt;-മാതൃഭൂമി  വാരാന്തപ്പതിപ്പ്, നവംബര്‍ 18, 2001 &lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-2134045284243199496?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/2134045284243199496/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=2134045284243199496' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/2134045284243199496'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/2134045284243199496'/><link rel='alternate' type='text/html' href='http://japages.blogspot.com/2010/02/blog-post.html' title='ദേശാടനപക്ഷികള്‍ക്ക് കരയാനറിയില്ല'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_B25RyGfIAVE/S3JFHeIOikI/AAAAAAAADP4/vvHPCHaZfWk/s72-c/migratorybirds.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-7761170760840281192</id><published>2010-02-05T12:45:00.004+05:30</published><updated>2010-06-23T20:36:51.490+05:30</updated><category scheme='http://www.blogger.com/atom/ns#' term='മാനവജിനോം പദ്ധതി'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><title type='text'>മാനവജിനോം-3 : ജീന്‍വേട്ടയുടെ മറുവശം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/S2vF5sWqEhI/AAAAAAAADOA/NeISzvOhh-k/s1600-h/Pic2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 397px; height: 271px;" src="http://2.bp.blogspot.com/_B25RyGfIAVE/S2vF5sWqEhI/AAAAAAAADOA/NeISzvOhh-k/s400/Pic2.jpg" border="0" alt="" id="BLOGGER_PHOTO_ID_5434654970302042642" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;മാനവജിനോമിന്റെ കണ്ടെത്തല്‍ നിരവധി പുതിയ സാധ്യതകള്‍  മുന്നോട്ടുവെക്കുമ്പോള്‍ തന്നെ, നൈതികവും സാമൂഹികവുമായ ചില സുപ്രധാന ചോദ്യങ്ങളും  അത് ഉയര്‍ത്തുന്നുണ്ട്. ജിനോം വിവരങ്ങളുടെ വിപണന സാധ്യത മുന്‍കൂട്ടിയറിഞ്ഞ്, അവ  സ്വന്തമാക്കാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ മത്സരിച്ചു  രംഗത്തുണ്ട്. ഡി.എന്‍.എ. ശ്രേണീഭാഗങ്ങളുടെയും പുതിയ ജീനുകളുടെയും പേറ്റന്റ്  ആവശ്യപ്പെട്ട് ആയിരക്കണക്കിന് അപേക്ഷകളാണ് സമ്പന്ന രാഷ്ട്രങ്ങളിലെ പേറ്റന്റ്  ഓഫീസുകളില്‍ ഇപ്പോള്‍ എത്തുന്നത്. പക്ഷേ, മനുഷ്യജീനുകള്‍ പേറ്റന്റ് ചെയ്യപ്പെടാന്‍  പാടുണ്ടോ? ആര്‍ക്കാണ് ഇതില്‍ അവകാശവാദമുന്നയിക്കാനാവുക? നിങ്ങളുടെ ജീനിന് പേറ്റന്റ്  നേടാന്‍ ഒരു കൂട്ടം സ്വകാര്യ കമ്പനികള്‍ക്ക് ആരാണ് അധികാരം  നല്‍കിയത്?&lt;br /&gt;&lt;br /&gt;ഉത്തരം കിട്ടാതെ ഇത്തരം നിരവധി ചോദ്യങ്ങള്‍ ഒരു വശത്ത്  ഉയരുമ്പോള്‍ത്തന്നെ മറുവശത്ത് ഒരു വന്‍ 'ജീന്‍വേട്ട'ക്കുള്ള തയ്യാറെടുപ്പ്  ദ്രുതഗതിയില്‍ നടന്നുവരികയാണ്. ശരിക്കു പറഞ്ഞാല്‍ 21-ാം നൂറ്റാണ്ടിലെ ജീന്‍വേട്ട  ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാനവജിനോം സംഗ്രഹം പുറത്തുവരും മുമ്പുതന്നെ വേട്ട  തുടങ്ങി. അമേരിക്കയില്‍ മാത്രം ഇതിനകം 20,000 ജീനുകള്‍ക്ക് പേറ്റന്റ്  നല്‍കിക്കഴിഞ്ഞു. അവയില്‍ 1000 എങ്കിലും മനുഷ്യജീനുകളാകാമെന്ന് യു.എസ്.പേറ്റന്റ്  ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസിലെ വക്താവ് ബ്രിജിഡ് ക്വിന്‍ പറയുന്നു.&lt;br /&gt;&lt;br /&gt;സെലേറ,  എച്ച്.ജി.എസ്, ഇന്‍സൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ അമേരിക്കന്‍ കമ്പനികള്‍  കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ത്തെന്ന, മനുഷ്യ ഡി.എന്‍.എ.യിലെ ആയിരക്കണക്കിന്  'സീക്വന്‍സു'കള്‍ക്കാണ് പേറ്റന്റ് അപേക്ഷ നല്‍കിയിട്ടുള്ളത്. 'ഇന്‍സൈറ്റ്' ഇതിനകം  മുന്നൂറിലേറെ പേറ്റന്റുകളും, എച്ച്.ജി.എസ്. നൂറോളം പേറ്റന്റുകളും  കരസ്ഥമാക്കിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഒരു പൊതുസംരംഭമെന്ന നിലയില്‍, മാനവജിനോം പദ്ധതി വഴി  പുറത്തുവരുന്ന വിവരങ്ങള്‍ രഹസ്യമാക്കി വെക്കില്ലെന്നും, ആര്‍ക്കു വേണമെങ്കിലും  ഉപയോഗിക്കാവുന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും കഴിഞ്ഞ  വര്‍ഷം ബില്‍ ക്ലിന്റനും ടോണി ബ്ലെയറും പ്രഖ്യാപിച്ചിരുന്നു. വിവരങ്ങള്‍  ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്. പക്ഷേ, കോടിക്കണക്കിന് സങ്കീര്‍ണ വിവരങ്ങള്‍ വിശകലനം  ചെയ്യാനോ പഠിക്കാനോ ആവശ്യമായ സാങ്കേതിക സൗകര്യം ഇല്ലാത്തതിനാല്‍, ഇന്ത്യയെപ്പോലുള്ള  ദരിദ്രരാജ്യങ്ങള്‍ക്ക് ജിനോം വിവരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടും എന്ന് കണ്ടുതന്നെ  അറിയേണ്ട കാര്യമാണ്. ജിനോം വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് തൊട്ടു  പിന്നാലെ, മനുഷ്യ ഡി.എന്‍.എ.യിലെ 6450 ജീനുകള്‍ക്ക് പേറ്റന്റ് തേടിക്കൊണ്ട് 'ജിനോം'  അധികൃതര്‍ അപേക്ഷ നല്‍കിയ നടപടി വന്‍വിമര്‍ശനത്തിനിടയാക്കി.&lt;br /&gt;&lt;br /&gt;ഡി.എന്‍.എ.യുടെ  പൂര്‍ണരൂപരേഖ മാത്രമാണ് ഇപ്പോള്‍ വെളിവായിട്ടുള്ളത്. സങ്കീര്‍ണമായ ആ രൂപരേഖയില്‍  നിന്ന് ജീനുകളെ വായിച്ചെടുക്കുക എന്നത് അത്യന്തം ദുഷ്‌കരമായ പ്രവര്‍ത്തനമാണെന്നും,  അതിനാല്‍ ജീനുകള്‍ക്ക് പേറ്റന്റ് ലഭിക്കില്ല എന്നുവന്നാല്‍ ആരും അതിന്  മിനക്കെടില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. എത്രയും വേഗം ജീനുകള്‍ വായിച്ചു  മനസിലാക്കേണ്ടതുണ്ട്. എങ്കിലേ, ഡി.എന്‍.എ.വിവരങ്ങള്‍ വേണ്ടത്ര പ്രയോജനം നല്‍കൂ എന്ന  വാദഗതിയും ഉയരുന്നുണ്ട്. ഏതായാലും കാര്യങ്ങള്‍ ഇന്നത്തെ സ്ഥിതിക്കു  മുന്നേറുകയാണെങ്കില്‍, 'മനുഷ്യജീവന്‍' എത്ര അമേരിക്കന്‍ കമ്പനികള്‍ ചേര്‍ന്നാണ്  പങ്കുവെച്ചെടുക്കുക എന്നേ നോക്കേണ്ടതുള്ളൂ!&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;ജീനുകളുടെ  ദുരുപയോഗം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;പേറ്റന്റുകള്‍ക്ക് ഒരു പരിമിത കാലയളവേ നിലനില്‍പ്പുള്ളൂ എന്ന്  സമാധാനിക്കാം. എന്നാല്‍, പല ആവശ്യങ്ങള്‍ക്കായി ഒരാളുടെ പക്കല്‍നിന്ന്  ശേഖരിക്കപ്പെടുന്ന ജനിതകവിവരങ്ങള്‍ ഭാവിയില്‍ ദുരുപയോഗം ചെയ്യില്ല എന്നതിന്  എന്താണുറപ്പ്? ജിനോം വിവരങ്ങളുടെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്ന പ്രധാന  പ്രശ്‌നങ്ങളിലൊന്ന് ഇതാണ്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/S2vGQdlpveI/AAAAAAAADOI/vROxxmmI_GQ/s1600-h/Pic1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 397px; height: 308px;" src="http://4.bp.blogspot.com/_B25RyGfIAVE/S2vGQdlpveI/AAAAAAAADOI/vROxxmmI_GQ/s400/Pic1.jpg" border="0" alt="" id="BLOGGER_PHOTO_ID_5434655361475395042" /&gt;&lt;/a&gt;നിലവില്‍ രണ്ടു കാര്യങ്ങള്‍ക്കാണ് ഒരാളുടെ  ജനിതകവിവരങ്ങള്‍ ശേഖരിക്കാനാവുക. നിയമപരമായ കാര്യങ്ങള്‍ക്കും, ചികിത്സയ്ക്കും.  പിതൃത്വം നിര്‍ണയിക്കുന്നതിന് ഡി.എന്‍.എ.ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ കോടതികള്‍  തന്നെ ആവശ്യപ്പെടാറുണ്ട്. ഒരാളുടെ 'ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റാ'ണ്  (റസ്ട്രിക്ഷന്‍-ഫ്രാഗ്‌മെന്റ്-ലങ്ത് പോളിമോര്‍ഫിസം അഥവാ ആര്‍.എഫ്.എല്‍.പി.എന്നതാണ്  ഡി.എന്‍.എ.ഫിംഗര്‍ പ്രിന്റ് എന്ന് അറിയപ്പെടുന്നത്) ഈയാവശ്യത്തിന് പരിശോധിച്ചു  നോക്കുന്നത്.&lt;br /&gt;&lt;br /&gt;ഇങ്ങനെ പല ആവശ്യങ്ങള്‍ക്കായി ഒരാളില്‍നിന്ന്  ശേഖരിക്കപ്പെടുന്ന ജനിതക വിവരങ്ങള്‍ പിന്നീട് അയാള്‍ക്കെതിരെ തന്നെ  ഉപയോഗിക്കപ്പെടില്ല എന്നതിന് ഉറപ്പൊന്നുമില്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്  സാധ്യതയുണ്ടെന്ന് ജനിതകസൂചന ലഭിച്ചാല്‍, ഒരാളെ ജോലിക്കെടുക്കാന്‍ സ്ഥാപനങ്ങള്‍  തയ്യാറായില്ലെന്നു വരാം. ബൗദ്ധികമായ ചില പ്രത്യേകതകള്‍ ജീനുകളിലുള്ളവര്‍ക്കു  മാത്രമേ ജോലി നല്‍കൂ എന്നുവേണമെങ്കില്‍ ഒരു സ്ഥാപനത്തിന് തീരുമാനിക്കാം.  പലതരത്തിലുള്ള ജനിതകവിവേചനങ്ങള്‍ക്ക് ഇത്തരം പ്രവണതകള്‍ കാരണമാകും.&lt;br /&gt;&lt;br /&gt;ജനിതക  വിവരങ്ങള്‍ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളും  ശ്രമിച്ചുകൂടെന്നില്ല. ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ സൂചന  ജനിതകതലത്തിലുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാം. ഇത്തരക്കാരെ  ഇന്‍ഷൂര്‍ ചെയ്യാതെ കമ്പനികള്‍ക്ക് കൈയൊഴിയാം. എന്നാല്‍, ഇതിനൊരു മറുവശമുണ്ട്.  തന്റെ ജീനുകളില്‍ മാരകമായ എന്തെങ്കിലും അക്ഷരത്തെറ്റുണ്ടോ എന്നു പരിശോധിച്ചിട്ട്  ഒരാള്‍ക്ക് വേണമെങ്കില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കണോ വേണ്ടയോ എന്നും  തീരുമാനിക്കാം. വലിയ അപകട സാധ്യതയൊന്നുമില്ലെങ്കില്‍, പോളിസിയെടുത്തിട്ട് (വാഹനാപകട  ഇന്‍ഷൂറന്‍സ് ഒഴികെ) എന്തുകാര്യമെന്ന് ആളുകള്‍ ചിന്തിച്ചാല്‍, നഷ്ടം ഇന്‍ഷൂറന്‍സ്  കമ്പനികള്‍ക്കായിരിക്കും.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;ജീന്‍ ശേഖരങ്ങളുടെ അപകടം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഹ്യുമന്‍ജിനോം  പദ്ധതിയുടെ ചുവടുപിടിച്ച്, ഹ്യുമന്‍ജിനോം ഡൈവേഴ്‌സിറ്റി പ്രോജക്ട് (HGDP) എന്നൊരു  പദ്ധതി അമേരിക്കയില്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട്. 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്  ഓഫ് ഹെല്‍ത്ത്' തന്നെയാണ് ഇതിന്റെയും ചുക്കാന്‍ പിടിക്കുന്നത്. ഭൂമുഖത്തെ വിവിധ  ജനവിഭാഗങ്ങളുടെയും വംശീയഗ്രൂപ്പുകളുടെയും ഒരു 'ജീന്‍പൂള്‍' (ജീന്‍ ശേഖരം)  ഉണ്ടാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 500 ഓളം വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജനിതകഘടന,  പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ പഠനവിധേയമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഇന്ത്യയിലെ 77  ജനവിഭാഗങ്ങളുടെ ജീന്‍ശേഖരവും ഉള്‍പ്പെടുന്നു.&lt;br /&gt;&lt;br /&gt;നൂറുകണക്കിന്  വംശീയഗ്രൂപ്പുകളുടെ വിലപ്പെട്ട ജനിതകവിവരങ്ങള്‍ അമേരിക്കന്‍ ഗവേഷകരുടെ  നിയന്ത്രണത്തിലാക്കാന്‍ വഴിതെളിക്കുന്ന ഈ പദ്ധതിയെ, പല രാജ്യങ്ങളും കടുത്ത  ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഓരോ വംശീയഗ്രൂപ്പുകള്‍ക്കും സവിശേഷമായ പല ജനിതക  ഗുണങ്ങളുമുണ്ടാകാം; രോഗപ്രതിരോധശേഷി, കായികക്ഷമത, ബൗദ്ധികനിലവാരം എന്നിങ്ങനെ. ഈ  പ്രത്യേകഗുണങ്ങള്‍ക്കു കാരണമായ ജീനുകള്‍ക്ക് അമേരിക്കന്‍ ഗവേഷകര്‍ പേറ്റന്റു  നേടില്ല എന്ന് ഉറപ്പൊന്നുമില്ല.&lt;br /&gt;&lt;br /&gt;'ഹഗാഹായി' (Hagahai) എന്ന വംശീയ  വിഭാഗത്തിന്റെ ഒരു ഡി.എന്‍.എ.ഭാഗത്തിന് പേറ്റന്റ് നേടാന്‍ ഇതിനിടെ നാഷണല്‍  ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് ശ്രമിക്കുകയുണ്ടായി. വന്‍വിവാദത്തെ തുടര്‍ന്ന്  തല്‍ക്കാലം ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം  ബാധിക്കാന്‍ പാകത്തില്‍ രോഗാണുക്കളെ വരെ രൂപപ്പെടുത്താന്‍, ഇത്തരം ജീന്‍പൂളുകള്‍  കാരണമാകാം. ജൈവായുധങ്ങളുടെ കാലമാണിനി വരാന്‍ പോകുന്നതെന്ന് പലരും  പ്രവചിക്കുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;ജനിതകരഹസ്യങ്ങളുടെ വെളിവാക്കല്‍ ഉയര്‍ത്തുന്ന  എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് നടുവിലാണ് ലോകം. പലതിനും തൃപ്തികരമായി മറുപടി നല്‍കാന്‍  ജനിതകശാസ്ത്രജ്ഞര്‍ക്കു പോലും കഴിയുന്നുമില്ല. 'ജിനോം: ഒരു ജീവിവര്‍ഗത്തിന്റെ 23  അധ്യായമുള്ള ആത്മകഥ'യെന്ന ഗ്രന്ഥം രചിച്ച മാറ്റ് റിഡ്‌ലി എഴുതി: 'ഇത്ര കാലവും  മനുഷ്യജീനുകള്‍ എന്നത് പൂര്‍ണനിഗൂഢതയായിരുന്നു. ആ നിഗൂഢത ഭേദിക്കുന്ന ആദ്യ  തലമുറയാണ് നമ്മുടേത്. മഹത്തായ പല ഉത്തരങ്ങളുടെയും വക്കിലാണ് നാമിപ്പോള്‍; നിരവധി  വലിയ ചോദ്യങ്ങളുടെയും'.&lt;br /&gt;&lt;br /&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"  style="color:#330033;"&gt;-മാതൃഭൂമി ആരോഗ്യമാസിക, സപ്തംബര്‍  2000&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;/span&gt;&lt;/i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;i&gt;&lt;br /&gt;&lt;/i&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#333333;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: medium;"&gt;കാണുക&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;span class="Apple-style-span" style="color: rgb(0, 0, 0); font-style: normal; font-size: large; "&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#333333;"&gt;&lt;a href="http://japages.blogspot.com/2010/06/5.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ജിനോം കീഴടങ്ങി, ഇനി  പ്രോട്ടിയോം&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="color: rgb(0, 0, 0); font-style: normal; font-size: large; "&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#333333;"&gt;&lt;a href="http://japages.blogspot.com/2010/03/4.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ജീവന്റെ പുസ്തകം  വായിച്ചു  തുടങ്ങുമ്പോള്‍&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="color: rgb(0, 0, 0); font-style: normal; font-size: large; "&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#333333;"&gt;&lt;a href="http://japages.blogspot.com/2010/01/2.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;സാധ്യതകളുടെ  നവലോകം&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="color: rgb(0, 0, 0); font-style: normal; font-size: large; "&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#333333;"&gt;&lt;a href="http://japages.blogspot.com/2010/01/1.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;സൃഷ്ടിയുടെ എട്ടാം  ദിനം&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="color: rgb(0, 0, 0); font-style: normal; font-size: large; "&gt;&lt;i&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#333333;"&gt;&lt;a href="http://japages.blogspot.com/2010/01/blog-post.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഡി.എന്‍.എ.ഘടനയുടെ  അരനൂറ്റാണ്ട്&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-7761170760840281192?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/7761170760840281192/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=7761170760840281192' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/7761170760840281192'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/7761170760840281192'/><link rel='alternate' type='text/html' href='http://japages.blogspot.com/2010/02/3.html' title='മാനവജിനോം-3 : ജീന്‍വേട്ടയുടെ മറുവശം'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/S2vF5sWqEhI/AAAAAAAADOA/NeISzvOhh-k/s72-c/Pic2.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-376845326092942330</id><published>2010-01-31T09:52:00.005+05:30</published><updated>2010-06-23T20:39:36.784+05:30</updated><category scheme='http://www.blogger.com/atom/ns#' term='മാനവജിനോം പദ്ധതി'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><title type='text'>മാനവജിനോം - 2 : സാധ്യതകളുടെ നവലോകം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/S2UF3llGivI/AAAAAAAADMg/znOgcegYcLI/s1600-h/pic1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 302px;" src="http://4.bp.blogspot.com/_B25RyGfIAVE/S2UF3llGivI/AAAAAAAADMg/znOgcegYcLI/s400/pic1.jpg" border="0" alt="" id="BLOGGER_PHOTO_ID_5432754978031045362" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;div&gt;&lt;i&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#333300;"&gt;വൈദ്യുതി ജനറേറ്റര്‍ കണ്ടുപിടിച്ച ശേഷം അതിന്റെ പ്രവര്‍ത്തനം  ഒരിക്കല്‍, അന്നത്തെ ബ്രിട്ടീഷ് നികുതിവകുപ്പ് ചാന്‍സലറായിരുന്ന വില്യം  ഗ്ലാഡ്സ്റ്റണ് മുമ്പില്‍ മൈക്കല്‍ ഫാരഡെ വിശദീകരിക്കുകയുണ്ടായി. ജനറേറ്ററിന്റെ  പ്രവര്‍ത്തനം കണ്ടു കഴിഞ്ഞപ്പോള്‍ ഗ്ലാഡ്‌സ്റ്റണ്‍ ലളിതമായ ഒരു സംശയം ഉന്നയിച്ചു:  'ഈ വൈദ്യുതി കൊണ്ട് എന്തുപയോഗമാണുണ്ടാവുക?' മറുപടി നല്‍കാന്‍ ഫരഡെ അമാന്തിച്ചില്ല.  'ഒരു നവജാതശിശുവിനെക്കൊണ്ട് എന്തു പ്രയോജനമാണ് ലഭിക്കുക മി. ചാന്‍സലര്‍? ഒരു ദിവസം  അവന്റെ പക്കല്‍നിന്ന് നിങ്ങള്‍ക്ക് ടാക്‌സ്  ലഭിച്ചേക്കും'-വൈദ്യുതിയില്ലായിരുന്നെങ്കില്‍ ലോകത്തിന്റെ അവസ്ഥ എന്താകുമായിരുന്നു  എന്ന് സങ്കല്‍പ്പിച്ചു നോക്കുക&lt;/span&gt;&lt;/b&gt;&lt;/i&gt;.&lt;/div&gt;&lt;br /&gt;ഏതു പുതിയ മുന്നേറ്റമുണ്ടാകുമ്പോഴും  ഗ്ലാഡ്‌സ്റ്റന്റെ പിന്‍ഗാമികള്‍ പ്രത്യക്ഷപ്പെടാറുണ്ട്. 'ജിനോംമാപ്പി'ന്റെ  കണ്ടെത്തല്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴും, ഇതുകൊണ്ട് ഒരുപയോഗവുമുണ്ടാകില്ല എന്ന്  സംശയലേശമന്യേ പ്രഖ്യാപിക്കാന്‍ ചിലര്‍ തയ്യാറായി. എന്നാല്‍, മറ്റു ചിലരാകട്ടെ  അമിതപ്രതീക്ഷയോടെയാണ് ഈ കണ്ടെത്തലിനെ സമീപിച്ചത്. മരണം വഴിമാറുമെന്നുവരെ  പ്രസ്താവിക്കാനുള്ള അസാധാരണ ചങ്കൂറ്റം അത്തരക്കാര്‍ കാട്ടി!&lt;br /&gt;&lt;br /&gt;കാര്യങ്ങള്‍ ഈ  രണ്ട് വിരുദ്ധവാദഗതികള്‍ക്കും മധ്യേയാണ്. ജിനോം കണ്ടെത്തല്‍ ഭാവിസാധ്യതകളെ  എങ്ങനെയൊക്കെ പരിപോഷിക്കും എന്നതിന്, ഇതിനകം പുറത്തുവന്നിട്ടുള്ള ജിനോം വിവരങ്ങളും  അവയുപയോഗിച്ചു നടക്കുന്ന ഗവേഷണങ്ങളും സൂചന നല്‍കുന്നുണ്ട്. കോടിക്കണക്കിന്  രാസകോഡുകള്‍ അടങ്ങിയ ഡി.എന്‍.എ.തന്മാത്രയാണ് വായിച്ചെടുക്കാവുന്ന രൂപത്തില്‍  ഇപ്പോള്‍ ഗവേഷകര്‍ക്കു മുമ്പിലുള്ളത്. ഇതിലടങ്ങിയിട്ടുള്ള 'വിവരങ്ങള്‍' വേണ്ടവിധം  താരതമ്യപ്പെടുത്തിയും വിശകലനം ചെയ്തും, 'ജീവന്റെ പുസ്തക'ത്തെ 'അറിവിന്റെ പുസ്തകം'  കൂടിയാക്കുമ്പോഴേ, ജിനോം രഹസ്യങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനാകൂ. ശ്രമകരമായ  പര്യവേക്ഷണങ്ങള്‍ അര്‍ഹിക്കുന്ന, അതിസങ്കീര്‍ണമായ ജനിതകഭൂമിക തുറന്നു  കിട്ടിയിരിക്കുകയാണ്. കുറെയേറെ ജീനുകളെയും ജനിതക തകരാറുകളെയും തിരിച്ചറിയാന്‍  ഇതിനകം കഴിഞ്ഞു എന്നത് വാസ്തവം തന്നെ. പക്ഷെ, അത് തുടക്കമേ  ആയിട്ടുള്ളു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;നാഴികക്കല്ല്&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;എഴുപതുകളില്‍ ശക്തി പ്രാപിച്ച  ജൈവസാങ്കേതികവിദ്യയുടെ നാള്‍വഴിയില്‍ ഒരു നാഴികക്കല്ലായാണ് ജിനോം കണ്ടെത്തല്‍  വിലയിരുത്തപ്പെടുന്നത്. ചികിത്സാരംഗത്ത് ചില സുപ്രധാന മാറ്റങ്ങള്‍ക്ക് ജൈവസാങ്കേതിക  വിദ്യ നിമിത്തമായിട്ടുണ്ട്. എന്നാല്‍, വരുംവര്‍ഷങ്ങളില്‍ ചികിത്സാരീതികളും ആരോഗ്യ  പരിരക്ഷയും ഒരു പൊളിച്ചെഴുത്തുതന്നെ നടക്കാന്‍ ജിനോം വിവരങ്ങള്‍ കാരണമാകും. ഇതുവരെ  450 ഔഷധലക്ഷ്യങ്ങള്‍ മാത്രമേ, വൈദ്യശാസ്ത്രത്തിന് ജൈവസാങ്കേതികവിദ്യ  സമ്മാനിച്ചിട്ടുള്ളു. എന്നാല്‍, 'ജിനോം മാപ്പി'ന്റെ കണ്ടെത്തല്‍ കൊണ്ടുമാത്രം  5000-ഓളം ഔഷധലക്ഷ്യങ്ങള്‍ വൈദ്യശാസ്ത്രത്തിനു ലഭിക്കുമെന്നു പറയുമ്പോള്‍, പുതിയ  കണ്ടെത്തല്‍ മുന്നോട്ടു വെക്കുന്ന സാധ്യതകളുടെ വ്യാപ്തി ഊഹിക്കാനാവും.&lt;br /&gt;&lt;br /&gt;ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപപ്പെടുത്തിയ ചികിത്സാവിധികള്‍ക്ക്,  ആഗോള ഔഷധവിപണിയില്‍ ഇപ്പോഴുള്ള പങ്ക് ഏഴു ശതമാനമാണ്.(1980-കളുടെ അവസാനം ഇത് 0.5  ശതമാനം മാത്രമായിരുന്നു). എന്നാല്‍ അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളില്‍ സ്ഥിതി പാടെ  മാറും. കൂടുതല്‍ ജീനുകള്‍ തിരിച്ചറിയപ്പെടും. രോഗിയുടെ മാത്രമല്ല, രോഗകാരിയായ  സൂക്ഷ്മാണുവിന്റെ ജിനോമനുസരിച്ചും ഔഷധങ്ങള്‍ രൂപപ്പെടും. 2009-ഓടെ  ഡി.എന്‍.എ.അടിസ്ഥാനമായുള്ള ഉത്പന്നങ്ങളുടെ ആഗോള വിപണനം 4900 കോടി ഡോളര്‍ (ഏതാണ്ട്  2.15 ലക്ഷം കോടി രൂപ) കവിയുമെന്നാണ് കണക്കുകൂട്ടല്‍.&lt;br /&gt;&lt;br /&gt;മാത്രമല്ല,  ജനിതകവിവരങ്ങളുടെ അസാധാരണമമായ ബാഹുല്യം നിമിത്തം, അത് ഫലപ്രദമായി കൈകാര്യം  ചെയ്യാന്‍ വേണ്ടി, വിവരസാങ്കേതികവിദ്യയില്‍ 'ബയോ ഇന്‍ഫര്‍മാറ്റിക്‌സ്' എന്നൊരു  പ്രത്യേക ശാഖ തന്നെ കരുത്താര്‍ജിക്കും. ഒരോ പ്രത്യേക രോഗത്തെയും (കുറഞ്ഞപക്ഷം  പാരമ്പര്യ രോഗങ്ങളെയെങ്കിലും) തന്മാത്രാതലത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന  കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിലവില്‍ വരും. ഇത്തരം പ്രോഗ്രാമുകള്‍  നിര്‍മിക്കുന്ന സോഫ്ട്‌വേര്‍ കമ്പനികളും രംഗത്തെത്തും. ഡോക്ടറെ കാണാന്‍ പോകുന്ന  ഒരാള്‍, തന്റെ ജനിതക വിവരങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ഡി.എന്‍.എ.ചിപ്പുകള്‍  (ജീന്‍ചിപ്പുകള്‍) കൈയില്‍ കരുതേണ്ടി വരും; ക്രെഡിറ്റ് കാര്‍ഡ് കൊണ്ടുനടക്കും പോലെ.  'ഡോക്ടര്‍' എന്നതു തന്നെ ഒരുസംഘം കമ്പ്യൂട്ടര്‍ വിദഗ്ധരുടെ പാനലായി മാറാനുള്ള  സാധ്യതയുമുണ്ട്.&lt;br /&gt;&lt;br /&gt;ശാസ്ത്രം അതിന്റെ പടവാള്‍കൊണ്ട് അരിഞ്ഞു വീഴ്ത്തിയ നിരവധി  രോഗങ്ങല്‍ ചരിത്രത്തിലുണ്ട്. പ്ലേഗ്, കോളറ, വസൂരി ഇവയൊക്കെ അതില്‍പ്പെടുന്നു.  വരുംവര്‍ഷങ്ങളില്‍ ഈ പട്ടികയില്‍ മറ്റനേകം രോഗങ്ങളും സ്ഥാനംപിടിക്കും.  പാരമ്പര്യമായുണ്ടാകുന്ന സ്മൃതിനാശരോഗം (അല്‍ഷൈമേഴ്‌സ് രോഗം), പാര്‍ക്കിന്‍സണ്‍സ്  രോഗം, ഹൃദ്രോഗം, കഷണ്ടി, പൊണ്ണത്തടി, ആസ്ത്മ, സോറിയാസിസ്, പ്രമേഹം, ബധിരത,  ചുഴലിദീനം, ചെന്നിക്കുത്ത് ഇവയൊക്കെ ഇങ്ങനെ കീഴ്‌പ്പെടുത്തപ്പെടുന്ന രോഗങ്ങളില്‍  പെടും.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;ജീനിലെ അക്ഷരത്തെറ്റുകള്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ജീനുകള്‍ക്കധാരമായ ഡി.എന്‍.എ.  ശ്രേണീഭഗത്തെ ഏതെങ്കിലും ഒരക്ഷരത്തെറ്റു മതി, മാരകമായ ഒരു രോഗത്തിന് വിത്തു  പാകാന്‍. പാരമ്പര്യരോഗങ്ങളുടെ കാര്യത്തില്‍, തലമുറയില്‍ നിന്ന് തലമുറയിലേക്ക്  ഇത്തരം അക്ഷരത്തെറ്റുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. കിഴക്കന്‍ ആഫ്രിക്കയിലെ  ആദിമനിവാസികളുടെ വംശക്കാരില്‍ കാണപ്പെടുന്ന 'സിക്കിള്‍സെല്‍ അനീമിയ'യുടെ കാര്യം  തന്നെ പരിഗണിക്കുക. (കേരളത്തിലെ ചില ആദിവാസി വിഭാഗങ്ങള്‍ക്കും ഈ രോഗം  ബാധിക്കാറുണ്ട്). ചുവപ്പു രക്തകോശങ്ങളില്‍ ഹീമോഗ്ലോബിന്‍ പ്രോട്ടീന്‍  നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ജീനിലെ ഒരു രാസഉപയൂണിറ്റിന് സ്ഥാനഭ്രംശം  സംഭവിച്ചതാണ് ഈ രോഗത്തിന് കാരണം. ക്രോമസോം 11-ലാണ് ഈ ജീനിന്റെ സ്ഥാനം.  (യഥാര്‍ത്ഥത്തില്‍, കിഴക്കന്‍ ആഫ്രിക്കയിലെ പ്രാചീന ജനവിഭാഗങ്ങളെ മലമ്പനിയില്‍  നിന്ന് രക്ഷിക്കാന്‍ പ്രകൃതി മനപ്പൂര്‍വം വരുത്തിയ അക്ഷരത്തെറ്റാണിത്!).&lt;br /&gt;&lt;br /&gt;അമേരിക്കയില്‍ കാക്കാസിയന്‍ വംശക്കാര്‍ക്കിടയില്‍ കുട്ടികളെ ബാധിക്കുന്ന  'സിസ്റ്റിക്ക് ഫൈബ്രോസിസ്' എന്ന മരകരോഗത്തിനും ഇത്തരം ഒറ്റയാന്‍ തകരാറാണ് കാരണം.  ക്രോമസോം ഏഴിലെ ഒരു ജീനിലാണ് തകരാറ്. മൂവായിരത്തിലേറെ പാരമ്പര്യ  ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ജനിതകതലത്തിലെ ഇത്തരം ഒറ്റയാന്‍ അക്ഷരപ്പിശകുകള്‍  കാരണമാകുന്നു എന്നാണ് കണക്ക്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/S2UGC50uMiI/AAAAAAAADMo/TLeMsT6fSmQ/s1600-h/pic2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 218px;" src="http://1.bp.blogspot.com/_B25RyGfIAVE/S2UGC50uMiI/AAAAAAAADMo/TLeMsT6fSmQ/s400/pic2.jpg" border="0" alt="" id="BLOGGER_PHOTO_ID_5432755172443828770" /&gt;&lt;/a&gt;തകരാര്‍ വന്ന ജീന്‍ മാറ്റിവെച്ച്, 'ജീന്‍  തെറാപ്പി' വഴി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടക്കുന്ന ഗവേഷണശ്രമങ്ങള്‍ ചില  പ്രാഥമിക വിജയങ്ങളേ നല്‍കിയിട്ടുള്ളു. 1980-ലാണ് ജീന്‍ തെറാപ്പി ആദ്യമായി  രംഗത്തെത്തിയത്. 'സിവിയര്‍ കംബൈന്‍ഡ് ഇമ്മ്യൂണോഡിഫിഷ്യന്‍സി' (എസ്.സി.ഐ.ഡി) എന്ന  മാരകമായ ജനിതകത്തകരാര്‍ ബാധിച്ച കുട്ടികളെ ചികിത്സിച്ചു ഭേദമാക്കുന്നതില്‍, ഫ്രഞ്ച്  ഗവേഷകര്‍ അടുത്തയിടെ നേടിയ മുന്നേറ്റം, ഈ രംഗത്തെ ഒരു വിജയഗാഥയായി  പരിഗണിക്കപ്പെടുന്നു. എന്നാല്‍, അമേരിക്കയില്‍ 'ജീന്‍ തെറാപ്പി'ക്കു വിധേയനായ രോഗി  മരിക്കാനിടയായ സംഭവം വന്‍ തിരിച്ചടിയാവുകയും ചെയ്തു. അതിസങ്കീര്‍ണമായ ജീനുകള്‍  മാറ്റി സ്ഥാപിക്കാനാവശ്യമായ സാങ്കേതികജ്ഞാനം, ഗവേഷകര്‍ക്ക് ഇനിയും കൈവന്നിട്ടില്ല  എന്നതാണ് പ്രശ്‌നം. നിരുപദ്രവകാരികളായ ചില വൈറസുകളെ 'ജീന്‍വാഹി'കളായുപയോഗിച്ചാണ്  ഇപ്പോള്‍ ജീന്‍ തെറാപ്പി നടത്തുന്നത്.&lt;br /&gt;&lt;br /&gt;ഒറ്റയാന്‍ ജീന്‍ തകരാറുകള്‍ കൊണ്ടുള്ള  രോഗങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍, ഒന്നിലധികം ജീനുകള്‍ ഉള്‍പ്പെട്ടതും  പാരിസ്ഥിതികഘടകങ്ങളുടെ പ്രേരണയാല്‍ ആളിക്കത്തുന്നതുമായ, ആരോഗ്യപ്രശ്‌നങ്ങളുടെ  പരിഹാരം എത്ര ബുദ്ധിമുട്ടുള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ക്രോമസോം 19,  എക്‌സ്-ക്രോമസോം എന്നിവയിലെ തകരാറാണ് ചെന്നിക്കുത്തിന് കാരണമാകുന്നതെന്ന്  കണ്ടെത്തിയിട്ടുണ്ട്. വൈകിയുണ്ടാകുന്ന ഒരിനം പ്രമേഹത്തിന്റെ കാര്യത്തില്‍ ക്രോമസോം  രണ്ടും പന്ത്രണ്ടുമാണ് പ്രതികള്‍.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;പ്രോട്ടീനുകളുടെ വിശകലനം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ജീന്‍  തകരാറുകളുടെ ഫലമായുണ്ടാകുന്ന രോഗങ്ങളെപ്പറ്റി ഇതുവരെ ചില പ്രാഥമിക ധാരണകളേ  ലഭിച്ചിട്ടുള്ളു. കോശങ്ങള്‍ പുറപ്പെടുവിക്കുന്ന ആര്‍.എന്‍.എ.സന്ദേശവാഹികളെ വിശകലനം  ചെയ്ത്, ജീന്‍ തകരാറുകള്‍ മനസിലാക്കാനാണ് ഗവേഷകര്‍ ശ്രമിച്ചിരുന്നത്. ('സെലേറ'യുടെ  മേധാവി ക്രെയ്ഗ് വെന്ററാണ് ഈ മാര്‍ഗത്തിന്റെ ഉപജ്ഞേതാവ്). എന്നാല്‍, ഡി.എന്‍.എ.യും  ആര്‍.എന്‍.എയും വിട്ട്, അവയുത്പാദിപ്പിക്കുന്ന പ്രോട്ടീനുകളുടെ ഘടന തന്നെ നേരിട്ട്  വിശകലനം ചെയ്ത് ജീന്‍ തകരാറുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍.  പക്ഷേ അതിനു വേണ്ട സാങ്കേതികവിദ്യ രൂപപ്പെട്ടിട്ടില്ല. ഇത്തരമൊന്നിന്റെ  വികസനത്തിനായി നൂറു കോടി ഡോളറാണ് (4400 കോടിരൂപ) 'സെലേറ' കമ്പനി മുതല്‍  മുടക്കിയിട്ടുള്ളത്. 'സെലേറ'യുടെ സഹോദര സ്ഥാപനമായ 'പി.ഇ.ബയോ സിസ്റ്റംസി'ലെ ഗവേഷകര്‍  ഒരു പ്രോട്ടീന്‍ വിശകലന ഉപകരണത്തിന്റെ പണിപ്പുരയിലാണ്.&lt;br /&gt;&lt;br /&gt;പ്രായോഗികതലത്തില്‍  ജിനോം വിവരങ്ങള്‍ മൂലം ഉടന്‍ പൊളിച്ചെഴുത്തു നടക്കാന്‍ പോകുന്ന രണ്ടു വൈദ്യശാസ്ത്ര  മേഖലകള്‍ ഇവയാണ്-രോഗനിര്‍ണയരംഗവും പുതിയ ഔഷധങ്ങളുടെ നിര്‍മാണവും. ജിനോം വിവരങ്ങളുടെ  അടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നടന്നു വരുന്ന ഗവേഷണങ്ങള്‍, ഈ രണ്ടു  മേഖലയിലും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വ്യക്തമായ ചില സൂചനകള്‍  നല്‍കുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;രോഗനിര്‍ണയം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ജിനോം വിവരങ്ങള്‍കൊണ്ട് മനുഷ്യന് ആദ്യം  പ്രയോജനം ലഭിക്കുക രോഗനിര്‍ണയരംഗത്താവും. പല രോഗങ്ങളും ശരീരത്തെ ബാധിക്കുന്നതിന്  മുമ്പ്, ജനിതകതലത്തില്‍ (തന്മാത്രാതലത്തില്‍) തന്നെ അതിന്റെ സൂചനകള്‍  കണ്ടെത്താനാകും. ഈ സാധ്യത വിപണനം ചെയ്യാന്‍ ഇതിനകം ചില കമ്പനികള്‍ ശ്രമം  തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ ഉട്ടായിലെ സാള്‍ട്ട്‌ലേക്ക് സിറ്റിയില്‍  പ്രവര്‍ത്തിക്കുന്ന 'മിരിയാഡ് ജനറ്റിക്‌സ്' എന്ന കമ്പനി മൂന്നു രോഗനിര്‍ണയ  ടെസ്റ്റുകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. BRCA1, BRCA2, AGT എന്നീ ജീനുകളുടെ  തകരാറുകള്‍ കണ്ടെത്താനുള്ള ടെസ്റ്റുകളാണിവ. ഇതില്‍ ആദ്യത്തെ രണ്ടു  ജീനുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ സ്തനാര്‍ബുദത്തിന്റെ പ്രാഥമിക സൂചനകളാണ്,  AGT-യിലെ തകരാര്‍ ഹൃദ്രോഗത്തിന്റെയും.&lt;br /&gt;&lt;br /&gt;ഇനിയും ഫലപ്രദമായ ചികിത്സ  ലഭ്യമായിട്ടില്ലാത്ത ആരോഗ്യപ്രശ്‌നങ്ങളാണ് സ്തനാര്‍ബുദവും ഹൃദ്രോഗവും. ജീനുകളിലെ  ചെറിയൊരു അക്ഷരപിശക് രോഗമായി പരിണമിച്ചുകൊള്ളണമെന്നില്ല. പാരിസ്ഥിതികവും  അല്ലാത്തതുമായ നിരവധി ഘടകങ്ങള്‍ (പുകവലി, പരിസരമലിനീകരണം, ശരിയല്ലാത്ത ഭക്ഷണക്രമം,  വ്യായാമമില്ലായ്മ) പ്രതികൂലമാകുമ്പോഴാണ്, ജീന്‍ തകരാറുകള്‍ പലപ്പോഴും രോഗമായി  പരിണമിക്കുക. എന്നാല്‍, ഇതുസംബന്ധിച്ച പ്രാഥമിക സൂചനകള്‍ കണ്ടെത്താനാകും  എന്നുവന്നാല്‍, രോഗികളെ മാത്രമല്ല, രോഗം വരാന്‍ സാധ്യതയുള്ളവരെയും ചികിത്സിക്കുന്ന  രീതി നിലവില്‍ വരും.&lt;br /&gt;&lt;br /&gt;apoE എന്ന ജിനിലെ തകരാര്‍ കണ്ടെത്താനുള്ളതാണ്  ലഭ്യമായിട്ടുള്ള മറ്റൊരു ടെസ്റ്റ്. ഈ ജീനിന്റെ നിര്‍ദ്ദേശ പ്രകാരമുണ്ടാകുന്ന  പ്രോട്ടീനാണ്, കൊളസ്‌ട്രോളിനെ രക്തത്തില്‍ കലരാന്‍ സഹായിക്കുന്നത്. എന്നാല്‍, ഈ  ജീനിനുണ്ടാകുന്ന തകരാര്‍ സ്മൃതിനാശ രോഗത്തിന്റെ പ്രാഥമിക സൂചനയാണ്. (ഇതിന്റെ കാരണം  ഇനിയും അറിവായിട്ടില്ല). സ്മൃതിനാശരോഗം ചെറുക്കാനൊരു മരുന്ന കണ്ടെത്താനായി, പൊരിഞ്ഞ  മത്സരമാണ് ഇപ്പോള്‍ ഗവേഷകലോകത്ത് നടക്കുന്നത്. ജനിതകതലത്തില്‍ തന്നെ രോഗസൂചന  ലഭ്യമാകുന്ന സ്ഥിതിയുണ്ടായാല്‍, ഈ ഗവേഷണങ്ങളുടെ ഗതിതന്നെ വ്യത്യസ്തമാകും.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;ജീന്‍ ചിപ്പുകള്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;രോഗം തെറ്റുകൂടാതെ തിരിച്ചറിയാനും,  അണുബാധയാണെങ്കില്‍, എതു രോഗാണുവാണ് ബാധിച്ചിട്ടുള്ളതെന്ന് കൃത്യമായി കണ്ടെത്താനും  സഹായിക്കുന്ന 'ജീന്‍ ചിപ്പുകള്‍' (ഡി.എന്‍.എ.ചിപ്പുകള്‍) നിര്‍മിക്കുന്നതിനുള്ള  ശ്രമങ്ങളും ഇപ്പോള്‍ സജീവമാണ്. കാലിഫോര്‍ണിയായിലെ 'അഫിമെട്രിക്‌സ്' പോലുള്ള  കമ്പനികള്‍ ചിലയിനം ജീന്‍ ചിപ്പുകള്‍ ഇതിനകം വിപണിയിലെത്തിച്ചു കഴിഞ്ഞു.  രക്താര്‍ബുദത്തിന്റെ രണ്ടു വകഭേദങ്ങളെ കൃത്യമായി പ്രവചിക്കാന്‍ സഹായിക്കുന്ന ജീന്‍  ചിപ്പ് വികസിപ്പിക്കുന്നതില്‍, വൈറ്റ്‌ഹെഡ് ഇന്‍സ്റ്റിട്ട്യൂട്ടിലെ രണ്ടു ഗവേഷകര്‍  കഴിഞ്ഞ വര്‍ഷം വിജയിക്കുകയുണ്ടായി. ഇതിന്റെ ചുവടു പിടിച്ച് പ്രോസ്‌റ്റേറ്റ്  കാന്‍സറിന്റെ വകഭേദങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ജീന്‍ ചിപ്പുകളുടെ  പണിപ്പുരയിലാണ് 'മില്ലെനിം ഫാര്‍മസ്യൂട്ടിക്കല്‍സ്' എന്ന കമ്പനി.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;ഔഷധ  സാധ്യതകള്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ജനിതകവും അല്ലാത്തതുമായ നിരവധി രോഗങ്ങള്‍ക്കും  ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഫലപ്രദമായ പുതിയ ഔഷധങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന  വിവരങ്ങളുടെ ഒരു അക്ഷയഖനിയാണ് ജിനോം സംഗ്രഹം. ഈ സാധ്യത മുന്‍കൂട്ടിക്കണ്ട് പല  വന്‍കിട കമ്പനികളും തങ്ങളുടെ ഔഷധഗവേഷണ ശ്രമങ്ങള്‍ തന്നെ, ജനിതകശാസ്ത്രത്തിന്റെ  രീതിക്കനുസരിച്ച് ചിട്ടപ്പെടുത്തിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;പൊണ്ണത്തടി കുറയ്ക്കാന്‍  സഹായിക്കുന്ന ഔഷധങ്ങള്‍ രൂപപ്പെടുത്താന്‍, 'മില്ലെനിം' കമ്പനി നടത്തുന്ന ശ്രമങ്ങള്‍  തന്നെയെടുക്കാം. പൊണ്ണത്തടി ഒരു രോഗമായി പലരും കരുതുന്നില്ലായിരിക്കാം. എന്നാല്‍  കഠിനമായ വ്യായാമമുറകളോ ഭക്ഷണക്രമീകരണമോ കൂടാതെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധം  ലഭിക്കുമെന്നു വന്നാല്‍ അത് തീര്‍ച്ചയായും ഒരു പ്രലോഭനം തന്നെയായിരിക്കും. കൂടുതല്‍  തിന്നാന്‍ പ്രേരിപ്പിക്കുന്ന, അല്ലെങ്കില്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പ്  അടിഞ്ഞുകൂടാന്‍ പ്രേരണ നല്‍കുന്ന പ്രോട്ടീനുകളെ വരുതിയിലാക്കാമെന്നും, തടി  കുറയ്ക്കാന്‍ പാകത്തില്‍ അവയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നുമുള്ള  പ്രതീക്ഷയിലാണ് 'മില്ലെനിം' കമ്പനി.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;ചികിത്സ  വ്യക്തപരമാകും&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ചിലര്‍ക്കു ഗുണം ചെയ്യുന്ന ഔഷധങ്ങള്‍ മറ്റു ചിലര്‍ക്ക്  ഫലപ്രദമാകാതെ വരുന്നതെന്തുകൊണ്ടെന്നു കൃത്യമായി മനസിലാക്കാനും ജനിതകവിവരങ്ങള്‍  ഗവേഷകരെ സഹായിക്കും. ഒരേ രോഗം തന്നെ പല കാരണങ്ങളാല്‍ ഉണ്ടാകാം. ഏതെങ്കിലുമൊരു ജീന്‍  തകരാറുകൊണ്ട് ഒരാള്‍ക്കുണ്ടാകുന്ന രോഗം, വ്യത്യസ്തമായ കാരണം കൊണ്ടാകാം മറ്റൊരാളെ  പിടികൂടുക. ഒരാള്‍ക്ക് ഫലം ചെയ്യുന്ന മരുന്ന് മറ്റൊരാളില്‍ ഫലിക്കാതെ വരുന്നതിന്  ഇതാകാം കാരണം. യഥാര്‍ത്ഥ കാരണം തിരിച്ചറിയപ്പെടുമ്പോള്‍, ഒരേ രോഗത്തിനു തന്നെ  പലര്‍ക്കും നിര്‍ദ്ദേശിക്കപ്പെടുക വ്യത്യസ്ത ഔഷധങ്ങളായിരിക്കും.&lt;br /&gt;&lt;br /&gt;സ്മൃതിനാശരോഗത്തിന്റെ കാര്യം തന്നെ പരിഗണിക്കുക. 'പ്രസെനല്ലിന്‍'  (Presenillin) എന്ന പ്രോട്ടീന് കാരണമായ ജീനില്‍ തകരാറുണ്ടായാല്‍ രോഗം വരാം.  അതേസമയം, 'apoE' എന്ന ജീനിന്റെ കുഴപ്പം കൊണ്ടും രോഗം ഉണ്ടാകാം. രണ്ടു  തരത്തിലായാലും, രോഗലക്ഷണങ്ങള്‍ ഏതാണ്ട് തുല്യമായിരിക്കും. രോഗലക്ഷണങ്ങള്‍  ഒന്നാണെന്നു കണ്ടതിനാല്‍ ഒരേ ഔഷധം തന്നെ നല്‍കിയാല്‍ ഗുണം ചെയ്‌തെന്നു വരില്ല.  ഇത്തരം സന്ദര്‍ഭങ്ങളിലാണ് 'ജീന്‍ ചിപ്പുകള്‍' സഹായത്തിനെത്തുക. ചികിത്സ തികച്ചും  വ്യക്തിപരമായി മാറുന്ന കാലമാണ് വരുന്നതെന്നു സാരം.&lt;br /&gt;&lt;br /&gt;ഒരു ഔഷധം ശരീരത്തിലെ  യഥാര്‍ഥ ലക്ഷ്യത്തെ കൂടാതെ, മറ്റു തന്മാത്രകളുമായി ഇടപെടുന്നതാണ്  പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുന്നത്. ജനിതക വിവരങ്ങളുടെ സഹായത്തോടെ ഫലപ്രദമായ  'സ്‌ക്രീനിങ്' നിലവില്‍ വരുന്നതോടെ, പാര്‍ശ്വഫലങ്ങള്‍ പാടെ ഒഴിവാക്കാനാകുമെന്നാണ്  ഗവേഷകരുടെ പ്രതീക്ഷ.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;തെറാപ്യൂട്ടിക്  പ്രോട്ടീനുകള്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;'തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍' എന്നൊരു ഔഷധശാഖ തന്നെ  കരുത്താര്‍ജിക്കാന്‍ ജിനോം രഹസ്യങ്ങളുടെ വെളിപ്പെടല്‍ വഴിതെളിക്കും. യഥാര്‍ഥത്തില്‍  'തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍' പുതിയ ഔഷധങ്ങളല്ല. പ്രമേഹ  ചികിത്സയ്ക്കുപയോഗിക്കുന്ന 'ഇന്‍സുലിന്‍', ചിലയിനം അനീമിയക്കെതിരെ  ഉപയോഗിക്കപ്പെടുന്ന 'എറിത്രോപൊയെറ്റിന്‍' ഇവയൊക്കെ ഈ ഗണത്തില്‍ പെടുന്ന  ഔഷധങ്ങളാണ്. പക്ഷേ, ഇത്തരം അരഡസന്‍ ഔഷധങ്ങളേ ഇപ്പോള്‍  നിലവിലുള്ളു.&lt;br /&gt;&lt;br /&gt;വരുംവര്‍ഷങ്ങളില്‍ നിരവധി 'തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍'  പുതിയതായി രംഗത്തെത്താന്‍ ജിനോം മാപ്പ് കാരണമാകും. അമേരിക്കയില്‍ റോക്ക്‌വില്ലയിലെ  'ഹ്യുമന്‍ ജിനോം സയന്‍സ്' (HGS) എന്ന കമ്പനിയിലെ ഗവേഷകര്‍ ഒരുകൂട്ടം പുതിയ  തെറാപ്യൂട്ടിക് പ്രോട്ടീനുകളുടെ പണിപ്പുരയിലാണ്. നിര്‍മാണഘട്ടത്തിലുള്ള ഒരെണ്ണം  KGF2 എന്ന പ്രോട്ടീന്‍ ആധാരമാക്കിയുള്ളതാണ്. ത്വക്കിന്റെ വളര്‍ച്ച  പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീനാണിത്. പ്രമേഹം പോലുള്ള രോഗം  ബാധിച്ചവര്‍ക്കുണ്ടാകുന്ന മാരകമായ അള്‍സറുകള്‍ ഭേദമാക്കാന്‍ ഈ പ്രോട്ടീനുകള്‍  സഹായിക്കുമോ എന്നതാണ് പഠനവിഷയം.&lt;br /&gt;&lt;br /&gt;രക്തകോശങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍  സഹായിക്കുന്ന MPIF ആണ് എച്ച്.ജി.എസിന്റെ പരീക്ഷണശാലയിലുള്ള മറ്റൊരു പ്രോട്ടീന്‍.  അര്‍ബുധബാധ മൂലം കോശങ്ങള്‍ അമിതമായി പെരുകുന്നത് ഈ പ്രോട്ടീന്‍ ഉപയോഗിച്ചു  നിയന്ത്രിക്കാനാണ് ഗവേഷകരുടെ ശ്രമം. രക്തധമനികളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന  VEGF എന്ന പ്രോട്ടീന്റെ സഹായത്തോടെ, കൊഴുപ്പ് അടിഞ്ഞുകൂടി തടസ്സമുണ്ടായ  ധമനികളില്‍, ബൈപാസ് ആയി പുതിയ ധമനികള്‍ വളര്‍ത്തിയെടുക്കാനാകുമോ എന്നതാണ്  പഠനവിധേയമായിക്കൊണ്ടിരിക്കുന്ന മറ്റൊരു കാര്യം.&lt;br /&gt;&lt;br /&gt;ഈ ശ്രമങ്ങള്‍ വിജയിച്ചാല്‍,  തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍ ഔഷധരംഗം കൈയടക്കുമെന്ന് എച്ച്.ജി.എസ്. മേധാവി ജില്‍  ഹേസല്‍ടിന്‍ പറയുന്നു. ഇത്തരം ഔഷധങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാകില്ല. ഒന്നിലധികം  മരുന്നുകള്‍ ഒരേസമയം കഴിക്കേണ്ടി വരുമ്പോള്‍, അവ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടന്ന്  പാര്‍ശ്വഫലങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ പരമ്പരാഗത ഔഷധങ്ങളെ അപേക്ഷിച്ച് ഇങ്ങനെ  പ്രതിപ്രവര്‍ത്തിക്കാനുള്ള സാധ്യത, തെറാപ്യൂട്ടിക് പ്രോട്ടീനുകള്‍  ഉപയോഗിക്കുമ്പോള്‍ വിരളമാണെന്ന് ബില്‍ ഹേസല്‍ടിന്‍  പറയുന്നു.&lt;br /&gt;&lt;br /&gt;ചുരുക്കത്തില്‍, ജിനോം വിവരങ്ങള്‍ കൂടുതലായി ചുരുള്‍ നിവരുന്നതോടെ  സാധ്യതകളുടെ അപാരതയിലേക്കാണ് ചികിത്സാരംഗം കൂപ്പുകുത്താന്‍ പോകുന്നതെന്നു പറയാം.  കാര്യങ്ങളൊരിക്കലും ഇനി പഴയപടിയാകില്ല എന്നു സാരം.&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;- മാതൃഭൂമി ആരോഗ്യമാസിക,  സപ്തംബര്‍ 2000&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: medium;"&gt;കാണുക&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span class="Apple-style-span" style="font-style: normal; "&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;a href="http://japages.blogspot.com/2010/06/5.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ജിനോം കീഴടങ്ങി, ഇനി  പ്രോട്ടിയോം&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="font-style: normal; "&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;a href="http://japages.blogspot.com/2010/03/4.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ജീവന്റെ പുസ്തകം  വായിച്ചു  തുടങ്ങുമ്പോള്‍&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="font-style: normal; "&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;a href="http://japages.blogspot.com/2010/02/3.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ജീന്‍വേട്ടയുടെ  മറുവശം&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="font-style: normal; "&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;a href="http://japages.blogspot.com/2010/01/1.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;സൃഷ്ടിയുടെ എട്ടാം  ദിനം&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="font-style: normal; "&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;a href="http://japages.blogspot.com/2010/01/blog-post.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഡി.എന്‍.എ.ഘടനയുടെ  അരനൂറ്റാണ്ട്&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-376845326092942330?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/376845326092942330/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=376845326092942330' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/376845326092942330'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/376845326092942330'/><link rel='alternate' type='text/html' href='http://japages.blogspot.com/2010/01/2.html' title='മാനവജിനോം - 2 : സാധ്യതകളുടെ നവലോകം'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_B25RyGfIAVE/S2UF3llGivI/AAAAAAAADMg/znOgcegYcLI/s72-c/pic1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-5154552609461518804</id><published>2010-01-20T17:03:00.004+05:30</published><updated>2010-06-23T20:42:38.834+05:30</updated><category scheme='http://www.blogger.com/atom/ns#' term='മാനവജിനോം പദ്ധതി'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><title type='text'>മാനവജിനോം -1 : സൃഷ്ടിയുടെ എട്ടാംദിനം</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;i&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#336666;"&gt;ജീവന്റെ രചനയ്ക്ക് ദൈവമുപയോഗിച്ച ഭാഷ മനുഷ്യന്  കരഗതമായിരിക്കുന്നു. ഡി.എന്‍.എ.യുടെ സങ്കീര്‍ണമായ ചുരുളുകള്‍ നിവര്‍ത്തി മനുഷ്യന്‍  വായിച്ചെടുത്ത പുതിയ ഭാഷയുടെ ബലത്തിലാണ് ജീവശാസ്ത്രവും വൈദ്യശാസ്ത്രവും ഇനി  മുന്നോട്ട് ചരിക്കുക - സമ്പൂര്‍ണ ജനിതക മാപ്പ് തയ്യാറാക്കാന്‍ ശാസ്ത്രലോകം നടത്തിയ  വര്‍ഷങ്ങള്‍ നീണ്ട തപസ്യയെക്കുറിച്ചാണ് ഈ ലേഖനം&lt;/span&gt;&lt;/b&gt;&lt;/i&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/S1butEUqZ7I/AAAAAAAADH4/gQ1jmu1as44/s1600-h/Pic.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 231px;" src="http://3.bp.blogspot.com/_B25RyGfIAVE/S1butEUqZ7I/AAAAAAAADH4/gQ1jmu1as44/s400/Pic.jpg" border="0" alt="" id="BLOGGER_PHOTO_ID_5428788858863642546" /&gt;&lt;/a&gt;എഴുപതുകളിലാണ് -  മോളിക്യുലാര്‍ ബയോളജിയുടെ ബാല്യകാലത്തെപ്പറ്റി ഹൊരാസ് ഫ്രീലാന്‍ഡ് ജഡ്‌സന്‍ ഒരു  പുസ്തകം രചിച്ചു. ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ഡി.എന്‍.എ. മാതൃകയുടെ  പ്രാഥമിക സാധ്യതകളുമായി മുന്നേറിക്കൊണ്ടിരുന്ന കാലഘട്ടത്തെപ്പറ്റിയുള്ള ആ  ഗ്രന്ഥത്തിന്റെ പേര് ഇതായിരുന്നു: 'ദി എയ്ത് ഡേ ഓഫ് ക്രിയേഷന്‍'-സൃഷ്ടിയുടെ  എട്ടാംദിനം.&lt;br /&gt;&lt;br /&gt;എന്നാല്‍, സൃഷ്ടിയുടെ ആ പുതുദിനത്തിലേക്ക് മനുഷ്യന്‍ ശരിക്കും  ചുവടുവെച്ചത് 2000 ജൂണ്‍ 26-നായിരുന്നു. മനുഷ്യജീവിയുടെ സമ്പൂര്‍ണ ജനിതകമാപ്പ്  തയ്യാറായ വിവരം പ്രഖ്യാപിക്കപ്പെട്ടത് അന്നാണ്. മനുഷ്യന്റെ  ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആധാരമായ രാസസംജ്ഞകള്‍ കോഡു  ചെയ്യപ്പെട്ടിരിക്കുന്ന ഡി.എന്‍.എ. ഇനിയൊരു രഹസ്യമല്ലെന്നായിരുന്നു ആ  പ്രഖ്യാപനത്തിന്റെ കാതല്‍.&lt;br /&gt;&lt;br /&gt;18 രാജ്യങ്ങളില്‍നിന്നുള്ള പ്രഗത്ഭരായ  ആയിരത്തിലേറെ ഗവേഷകര്‍ പത്തുവര്‍ഷം നടത്തിയ ശ്രമകരമായ കൂട്ടായ്മയുടെ ഫലമായിരുന്നു ആ  പ്രഖ്യാപനം. 'ഹ്യുമന്‍ ജിനോം പ്രോജക്ട്' എന്ന ബഹുരാഷ്ട്ര സംരംഭമാണ് ഡി.എന്‍.എ.യുടെ  സങ്കീര്‍ണ ചുരുളുകള്‍ നിവര്‍ത്തി, ജീവന്റെ രഹസ്യം കുറിച്ചിട്ടിരിക്കുന്ന ആ  മഹാഗ്രന്ഥത്തെ വായനക്ക് പാകമാക്കിയത്. അമേരിക്കയിലെ 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്  ഹെല്‍ത്തി'ന്റെ നേതൃത്വത്തില്‍ 1990-ല്‍ ആരംഭിച്ച 'ജിനോം പ്രോജക്ടി'നൊപ്പം,  1998-ല്‍ മാത്രം ഈ മേഖലയിലേക്കു കടന്നുവന്ന 'സെലേറ ജിനോമിക്‌സ്' എന്ന  സ്വകാര്യസ്ഥാപനവും ഡി.എന്‍.എ. സാരം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;മനുഷ്യന്‍  സംസാരിക്കുന്ന നാലായിരത്തിലേറെ ഭാഷകളില്‍നിന്ന് വ്യത്യസ്തമായി പുതിയൊരു ഭാഷ  ശാസ്ത്രത്തിന്റെ സരണിയിലേക്ക് കടന്നുവരികയായിരുന്നു. 'ജീവന്റെ രചനയ്ക്ക്  ദൈവമുപയോഗിച്ച ഭാഷയാണ് മനുഷ്യന് കരഗതമായിരിക്കുന്നതെ'ന്ന് ഒരു ഉപഗ്രഹ  വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനൊപ്പം ഇക്കാര്യം  പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പറഞ്ഞു. ഈ പുതിയ  ഭാഷയുടെ ബലത്തിലാണ് ജീവശാസ്ത്രവും വൈദ്യശാസ്ത്രവും ഇനി മുന്നോട്ടു ചരിക്കാന്‍  പോകുന്നത്.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;ചരിത്രവഴികള്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ജനിതശാസ്ത്രത്തിന്റെ നാള്‍വഴിയിലൂടെ  പിന്നോട്ടു സഞ്ചരിച്ചാല്‍ നാമെത്തുക, ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന  ബര്‍നോയിലെ ഒരു പച്ചക്കറി തൊട്ടത്തിലായിരിക്കും. അവിടെയാണ്, 1850-കളില്‍ മൊറോവിയന്‍  സന്യാസിയായിരുന്ന ഗ്രിഗര്‍ മെന്റല്‍, പയര്‍ചെടികള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തി  പാരമ്പര്യത്തിന്റെ ഗുണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. തലമുറകളില്‍നിന്ന്  തലമുറകളിലേക്കു പകരുന്ന പൈതൃകഗുണങ്ങളെ യുക്തിപൂര്‍വം മനസിലാക്കാന്‍  ശാസ്ത്രലോകത്തിന് പ്രേരണയായത് മെന്‍ഡലിന്റെ  പരീക്ഷണങ്ങളായിരുന്നു.&lt;br /&gt;&lt;br /&gt;ജീനുകളെപ്പറ്റിയോ അവയ്ക്കാധാരമായ  ഡി.എന്‍.എ.യെപ്പറ്റിയോ എന്തെങ്കിലും വിവരങ്ങള്‍ അന്ന് അറിയാമായിരുന്നില്ല. 'ജീന്‍'  എന്ന വാക്കുപോലും ശാസ്ത്രത്തിന്റെ പദാവലിയിലേക്കു കടന്നുവരുന്നത്, മെന്‍ഡലിന്റെ  പരീക്ഷണങ്ങള്‍ നടന്ന് അരനൂറ്റാണ്ടിനുശേഷമാണ്; 1909-ല്‍. മാത്രമല്ല, ഫോസ്‌ഫേറ്റും  ഷുഗറും നൈട്രജന്‍ ബേസുകളുമാണ് 'ഡി-ഓക്‌സീറൈബോ ന്യൂക്ലിക് ആസിഡ്' എന്ന  ഡി.എന്‍.എ.യുടെ ചേരുവയെന്നും ഗവേഷകര്‍ കണ്ടെത്തി.&lt;br /&gt;&lt;br /&gt;പിന്നെയും  അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ്, ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും  ചേര്‍ന്ന് ഡി.എന്‍.എ.തന്മാത്രയുടെ മാതൃക കണ്ടെത്തിയത്. 1953-ലായിരുന്നു അത്.  ജനിതകരഹസ്യങ്ങളുടെ സങ്കീര്‍ണഭൂമികയിലേക്ക് ചുവടുവെക്കാന്‍ ശാസ്ത്രത്തെ  പ്രാപ്തമാക്കിയത് ഈ കണ്ടെത്തലായിരുന്നു. യാദൃശ്ചികമാവാം, പിന്നെയും  അരനൂറ്റാണ്ടിനുശേഷമാണ്, വാട്‌സനും ക്രിക്കും കാട്ടിത്തന്ന ഡി.എന്‍.എ.രൂപത്തെ  പൂര്‍ണമായി ചുരുളഴിക്കുന്നതില്‍ വിജയിച്ചതായി  പ്രഖ്യാപനമുണ്ടാകുന്നത്.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;ജീവന്റെ പിരിയന്‍ഗോവണി&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;കോടാനുകോടി കോശങ്ങള്‍  കൊണ്ടാണ് മനുഷ്യശരീരം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട്  കാണാനാകാത്തത്ര ചെറുതാണ് ഓരോ കോശവും. ഓരോ കോശത്തിലും മൂന്നു പ്രധാനഭാഗങ്ങളുണ്ട്;  കോശഭിത്തി, കോശദ്രവ്യം (പ്രോട്ടോപ്ലാസം), കോശമര്‍മം (ന്യൂക്ലിയസ്).  കോശമര്‍മത്തിലാണ് ഡി.എന്‍.എ.തന്മാത്ര സ്ഥിതിചെയ്യുന്നത്. കോശമര്‍മത്തിലെ 23 ജോടി  ക്രോമസോമുകളിലായി അത് ക്രമീകരിച്ചിരിക്കുന്നു. ഈ ജോടികളില്‍ ഒരെണ്ണം  മാതാവില്‍നിന്നും ഒരെണ്ണം പിതാവില്‍നിന്നും ലഭിക്കുന്നതാണ്. ഒരാളുടെ ജനനം മുതല്‍  മരണം വരെയുള്ള മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ രാസനിര്‍ദ്ദേശങ്ങള്‍  ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് ഡി.എന്‍.എ.യിലാണ്. അതുകൊണ്ട് ഇതിനെ 'ജീവന്റെ  തന്മാത്ര'യെന്ന് പറയാറുണ്ട്.&lt;br /&gt;&lt;br /&gt;കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണി  സങ്കല്‍പ്പിക്കു. ഡി.എന്‍.എ.യുടെ ഘടന ഇതിന് തുല്യമാണ്. (ഈ പിരിയന്‍ ഗവണിയെ  നിവര്‍ത്തി അളന്നു നോക്കിയാല്‍, അതിന് ഏതാണ്ട് അഞ്ചടി നീളവും, ഒരിഞ്ചിന്റെ ഒരു  ലക്ഷം കോടിയില്‍ 50 ഭാഗം എത്രയാണോ അത്രയും കനവുമുണ്ടായിരിക്കും). ഡി-ഓക്‌സീറൈബോസ്  എന്ന പഞ്ചസാരയും ഫോസ്‌ഫേറ്റും ഒന്നിടവിട്ടു കൊരുത്തിട്ട കൈവരിയാണ് ഈ ഗോവണിയുടേത്.  ഗോവണി പടികളാണ് 'ന്യൂക്ലിയോടൈഡുകള്‍'. അഡനൈന്‍(A), തൈമൈന്‍(T), ഗ്വാനൈന്‍(G),  സൈറ്റോസൈന്‍(C) എന്നീ നൈട്രജന്‍ ഉപയൂണിറ്റുകളാല്‍ ന്യൂക്ലിയോടൈഡുകള്‍  നിര്‍മിച്ചിരിക്കുന്നു. ഈ രാസഉപയൂണിറ്റുകളാണ് 'ബേസു'കള്‍ എന്നറിയപ്പെടുന്നത്.  ഇതില്‍ A, T യോടും G, C യോടും മാത്രമേ കൂട്ടുചേരൂ. ഇത്തരം 300 കോടിയിലേറെ  രാസബന്ധങ്ങളാണ് ഡി.എന്‍.എ.തന്മാത്രയിലുള്ളത്.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;പ്രോട്ടീനുകളുടെ  ലോകം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ശരീരത്തിലെ ഓരോ തന്മാത്രയും ഏതെങ്കിലും ഒരു പ്രോട്ടീനോ അല്ലെങ്കില്‍  ഏതെങ്കിലും പ്രോട്ടീനിന്റെ പ്രവര്‍ത്തനഫലമോ ആണ്. അമിനോ ആസിഡുകള്‍കൊണ്ടാണ്  പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുന്നത്. ഇരുപതോളം വ്യത്യസ്ത അമിനോ ആസിഡുകളുണ്ട്. അവ  പല അനുപാതത്തില്‍ ചേര്‍ന്നുണ്ടാകുന്ന ചങ്ങലരൂപത്തിലുള്ള യൂനിറ്റുകളാണ് ഓരോ  പ്രോട്ടീനും.&lt;br /&gt;&lt;br /&gt;ഏതെങ്കിലും പ്രത്യേക പ്രോട്ടീന് കാരണമായ ഡി.എന്‍.എ. ഭാഗത്തെ  'ജീന്‍' എന്നു പറയുന്നു. ജീനുകള്‍ക്കും പ്രോട്ടീനുകള്‍ക്കും മധ്യേയുള്ള  സന്ദേശവാഹികളായി ആര്‍.എന്‍.എ.(റൈബോ ന്യൂക്ലിക് ആസിഡ്) തന്മാത്ര പുറപ്പെടുവിക്കുന്ന  റൈബോസോമുകള്‍ പ്രവര്‍ത്തിക്കുന്നു.&lt;br /&gt;&lt;br /&gt;നിങ്ങള്‍ എങ്ങനെ കാണപ്പെടണം, എത്ര  ഉയരമുണ്ടാകണം, എത്ര ബുദ്ധിനിലവാരം വേണം, തൊലി കറുത്തിരിക്കണോ വെളുത്തിരിക്കണോ,  കണ്ണുകള്‍ക്ക് പച്ചനിറം വേണോ സാധാരണനിറം മതിയോ എന്നിങ്ങനെ ഓരോ മനുഷ്യന്റെയും  'ശിരോലിഖിതം' യഥാര്‍ത്ഥത്തില്‍ രചിക്കപ്പെട്ടിരിക്കുന്നത് ജീനുകളിലാണ്. മനുഷ്യ  ഡി.എന്‍.എ.യില്‍ എത്ര ജീനുകളുണ്ടെന്ന് ഇനിയും വ്യക്തമല്ല. ചില ഏകദേശ കണക്കുകള്‍  പ്രകാരം 35,000 മുതല്‍ ഒന്നരലക്ഷം വരെയാകാം ജീനുകളുടെ സംഖ്യ. ഡി.എന്‍.എ.യില്‍ 300  കോടിയോളം രാസബന്ധങ്ങളുണ്ടെങ്കിലും അതു മുഴുവന്‍ ജീനുകളായി പ്രവര്‍ത്തിക്കുന്നില്ല.  അതില്‍ വെറും രണ്ടുശതമാനം മാത്രമേ ജീനുകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കി  98 ശതമാനം ഭാഗവും 'ജങ്ക് ഡി.എന്‍.എ.'യാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;മാനവജിനോം പദ്ധതി&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;1953-ല്‍  വാട്‌സനും ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ.മാതൃക കണ്ടെത്തിയെങ്കിലും, അതിന്റെ  അസാധാരണ സങ്കീര്‍ണത മനസ്സിലാക്കാന്‍ പിന്നെയും പതിറ്റാണ്ടുകളെടുത്തു.  സാധാരണഗതിയിലുള്ള ഒറ്റപ്പെട്ട ഗവേഷണങ്ങള്‍കൊണ്ടൊന്നും ജീവന്റെ പുസ്തകം  വായിച്ചെടുക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രലോകം മനസ്സിലാക്കി. അത്ര ബൃഹത്തും  സങ്കീര്‍ണവുമാണ് ഡി.എന്‍.എ.യെന്ന തിരിച്ചറിവില്‍നിന്നാണ് &lt;a href="http://www.ornl.gov/sci/techresources/Human_Genome/home.shtml"&gt;'മാനവജിനോംപദ്ധതി'(Human  Genome Project)&lt;/a&gt; യെന്ന മഹാസംരംഭത്തിന്റെ പിറവി. (ഒരു ജീവിയുടെ പൂര്‍ണ  ജനിതകസാരത്തെയാണ് ജിനോം എന്നു പറയുക). 'ജിനോംപദ്ധതി'ക്ക് രൂപം നല്‍കാനായി  ആദ്യചര്‍ച്ച 1985-ല്‍ നടന്നു. 1988-ല്‍ യു.എസ്.നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഈ  പദ്ധതിക്ക് അംഗീകാരം നല്‍കി.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/S1bu8q9QxSI/AAAAAAAADIA/-2VWlP4npuQ/s1600-h/Pic2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 312px;" src="http://3.bp.blogspot.com/_B25RyGfIAVE/S1bu8q9QxSI/AAAAAAAADIA/-2VWlP4npuQ/s400/Pic2.jpg" border="0" alt="" id="BLOGGER_PHOTO_ID_5428789126932514082" /&gt;&lt;/a&gt;അമേരിക്കന്‍ സ്ഥാപനമായ 'നാഷണല്‍  ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തി'ന്റെ നേതൃത്വത്തില്‍ നടത്താനാണ് വിഭാവനം  ചെയ്തതെങ്കിലും, 'ജിനോംപദ്ധതി' വെറുമൊരു അമേരിക്കന്‍ പദ്ധതിയായി മാറരുതെന്ന് ജയിംസ്  വാട്‌സനെപ്പോലുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 18 രാജ്യങ്ങളില്‍നിന്നുള്ള  ഗവേഷകര്‍ പദ്ധതിക്കായി കൈകോര്‍ത്തു. ബ്രിട്ടനില്‍ വെല്‍ക്കം ട്രസ്റ്റ് പോലുള്ള  സ്ഥാപനങ്ങള്‍ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തു. 300 കോടി ഡോളര്‍ (ഏതാണ്ട് 13,200  കോടി രൂപ) ചെലവില്‍, 15 വര്‍ഷം കൊണ്ട് ഡി.എന്‍.എ.സാരം പൂര്‍ണമായി  മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെ, 1990-ല്‍ 'ഹ്യുമന്‍ ജിനോം പദ്ധതി'  പ്രവര്‍ത്തനമാരംഭിച്ചു.&lt;br /&gt;&lt;br /&gt;മനുഷ്യ ഡി.എന്‍.എ.യിലെ 300 കോടിയോളം രാസബന്ധങ്ങള്‍  വിശകലനം ചെയ്യുക, ഒരു ലക്ഷമോ അതിലധികമോ വരുന്ന ജീനുകളെ തിരിച്ചറിയുക, വിവിധ  ജനവിഭാഗങ്ങളുടെ ജീന്‍ ശേഖരങ്ങളെ താരതമ്യം ചെയ്യുക, പദ്ധതികൊണ്ട് സൃഷ്ടിക്കപ്പെടുന്ന  സാമൂഹിക, നൈതിക, നിയമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക - ജിനോം പദ്ധതിയുടെ  പ്രഖ്യാപിതലക്ഷ്യങ്ങള്‍ ഇവയായിരുന്നു. ആദ്യരണ്ടു വര്‍ഷങ്ങളില്‍ ജയിംസ് വാട്‌സന്‍  തന്നെയായിരുന്നു പദ്ധതിയുടെ സാരഥി. അതിനുശേഷമാണ്, 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്  ഓഫ് ഹെല്‍ത്തി'ന്റെ മേധാവി ഫ്രാന്‍സിസ് കോളിന്‍സ് ജിനോം പദ്ധതിയുടെ നേതൃത്വം  ഏറ്റെടുത്തത്.&lt;br /&gt;&lt;br /&gt;പദ്ധതിയുടെ വിജയത്തിന് മറ്റ് നിരവധി ജീവികളുടെയും ജിനോം  തിരിച്ചറിയപ്പെടണം. ആ ദിശയില്‍ നടന്ന ശ്രമങ്ങള്‍ 1995-ല്‍ ആദ്യവിജയം നേടിയത്,  'ഹോമോഫിലസ് ഇന്‍ഫഌവന്‍സാ' എന്ന സൂക്ഷ്മജീവിയുടെ ജിനോം  തിരിച്ചറിഞ്ഞതോടെയാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;'സെലേറ' വെല്ലുവിളി  ഉയര്‍ത്തുന്നു&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;കോടിക്കണക്കിന് വിവരങ്ങള്‍ ഒരേസമയം വിശകലനം ചെയ്യാന്‍  ശേഷിയുള്ള കമ്പ്യൂട്ടറുകള്‍. നൂറുകണക്കിന് 'ഡി.എന്‍.എ. സീക്വന്‍സിങ്'  മെഷീനുകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഈ കമ്പൂട്ടറുകള്‍ സംഭരിച്ചു വിശകലനം  ചെയ്യുന്നു. വിശ്രമമില്ലാതെ വര്‍ഷങ്ങളോളം നടന്ന ഈ പ്രവര്‍ത്തനമാണ് ഡി.എന്‍.എ.യുടെ  അപകോഡീകരണത്തിന് (decoding) വഴിതെളിച്ചത്. തുടക്കത്തില്‍ തികച്ചും മന്ദഗതിയിലാണ്  പദ്ധതി മുന്നോട്ടു നീങ്ങിയത്. 15 വര്‍ഷമായിരുന്നുവല്ലോ കാലയളവ്. എന്നാല്‍,  കമ്പ്യൂട്ടര്‍ സാങ്കേതികതയും വിവരവിശകലന സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമായതോടെ,  2003-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാകും എന്നു കരുതി.&lt;br /&gt;&lt;br /&gt;എന്നാല്‍, 1998-ഓടെ ഈ  കണക്കുകൂട്ടല്‍ തെറ്റി. അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലയില്‍  പ്രവര്‍ത്തിക്കുന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യകമ്പനി, ജിനോം പ്രോജക്ട്  എന്ന പൊതുസംരംഭത്തിന് വെല്ലുവിളിയുയര്‍ത്തി രംഗത്തു വന്നു. തൊണ്ണൂറുകളുടെ  തുടക്കത്തില്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്ത് വിട്ടുപോന്ന ക്രെയ്ഗ്  വെന്റര്‍ എന്ന ജനിതകശാസ്ത്രജ്ഞനാണ് ഇതിന്റെ മേധാവി. അമേരിക്കന്‍ പ്രതിരോധസംഘടനയായ  പെന്റഗണ്‍ കഴിഞ്ഞാല്‍, ഭൂമുഖത്ത് ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടര്‍ സംവിധാനമുള്ളത്  'സെലേറ'യ്ക്കാണെന്നും, അതിനാല്‍ ജിനോംപദ്ധതി പൂര്‍ത്തിയാകും മുമ്പ് മാനവജനിതകമാപ്പ്  തയ്യാറാക്കാന്‍ തങ്ങള്‍ക്കാകുമെന്നും ക്രെയ്ഗ് വെന്റര്‍ പ്രസ്താവിച്ചതോടെ,  ജിനോംപദ്ധതി അധികൃതര്‍ പദ്ധതിക്കാലയളവ് വെട്ടിക്കുറയ്ക്കാന്‍  നിര്‍ബന്ധിതരായി.&lt;br /&gt;&lt;br /&gt;മത്സരം മുറുകിയതോടെ, ജനിതക കണ്ടെത്തലുകള്‍ പേറ്റന്റ്  ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മനുഷ്യപൈതൃകം സംബന്ധിച്ച അമൂല്യവിവരങ്ങള്‍  ഏതെങ്കിലും സ്വകാര്യ കമ്പനികള്‍ സ്വന്തമാക്കുന്നതിനെതിരെ വന്‍പ്രതിഷേധമുയര്‍ന്നു.  ഇതേതുടര്‍ന്നാണ്, ജിനോം പ്രോജക്ടിന്റെ ഭാഗമായി സീക്വന്‍സ് ചെയ്യപ്പെടുന്ന  ഡി.എന്‍.എ.വിവരങ്ങള്‍ മുഴുവന്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍,  ഇന്റര്‍നെറ്റില്‍ വെളിപ്പെടുത്തുമെന്ന് ബില്‍ ക്ലിന്റനും ടോണി ബ്ലെയറും  കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചത്.&lt;br /&gt;&lt;br /&gt;ജിനോം ഗവേഷണങ്ങളുടെ ഭാഗമായി, പഴയീച്ചയും  എലിയുമുള്‍പ്പടെ 30-ഓളം ജീവികളുടെ ജനിതകമാപ്പ് ഇതിനകം തയ്യാറായിക്കഴിഞ്ഞു. മറ്റ്  നൂറോളം ജീവികളുടെ ജനിതകസംഗ്രഹം അവസാന മിനുക്കുപണിയിലാണ്.&lt;br /&gt;&lt;br /&gt;ജിനോം മാപ്പ്  തയ്യാറായിക്കഴിഞ്ഞ ജീവികളിലൊന്നാണ് ഇപ്പോള്‍ മനുഷ്യന്‍. വ്യത്യസ്തമായ  മാര്‍ഗ്ഗങ്ങളിലൂടെയാണെങ്കിലും, മനുഷ്യ ഡി.എന്‍.എ.യുടെ പൂര്‍ണസംഗ്രഹം തയ്യാറായ  വിവരം, 'ജിനോം പ്രോജക്ടും' 'സെലേറ'യും ജൂണ്‍ 26-ന് തന്നെയാണ് പ്രഖ്യാപിച്ചത്.  ജിനോം പ്രോജക്ട് കണ്ടെത്തിയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പക്ഷേ,  തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ 'സെലേറ' തയ്യാറായിട്ടില്ല.&lt;br /&gt;&lt;br /&gt;ഡി.എന്‍.എ.യിലുള്ള 300 കോടി രാസബന്ധങ്ങളില്‍ 97 ശതമാനവും  കണ്ടെത്തിക്കഴിഞ്ഞെന്നും, അതില്‍ 85 ശതമാനവും ശരിയായ ക്രമത്തിലാണെന്നും ജിനോം  പ്രഖ്യാപനം നടത്തിക്കൊണ്ട് ഗവേഷകര്‍ പറഞ്ഞു. അവശേഷിക്കുന്ന തെറ്റുകുറ്റങ്ങള്‍  മാറ്റി, ജനിതകസംഗ്രഹത്തിന്റെ സംശുദ്ധരൂപം 2003-ഓടെ പൂര്‍ത്തിയാകും. ഇപ്പോള്‍  തയ്യാറായിട്ടുള്ളത് ഒരു 'പ്രവര്‍ത്തനരൂപരേഖ' (working draft)  മാത്രമാണ്.&lt;br /&gt;&lt;br /&gt;യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നത്? ഈ 'ജനിതകരൂപരേഖ'  എങ്ങനെയാണ് പ്രയോജനം ചെയ്യുക? ജനിതക വിവരങ്ങള്‍ തെറ്റായ കരങ്ങളിലെത്തിയാല്‍  എന്തുസംഭവിക്കും? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.&lt;br /&gt;&lt;br /&gt;കോടിക്കണക്കിന്  'വിവരങ്ങള്‍' അടങ്ങിയ 'ജീവന്റെ പുസ്തകം' വായനയ്ക്കു തയ്യാറായി എന്നതാണ്  ഉണ്ടായിരിക്കുന്നത്. പുസ്തകത്തിലെ പേജുകളെല്ലാം ശരിയായ ക്രമത്തിലാണ്. ഈ  'വിവരങ്ങള്‍' യുക്തിപൂര്‍വം വിശകലനം ചെയ്ത് ഇനി 'അറിവാ'ക്കി മാറ്റണം. ജീനുകളെന്ന  രാസവാചകങ്ങള്‍ കണ്ടെത്തണം. ഇവയിലെ ഏത് അക്ഷരപിശകുകളാണ് രോഗങ്ങള്‍ക്ക്  വഴിവെക്കുന്നതെന്ന് തിരിച്ചറിയണം. (ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ ഇപ്പോള്‍ തന്നെ  ലഭ്യമാണ്). ഈ തകരാറുകള്‍ മാറ്റിയെടുക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണം.&lt;br /&gt;&lt;br /&gt;എന്നുവെച്ചാല്‍, ജനിതകരഹസ്യങ്ങളുടെ ഒരു വിശാലഭൂമികയിലേക്ക് ശാസ്ത്രം  പാദമൂന്നിയിരിക്കുകയാണ്. ഇനിയുള്ള പര്യവേക്ഷണങ്ങളും കണ്ടെത്തലുകളും ഇവിടെനിന്നു  തുടങ്ങണം; ഡി.എന്‍.എ.യുടെ സൂക്ഷ്മപ്രപഞ്ചത്തില്‍ നിന്ന്.&lt;br /&gt;&lt;br /&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;-മാതൃഭൂമി  ആരോഗ്യമാസിക, സപ്തംബര്‍, 2000&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;i&gt;&lt;/i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;&lt;i&gt;&lt;br /&gt;&lt;/i&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:AnjaliOldLipi;color:#330033;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;i&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: medium;"&gt;കാണുക&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;span class="Apple-style-span" style="font-style: normal; color: rgb(51, 0, 51); "&gt;&lt;i&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;a href="http://japages.blogspot.com/2010/06/5.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ജിനോം കീഴടങ്ങി, ഇനി  പ്രോട്ടിയോം&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="font-style: normal; color: rgb(51, 0, 51); "&gt;&lt;i&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;a href="http://japages.blogspot.com/2010/03/4.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ജീവന്റെ പുസ്തകം  വായിച്ചു  തുടങ്ങുമ്പോള്‍&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="font-style: normal; color: rgb(51, 0, 51); "&gt;&lt;i&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;a href="http://japages.blogspot.com/2010/02/3.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ജീന്‍വേട്ടയുടെ  മറുവശം&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="font-style: normal; color: rgb(51, 0, 51); "&gt;&lt;i&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;a href="http://japages.blogspot.com/2010/01/2.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;സാധ്യതകളുടെ  നവലോകം&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;li&gt;&lt;span class="Apple-style-span" style="font-style: normal; color: rgb(51, 0, 51); "&gt;&lt;i&gt;&lt;span style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;a href="http://japages.blogspot.com/2010/01/blog-post.html"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ഡി.എന്‍.എ.ഘടനയുടെ  അരനൂറ്റാണ്ട്&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-5154552609461518804?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/5154552609461518804/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=5154552609461518804' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/5154552609461518804'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/5154552609461518804'/><link rel='alternate' type='text/html' href='http://japages.blogspot.com/2010/01/1.html' title='മാനവജിനോം -1 : സൃഷ്ടിയുടെ എട്ടാംദിനം'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_B25RyGfIAVE/S1butEUqZ7I/AAAAAAAADH4/gQ1jmu1as44/s72-c/Pic.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-215874429533267042</id><published>2010-01-18T10:07:00.005+05:30</published><updated>2010-01-18T10:13:41.551+05:30</updated><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='ഡി.എന്‍.എ.'/><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><title type='text'>ഡി.എന്‍.എ. ഘടനയുടെ അരനൂറ്റാണ്ട്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/S1Plwq0cebI/AAAAAAAADG4/fDaU3CQUV-4/s1600-h/DNA1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 266px;" src="http://4.bp.blogspot.com/_B25RyGfIAVE/S1Plwq0cebI/AAAAAAAADG4/fDaU3CQUV-4/s400/DNA1.jpg" border="0" alt="" id="BLOGGER_PHOTO_ID_5427934600202320306" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;പല  കാര്യങ്ങളാലും ശ്രദ്ധേയമായ ഒരു വര്‍ഷമായിരുന്നു 1953. മുപ്പത് വര്‍ഷക്കാലം റഷ്യയെ  ഉരുക്കു മുഷ്ടികൊണ്ട് ഭരിച്ച ജോസഫ് സ്റ്റാലിന്‍ അന്തരിച്ചു. ബ്രിട്ടനിലെ രാജ്ഞി  എലിസബത്ത്-രണ്ടിന്റെ അന്ത്യം. ആ വര്‍ഷം തന്നെയാണ് എവറസ്റ്റ് കൊടുമുടി മനുഷ്യന്‍  കീഴടക്കിയതും. സ്വാഭാവികമായും ഇവയൊക്കെ വന്‍ വാര്‍ത്താപ്രധാന്യം നേടി. അത്രയൊന്നും  മാധ്യമശ്രദ്ധ ലഭിക്കാതെ പോയ മറ്റൊരു സംഭവവും അതേ വര്‍ഷമുണ്ടായി. ജീവന്റെ  തന്മാത്രയായ ഡീഓക്‌സീറൈബോ ന്യൂക്ലിക് ആസിഡി (ഡി.എന്‍.എ) ന്റെ ഘടന  കണ്ടെത്തിയതായിരുന്നു ആ സംഭവം. കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണിയുടെ  ആകൃതി (double helix) യാണ് ഡി.എന്‍.എ.യുടേതെന്ന് ജയിംസ് വാട്‌സണും ഫ്രാന്‍സിസ്  ക്രിക്കും ചേര്‍ന്ന് കണ്ടെത്തി. എവറസ്റ്റ് കൊടുമുടി പോലെ മറ്റൊരു കൊടുമുടിയാണ്  ഡി.എന്‍.എ. ഘടനയുടെ കണ്ടെത്തലോടെ കീഴടക്കിയതെന്ന് ലോകം മനസിലാക്കാന്‍ പക്ഷേ,  വൈകി.&lt;br /&gt;&lt;br /&gt;ബ്രിട്ടനില്‍ കേംബ്രിഡ്ജിലെ കാവന്‍ഡിഷ് ലബോറട്ടറിയില്‍  ഗവേഷകരായിരുന്നു അന്ന് വാട്‌സണും ക്രിക്കും. 1953 ഫിബ്രവരി 28-ന് കേംബ്രിഡ്ജില്‍  'ഈഗിള്‍' എന്നു പേരായ ഭക്ഷണശാലയില്‍, ഉച്ചഭക്ഷണത്തിന് ഒത്തുകൂടിയ  സുഹൃത്തുക്കളോടാണ്, 'ജീവന്റെ രഹസ്യം' തങ്ങള്‍ കണ്ടെത്തിയതായി ആദ്യമായി  വെളിപ്പെടുത്തിയത്. ആ വെളിപ്പെടുത്തല്‍ പക്ഷേ, അവിടെ കൂടിയിരുന്ന ആരിലും വലിയ  പ്രതികരണമുണ്ടാക്കിയില്ല. പലരും ഈ അവകാശവാദത്തെ ഗൗരവമായി എടുത്തുമില്ല. ബ്രിട്ടീഷ്  ശാസ്ത്രമാസികയായ 'നേച്ചറി'ന്റെ ആ ഏപ്രില്‍ 25-ന്റെ ലക്കത്തില്‍ 'എ സ്ട്രക്ച്ചര്‍  ഓഫ് ഡീഓക്‌സീ റൈബോന്യൂക്ലിക് ആസിഡ്' എന്ന പേരില്‍ വെറും രണ്ടു പേജ് വരുന്ന ഒരു  ലേഖനം വാട്‌സന്റെയും ക്രിക്കിന്റേയുമായി പ്രത്യക്ഷപ്പെട്ടു. ഡി.എന്‍.എ.ഘടനയുടെ  കണ്ടെത്തലിനെപ്പറ്റിയുള്ള വിവരം ആദ്യമായി ലോകം അറിഞ്ഞത് ആ ലേഖനം  വഴിയാണ്.&lt;br /&gt;&lt;br /&gt;ശാസ്ത്രസമൂഹത്തില്‍ പോലും അന്ന് ആ കണ്ടെത്തല്‍ ചലനമുണ്ടാക്കിയില്ല.  ലോകത്തെ പിടിച്ചുകുലുക്കേണ്ടിയിരുന്ന ആ വര്‍ത്ത 'ന്യൂസ് ക്രോണിക്കിള്‍' എന്ന  ബ്രിട്ടീഷ് പത്രം (ഇന്നത് നിലവിലില്ല) മാത്രമാണ് ഒരു ചെറുകോളത്തില്‍  പ്രസിദ്ധപ്പെടുത്തിയത്: 'വൈ ആര്‍ യു' എന്ന തലക്കെട്ടില്‍!&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/S1Pl9cJBcII/AAAAAAAADHA/BtZkOtsLbrs/s1600-h/Watson-and-Crick.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 248px;" src="http://4.bp.blogspot.com/_B25RyGfIAVE/S1Pl9cJBcII/AAAAAAAADHA/BtZkOtsLbrs/s400/Watson-and-Crick.jpg" border="0" alt="" id="BLOGGER_PHOTO_ID_5427934819600396418" /&gt;&lt;/a&gt;ഇന്ന് തിരിഞ്ഞു  നോക്കുമ്പോള്‍, 20-ാം നൂറ്റാണ്ടിലെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ഡി.എന്‍.എ.  ഘടനയുടെ വെളിപ്പെടല്‍ എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഡി.എന്‍.എ.യിലെ  രഹസ്യങ്ങളാണ് പുതിയ നൂറ്റാണ്ടിന്റെ ചാലകശക്തിയായി മാറിയിരിക്കുന്നത്. 'ജിനോം'  യുഗത്തിലേക്ക് ലോകം ചുവടുവെച്ചു കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ പൂര്‍ണജനിതകസാരമായ  'മാനവജിനോമി'ന്റെ ആദ്യ രൂപരേഖ 2001 ജനവരിയില്‍ ലോകത്തിന് ലഭിച്ചു. ഇതിന്റെയെല്ലാം  തുടക്കം അരനൂറ്റാണ്ട് മുമ്പ് വാട്‌സണും ക്രിക്കും ചേര്‍ന്നു നടത്തിയ ആ  കണ്ടെത്തലായിരുന്നു. 1962-ലെ നോബല്‍ സമ്മാനം വാട്‌സണും ക്രിക്കും, മൗറിസ്  വില്‍ക്കിന്‍സ് എന്ന ശാസ്ത്രജ്ഞനൊപ്പം പങ്കുവെച്ചു.&lt;br /&gt;&lt;br /&gt;ഏത് ജീവിയുടെയും  ജീവല്‍പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്ന രാസനിര്‍ദ്ദേശങ്ങള്‍ ജീനുകളിലാണ്  കുടികൊള്ളുന്നത്. ഡ.എന്‍.എ. തന്മാത്രയിലാണ് ജീനുകള്‍ ആലേഖനം  ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഡി.എന്‍.എ.യെ 'ജീവന്റെ തന്മാത്ര'യെന്ന്  വിളിക്കുന്നത്. കോശമര്‍മത്തില്‍ ക്രോമസോമുകളിലാണ് ഡി.എന്‍.എ.യെ  ക്രമീകരിച്ചിട്ടുള്ളത്. (മനുഷ്യന്റെ കാര്യത്തില്‍ 23 ജോഡി ക്രോമസോമുകള്‍ ഉണ്ട്).  ഒരു പിരിയന്‍ ഗോവണിയുടെ ആകൃതിയാണ് ഡി.എന്‍.എ.യുടേതെന്നാണ് വാട്‌സണും ക്രിക്കും  കണ്ടെത്തിയത്. കോടിക്കണക്കിന് പടികള്‍ പിരിയന്‍ ഗോവണിക്കുണ്ട്. ഈ ഗോവണിപ്പടികള്‍  ന്യൂക്ലിയോടൈഡുകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു. 'ബേസുകള്‍' എന്നറിയപ്പെടുന്ന  അഡനൈന്‍ (A), തൈമൈന്‍ (T), ഗ്വാനൈന്‍ (G), സൈറ്റോസെന്‍ (C) എന്നീ രാസ  ഉപയൂണിറ്റുകള്‍ അടങ്ങിയതാണ് ന്യൂക്ലിയോടൈഡുകള്‍. ജീവന്റെ ഭാഷ രചിക്കപ്പെട്ടിട്ടുള്ള  രാസാക്ഷരങ്ങളായാണ് A,T,G,C എന്നിവ കണക്കാക്കപ്പെടുന്നത്.&lt;br /&gt;&lt;br /&gt;മനുഷ്യ  ഡി.എന്‍.എ.യില്‍ ഇത്തരം 320 കോടി രാസബന്ധങ്ങളാണ് ഉള്ളത്. ഈ രാസാക്ഷരങ്ങളെല്ലാം  ജീനുകള്‍ ആകുന്നില്ല. 30,000-നും 40,000-നും മധ്യേ ജീനുകള്‍ മനുഷ്യ  ഡി.എന്‍.എ.യിലുണ്ടെന്നാണ് 'മാനവജിനോമി'ന്റെ കരടുരേഖ വെളിവാക്കിയത്. ആ ജീനുകളുടെ  നിര്‍ദേശമനുസരിച്ച് കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകളാണ്, ശരീരത്തിന്റെ  മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്നത്. ഈ തിരിച്ചറിവിന്റെ  വെളിച്ചത്തില്‍, ജിനോം വിവരങ്ങള്‍ ഉപയോഗിച്ച് പുത്തന്‍ ചികിത്സാക്രമങ്ങളും  ഔഷധങ്ങളും കണ്ടെത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഇപ്പോള്‍ വൈദ്യശാസ്ത്രം.  കോടിക്കണക്കിനുള്ള ജിനോം വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി  'ബയോഇന്‍ഫര്‍മാറ്റിക്‌സ്' എന്നൊരു പ്രത്യേകശാഖ തന്നെ ഇന്‍ഫര്‍മേഷന്‍  ടെക്‌നോളജിയില്‍ രൂപം കൊണ്ടിരിക്കുന്നു. അനന്ത സാധ്യതകളാണ് ജിനോം വിവരങ്ങള്‍  മുന്നോട്ടു വെക്കുന്നത്.&lt;br /&gt;&lt;br /&gt;ഇതിന്റെയൊക്കെ തുടക്കം 50 വര്‍ഷം മുന്‍പ് വാട്‌സണും  ക്രിക്കും ചേര്‍ന്നു നടത്തിയ കണ്ടുപിടിത്തത്തില്‍ നിന്നാണെങ്കിലും, പാരമ്പര്യ  ഗുണങ്ങള്‍ നിയന്ത്രിക്കുന്ന ഡി.എന്‍.എ.തന്മാത്രയെപ്പറ്റി ശാസ്ത്രം മുമ്പുതന്നെ  ആകാംക്ഷ കാട്ടിയിരുന്നു. ഫ്രിറ്റ്‌സ് മീഷര്‍ എന്ന ശാസ്ത്രജ്ഞന്‍ 1869-ല്‍,  കോശമര്‍മത്തില്‍നിന്ന് അമ്ലപദാര്‍ഥം വേര്‍തിരിച്ചെടുക്കുന്നതില്‍  വിജയിക്കുകയുണ്ടായി. 'ന്യൂക്ലിന്‍' എന്നാണ് മീഷര്‍ അതിനെ വിളിച്ചത്. 1909-ല്‍  'ജീന്‍' എന്ന പദം ശാസ്ത്രസരണിയിലേക്ക് ആദ്യമായി കടന്നു വന്നു. പാരമ്പര്യഘടകങ്ങള്‍  ഡി.എന്‍.എ.യിലാണ് സ്ഥിതിചെയ്യുന്നതെന്ന്, ന്യൂയോര്‍ക്കില്‍ റോക്ക് ഫെല്ലര്‍  ഇന്‍സ്റ്റിട്ട്യൂട്ടിലെ ഓസ്‌വാല്‍ഡ് ആവറിയും സംഘവും 1943-ല്‍ തെളിയിച്ചു.  അതിനുശേഷമാണ് ഈ തന്മാത്രയിലേക്ക് ശാസ്ത്രലോകത്തിന്റെ സവിശേഷശ്രദ്ധ  പതിയുന്നത്.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#330000;"&gt;റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഡി.എന്‍.എ. ഘടനയുടെ  കണ്ടെത്തലുമായി ബന്ധപ്പെട്ട് മറ്റൊരു കഥ കൂടി പറഞ്ഞാലേ ചിത്രം പൂര്‍ത്തിയാകൂ.  &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/S1PmHg4_4aI/AAAAAAAADHI/4PGpBAAEgDE/s1600-h/franklin.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 184px; height: 255px;" src="http://3.bp.blogspot.com/_B25RyGfIAVE/S1PmHg4_4aI/AAAAAAAADHI/4PGpBAAEgDE/s400/franklin.jpg" border="0" alt="" id="BLOGGER_PHOTO_ID_5427934992674054562" /&gt;&lt;/a&gt;ഡി.എന്‍.എ.ഘടന കണ്ടെത്താനായി വാട്‌സണും ക്രിക്കും കാവന്‍ഡിഷ് ലബോറട്ടറിയില്‍ ശ്രമം  തുടരുന്ന സമയത്ത്, ലണ്ടനിലെ കിങ്‌സ് കോളേജില്‍ റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്‍ എന്ന  പ്രഗത്ഭയായ ഗവേഷക എക്‌സ്-റേ ക്രിസ്റ്റലോഗ്രാഫി എന്ന സങ്കേതത്തിന്റെ സഹായത്തോടെ,  ഡി.എന്‍.എ.യുടെ എക്‌സ്-റേ ചിത്രമെടുക്കുന്നതില്‍ വ്യാപൃതയായിരുന്നു. വാട്‌സണും  ക്രിക്കിനുമൊപ്പം നോബല്‍ സമ്മാനം പങ്കിട്ട വില്‍ക്കിന്‍സ് കിങ്‌സ് കോളേജില്‍  ഫ്രാങ്ക്‌ലിന്റെ സഹപ്രവര്‍ത്തകനായിരുന്നു. ഒരു തരത്തില്‍ ഫ്രാങ്ക്‌ലിന്റെ  പ്രതിയോഗി.&lt;br /&gt;&lt;br /&gt;ഫ്രങ്ക്‌ലിന്‍ എടുത്ത ഡി.എന്‍.എ.ക്രിസ്റ്റലിന്റെ ചിത്രം,  ഫ്രാങ്ക്‌ലിന്റെ അറിവോ സമ്മതമോ കൂടാതെ വില്‍ക്കിന്‍സ്, ഡോ.വാട്‌സണ്  കാട്ടിക്കൊടുത്തു. ഡി.എന്‍.എ.യുടെ അളവുകള്‍ സംബന്ധിച്ച് മെഡിക്കല്‍ റിസര്‍ച്ച്  കൗണ്‍സിലിന് ഫ്രാങ്ക്‌ലിന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറ്റൊരു ശാസ്ത്രജ്ഞന്‍ വഴി  വാട്‌സന്റെയും ക്രിക്കിന്റെയും പക്കലെത്തി. ഇക്കാര്യവും ഫ്രാങ്ക്‌ലിന്‍  അറിഞ്ഞിട്ടില്ല. ഡി.എന്‍.എ.യുടെ ഘടന സംബന്ധിച്ച് തങ്ങളെ കുഴക്കിയ ചില  പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആ ചിത്രങ്ങളും റിപ്പോര്‍ട്ടും വാട്‌സണെയും  ക്രിക്കിനെയും കാര്യമായി സഹായിച്ചു. എന്നാല്‍, ഇക്കാര്യം വാട്‌സണോ ക്രിക്കോ  ഫ്രാങ്ക്‌ലിനെ അറിയിച്ചില്ല. മാത്രമല്ല, 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ച  റിപ്പോര്‍ട്ടിലും ഫ്രാങ്ക്‌ലിന്റെ കണ്ടെത്തല്‍ തങ്ങളെ സഹായിച്ച കാര്യം  സൂചിപ്പിച്ചില്ല.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/S1PmSiBsEFI/AAAAAAAADHQ/VT2IiAONJFk/s1600-h/dna,xRAY.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 184px; height: 227px;" src="http://4.bp.blogspot.com/_B25RyGfIAVE/S1PmSiBsEFI/AAAAAAAADHQ/VT2IiAONJFk/s400/dna,xRAY.jpg" border="0" alt="" id="BLOGGER_PHOTO_ID_5427935181957501010" /&gt;&lt;/a&gt;&lt;br /&gt;പില്‍ക്കാലത്ത് ഫ്രാങ്ക്‌ലിന്റെ ജീവിതത്തെപ്പറ്റി ഗവേഷണം  നടത്തിയ ചിലര്‍ എത്തിയ നിഗമനം ഇതാണ്: 1953 ഏപ്രില്‍ 25-ന് വാട്‌സണും ക്രിക്കും  തങ്ങള്‍ ഡി.എന്‍.എ.ഘടന കണ്ടെത്തിയ കാര്യം 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ചപ്പോഴേക്കും,  ഫ്രാങ്ക്‌ലിനും ഡി.എന്‍.എ.ഘടന സ്വന്തം നിലയ്ക്ക് കണ്ടെത്തിയിരുന്നു.  ഫ്രാങ്ക്‌ലിന്റെ പഠനവും ഫ്രാങ്ക്‌ലിന്‍ എടുത്ത ചിത്രങ്ങളും വാട്‌സന്റെയും  ക്രിക്കിന്റെയും പക്കല്‍ എത്തിയില്ലായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ എന്ന് സാരം.  1958-ല്‍ 37-ാം വയസ്സില്‍ ഫ്രങ്ക്‌ലിന്‍ അര്‍ബുദം ബാധിച്ചു മരിച്ചു.  ഡി.എന്‍.എ.ഘടനയുടെ കണ്ടെത്തലില്‍ കാര്യമായ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത  വില്‍ക്കിന്‍സന്, വാട്‌സണും ക്രിക്കിനുമൊപ്പം നോബല്‍ സമ്മാനം ലഭിച്ചു.&lt;br /&gt;&lt;br /&gt;ഡി.എന്‍.എ.ഘടന കണ്ടെത്തിയിട്ട് ഇപ്പോള്‍ അര നൂറ്റാണ്ടാകുന്നു. ആ  കണ്ടെത്തലുമായി ബന്ധപ്പെട്ട് ഇന്നാരും വില്‍ക്കിന്‍സന്റെ പേര് പരാമര്‍ശിക്കാറില്ല.  എന്നാല്‍, ഇതെപ്പറ്റി പറയുന്നിടത്തെല്ലാം വാട്‌സന്റെയും ക്രിക്കിന്റെയും പേരിനോപ്പം  റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്റെ നാമം ഉയര്‍ന്നുവരുന്നു. ചരിത്രം ഒന്നിനും  കടംവെക്കാറില്ല.&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;br /&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;-മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2003 ഏപ്രില്‍  6-12&lt;/span&gt;&lt;/i&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-215874429533267042?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/215874429533267042/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=215874429533267042' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/215874429533267042'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/215874429533267042'/><link rel='alternate' type='text/html' href='http://japages.blogspot.com/2010/01/blog-post.html' title='ഡി.എന്‍.എ. ഘടനയുടെ അരനൂറ്റാണ്ട്'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_B25RyGfIAVE/S1Plwq0cebI/AAAAAAAADG4/fDaU3CQUV-4/s72-c/DNA1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-8985296326523224794</id><published>2009-10-29T14:58:00.005+05:30</published><updated>2009-10-29T15:06:04.525+05:30</updated><category scheme='http://www.blogger.com/atom/ns#' term='ക്യോട്ടോ ഉടമ്പടി'/><category scheme='http://www.blogger.com/atom/ns#' term='കാലാവസ്ഥ'/><category scheme='http://www.blogger.com/atom/ns#' term='ആഗോളതാപനം'/><category scheme='http://www.blogger.com/atom/ns#' term='ഫോസില്‍ ഇന്ധനങ്ങള്‍'/><title type='text'>ക്യോട്ടോ ഉടമ്പടി ഭൂമിയെ തണുപ്പിക്കുമോ?</title><content type='html'>&lt;span style="font-family:Kartika;font-size:130%;"&gt;&lt;b&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#003300;"&gt;കോപ്പന്‍ഹേഗനില്‍ 2009 ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കായി ലോകം  ആകാംക്ഷയോടെ കാക്കുകയാണ്. ആഗോളതാപനം ചെറുക്കാന്‍ ക്യോട്ടോ ഉടമ്പടിക്ക് ശേഷം  എന്തുവേണം എന്ന് തീരുമാനിക്കാനുള്ള സുപ്രധാന ഉച്ചകോടിയാണ് ഡിസംബറിലേത്. ഈ  പശ്ചാത്തലത്തില്‍, ക്യോട്ടോ ഉച്ചകോടിയെക്കുറിച്ചുള്ള 11 വര്‍ഷം മുമ്പത്തെ ലേഖനം  ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.&lt;/span&gt;&lt;/i&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/Sulg6NWsZnI/AAAAAAAACnA/4URoNvs25MA/s1600-h/kyto1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 183px;" src="http://4.bp.blogspot.com/_B25RyGfIAVE/Sulg6NWsZnI/AAAAAAAACnA/4URoNvs25MA/s320/kyto1.jpg" border="0" alt="" id="BLOGGER_PHOTO_ID_5397952181513774706" /&gt;&lt;/a&gt;പണത്തിന് മുകളില്‍ പരുന്തിന് മാത്രമല്ല  പരിസ്ഥിതിക്കും സ്ഥാനമില്ലെന്ന് ലോകത്തെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്ന  ഒന്നായിരുന്നു 1997 ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ ജപ്പാന്റെ പഴയ തലസ്ഥാനമായ  ക്യോട്ടോവില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള  ഹരിതഗൃഹവാതകങ്ങള്‍ (green house gases) അന്തരീക്ഷത്തില്‍ അമിതമായി  വ്യാപിക്കുന്നതിനാലുണ്ടാകുന്ന ആഗോളതാപനം (Global Warming) അടുത്ത രണ്ട്  നൂറ്റാണ്ടിനുള്ളില്‍ ലോകത്തെ മാരകമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക്  വിധേയമാക്കുമെന്നും ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഉയരുമെന്നുമുള്ള  ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉച്ചകോടി നടന്നത്.&lt;br /&gt;&lt;br /&gt;1995-ല്‍ ബെര്‍ലിനിലും 1996-ല്‍ ജനീവയിലും നടന്ന കോണ്‍ഫറന്‍സ് ഓഫ്  പാര്‍ട്ടീസ് (COP) എന്നറിയപ്പെടുന്ന, ആഗോള കാലാവസ്ഥാസമ്മേളനത്തിന്റെ മൂന്നാംവട്ട  ചര്‍ച്ചകളാണ് ക്യോട്ടോ (COP-3) യില്‍ നടന്നത്.&lt;br /&gt;&lt;br /&gt;ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം  സമയബന്ധിതമായി കുറയ്ക്കാനുള്ള പരിധി നിശ്ചയിക്കുക, അക്കാര്യം വ്യവസായ-വികസിത  രാഷ്ട്രങ്ങളുടെ (എണ്ണം 38) നിയമപരമായ ബാധ്യതയാക്കി മാറ്റുന്ന ഉടമ്പടിക്ക്  രൂപംനല്‍കുക എന്നീ സുപ്രധാന ദൗത്യങ്ങളായിരുന്നു ക്യോട്ടോ ഉച്ചകോടിക്ക്  ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ, 156 രാഷ്ട്രങ്ങളില്‍നിന്ന് അയ്യായിരിത്തിലേറെ  പ്രതിനിധികള്‍ പങ്കെടുത്ത ഈ ഉച്ചകോടിക്ക് മുമ്പ് നടന്നിട്ടുള്ള ഏത് അന്താരാഷ്ട്ര  പരിസ്ഥിതി സമ്മേളനത്തെക്കാളും പ്രാധാന്യം  കൈവന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;വാദങ്ങള്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 1990-ലെ പരിധി വെച്ച്  2010 ആകുമ്പോഴേക്കും 15 ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍  നിര്‍ദേശിച്ചു. എന്നാല്‍, 2005 ആകുമ്പോഴേക്കും ഈ വാതകങ്ങള്‍ 20 ശതമാനം കണ്ട്  കുറച്ചില്ലെങ്കില്‍ ലോകഭൂപടത്തില്‍ നിന്ന് തങ്ങളുടെ രാജ്യങ്ങള്‍  അപ്രത്യക്ഷമാകുമെന്ന് ചെറുദ്വീപ് രാജ്യങ്ങള്‍ (small Island Nations) വിലപിച്ചു.  2.5 ശതമാനം കുറവേ 2010 ആകുമ്പോഴേക്കും സാധ്യമാകൂ എന്ന് ജപ്പാന്‍. കുറയ്ക്കാന്‍  എതായാലും കഴിയില്ല, എന്നാല്‍ 2012 ആകുമ്പേഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം  1990-ലേതിന് തുല്യമാക്കാനാകുമോ എന്ന് നോക്കാമെന്ന് അന്തരീക്ഷത്തിലേക്ക് ഏറ്റവുമധികം  ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന അമേരിക്ക. ഭൗമാന്തരീക്ഷത്തില്‍ വ്യാപിക്കുന്ന  കാര്‍ബണ്‍ഡയോക്‌സയിഡില്‍ 80 ശതമാനവും പുറന്തള്ളുന്നത് ലോകജനസംഖ്യയില്‍ 20 ശതമാനം  മാത്രമുള്ള വികസിത രാഷ്ട്രങ്ങളാണെന്നും, അതിനാല്‍ പാപം ചെയ്യുന്നവര്‍ തന്നെ അതിന്  പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാകണമെന്നും ജി-77 രാഷ്ട്രങ്ങള്‍. ക്യോട്ടോ  ഉച്ചകോടിയിലും അതിന് മുമ്പും ഉയര്‍ന്നുകേട്ട വാദഗതികളുടെയും വിലപേശലിന്റെയും  സാമാന്യരൂപം ഇതാണ്.&lt;br /&gt;&lt;br /&gt;കല്‍ക്കരിയും പെട്രോളിയം ഉത്പന്നങ്ങളും അടക്കമുള്ള  ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാര്‍ബണ്‍ഡയോക്‌സയിഡ് അന്തരീക്ഷത്തില്‍  വ്യാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മീഥേന്‍ വാതകവും നൈട്രസ് ഓക്‌സയിഡും  മറ്റ് ചില കൃത്രിമ വാതകങ്ങളും ആഗോളതാപനത്തിന് വഴിയൊരുക്കുന്നുണ്ടെങ്കിലും  കാര്‍ബണ്‍ഡയോക്‌സയിഡ് ആണ് യഥാര്‍ഥ വില്ലന്‍.&lt;br /&gt;&lt;br /&gt;കാരണം സസ്യങ്ങളും സമുദ്രവും  ആഗിരണം ചെയ്യുന്നില്ലെങ്കില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് നൂറ് വര്‍ഷം വരെ  അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുക  എന്ന് പറഞ്ഞാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുത-വാഹന-വ്യവസായങ്ങളുടെ  അടിത്തറയില്‍ കൈവെയ്ക്കുക എന്നാണര്‍ഥം. അമേരിക്ക പോലെ, ഫോസില്‍ ഇന്ധനങ്ങള്‍  സമ്പദ്ഘടനയുടെ ആണിക്കല്ലായ ഒരു രാജ്യം, കാര്‍ബണ്‍ഡയോക്‌സയിഡ് വ്യാപനം  കുറയ്ക്കണമെന്ന് കേള്‍ക്കുമ്പോള്‍ ഭയാനകമായി പ്രതികരിക്കുക സ്വാഭാവികം മാത്രം.&lt;br /&gt;&lt;br /&gt;ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം  വികസ്വരരാഷ്ട്രങ്ങളും തയ്യാറാകുന്നില്ലെങ്കില്‍ ഇത് സംബന്ധിച്ചുള്ള ഒരു ഉടമ്പടിയും  അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ഓഗസ്തില്‍ അമേരിക്കന്‍ സെനറ്റ് നല്‍കിയ  അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രതിനിധിസംഘം  ക്യോട്ടോയിലെത്തിയത്. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുന്ന കാര്യത്തില്‍  ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ട യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നിലപാടിന് ധാര്‍മികമായ  വ്യക്തതയുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;അമേരിക്കയുടെ തന്ത്രം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;പ്രചരിപ്പിക്കപ്പെടും  പോലെ പരിസ്ഥിതി വിരുദ്ധമല്ല അമേരിക്കന്‍ നിലാപാട് എന്ന് ലോകത്തെ  ബോധ്യപ്പെടുത്താനാകണം, അറിയപ്പെടുന്ന പരിസ്ഥിതി വാദിയായ അമേരിക്കന്‍  വൈസ്പ്രസിഡിന്റ് അല്‍ ഗോര്‍ തന്നെ ക്വോട്ടോ സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തി.  ഭൂഗോളം ചൂടുപിടിക്കുന്നതോ, ഭാവി ഇരുളടയുന്നതോ ഒന്നുമല്ല, അമേരിക്കയെ  സംബന്ധിച്ചിടത്തോളം പ്രധാനം, ആ രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര  താത്പര്യങ്ങളാണെന്ന് ഒന്നുകൂടി വ്യക്തമാക്കാനോ അല്‍ ഗോറിന്റെ ക്യോട്ടോ സന്ദര്‍ശനം  സഹായിച്ചുള്ളു. വരുംനാളുകളില്‍, ആഗോളതാപനത്തിന്റെ ഉത്തരവാദിത്വം  അമേരിക്കയെപ്പോലുള്ള രാജ്യങ്ങളുടെ ചുമലില്‍ മാത്രം കെട്ടിവെച്ച് രക്ഷപ്പെടാന്‍  വികസ്വരരാഷ്ട്രങ്ങള്‍ക്ക് കഴിയില്ലെന്നും അല്‍ ഗോര്‍ പരോക്ഷമായി സൂചിപ്പിച്ചു.&lt;br /&gt;&lt;br /&gt;എന്തൊക്കെ വിലപേശല്‍ നടന്നാലും ശരി, ആഗോളതാപനത്തെ സംബന്ധിച്ച് അമേരിക്ക  കൈക്കൊള്ളുന്ന നിലപാടാകും വരും നൂറ്റാണ്ടുകളില്‍ ഭൂഗോളത്തിന്റെ ഭാവി നിര്‍ണയിക്കുക  എന്നകാര്യം മുമ്പുതന്നെ വ്യക്തമായിരുന്നു. കാരണം ലോകജനസംഖ്യയില്‍ വെറും 4.7 ശതമാനം  മാത്രമുള്ള അമേരിക്കയാണ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ  25 ശതമാനവും പുറന്തള്ളുന്നത്. രണ്ടാം സ്ഥാനം യൂറോപ്പിനാണ്; 19.6 ശതമാനം.&lt;br /&gt;&lt;br /&gt;വ്യാതകവ്യാപനത്തില്‍ മുന്‍പന്തിയിലുള്ള മറ്റ് രാജ്യങ്ങള്‍ ഇവയാണ്. ചൈന - 13  ശതമാനം (ലോകജനസംഖ്യയില്‍ 21.5 ശതമാനം); മുന്‍സോവിയറ്റ് യൂണിയന്‍ - 10.2 ശതമാനം  (ലോകജനസംഖ്യയില്‍ 5 ശതമാനം); ജപ്പാന്‍ - 5.6 ശതമാനം (ലോകജനസംഖ്യയില്‍ 2.2 ശതമാനം);  ഇന്ത്യ - 3.6 ശതമാനം (ലോകജനസംഖ്യയില്‍ 16.3 ശതമാനം); ഇംഗ്ലണ്ട് - 2.5 ശതമാനം  (ലോകജനസംഖ്യയില്‍ 1.02 ശതമാനം): കൊറിയ - 2.2 ശതമാനം (ലോകജനസംഖ്യയില്‍ 0.8 ശതമാനം);  കാനഡ - 2.1 ശതമാനം (ലോകജനസംഖ്യയില്‍ 0.5 ശതമാനം).&lt;br /&gt;&lt;br /&gt;ഹരിതഗൃഹവാതക വ്യാപനം  തടയാന്‍ നിയമാനുസൃത പരിധി സാധ്യമല്ലെന്ന അമേരിക്കയുടെ പ്രഖ്യാപിത നയത്തിന്  വിരുദ്ധമായി 2008-2012 കാലയളവില്‍ 1990-ലെ കണക്ക് വെച്ച് ആഗോളതലത്തില്‍ 5.2 ശതമാനം  കുറവ് ഈ വാതകങ്ങളുടെ അളവില്‍ വരുത്തണമെന്ന് ഒടുവില്‍ ക്യോട്ടോ ഉച്ചകോടി  ധാരണയിലെത്തി.&lt;br /&gt;&lt;br /&gt;ആഗോളതാപനം മൂലം അടുത്ത രണ്ട് നൂറ്റാണ്ടില്‍ എന്തൊക്കെ  വിനാശങ്ങളാണ് ഭൂമിയെ കാത്തിരിക്കുന്നതെന്ന ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ  പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ 'മല എലിയെ പ്രസവിച്ചതുപോലെ' ഒരു സംഗതി മാത്രമാണ് ഈ  5.2 ശതമാനം കുറവെന്ന ആക്ഷേപം ഉയര്‍ന്നു. ക്യോട്ടോ ഉടമ്പടി ഒരു 'ദുരന്തവും  പ്രഹസനവു'മാണെന്ന് ഗ്രീന്‍ പീസ് അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;രൂക്ഷമായ  വിലപേശലുകള്‍ക്ക് ശേഷം ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് 5.2 ശതമാനം  പരിധി ക്യോട്ടോയില്‍ അംഗീകരിക്കപ്പെട്ടെങ്കിലും, നിയമപരമായി ഇക്കാര്യം 38  വ്യവസായവത്കൃത രാഷ്ട്രങ്ങള്‍ നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു  സംവിധാനവും ക്യോട്ടോ ഉച്ചകോടി ആവിഷ്‌ക്കരിച്ചിട്ടില്ല എന്നതാണ് വാസ്തവം. ബ്യൂണസ്  ഐറിസില്‍ നടക്കുന്ന അടുത്ത കാലാവസ്ഥാസമ്മേളനത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യാമെന്ന്  പറഞ്ഞ് പലരും തടിതപ്പുകയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;വ്യവസായ ഭീമന്‍മാരുടെ  താത്പര്യം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;അന്താരാഷ്ട്ര സമ്മര്‍ദത്തിന് വശപ്പെട്ട് ക്യോട്ടോ ഉടമ്പടിക്ക്  സമ്മതിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അമേരിക്ക കൈക്കൊണ്ട നയങ്ങള്‍  പരിശോധിച്ചാല്‍ ഭാവിയില്‍ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാനായി ആ രാജ്യം മുന്നോട്ട്  വെച്ചേക്കാവുന്ന നിര്‍ദേശങ്ങളെ വികസ്വര രാഷ്ട്രങ്ങള്‍ കരുതലോടെ വേണം സമീപിക്കാന്‍.  കാരണം അമേരിക്കന്‍ നയങ്ങളെന്നത് ക്ലിന്റന്റെയോ അല്‍ഗോറിന്റെയോ നയങ്ങളല്ല, അവര്‍ക്ക്  പിന്നില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്ന  വ്യവസായ ഭീമന്‍മാരുടെ നയങ്ങളാണ്.&lt;br /&gt;&lt;br /&gt;ഉദാഹരണത്തിന് വാതകവ്യാപനം തടയാനായി  ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ നഷ്ടം സഹിക്കേണ്ടിവരുന്ന  അനേകം അമേരിക്കന്‍ വ്യവസായ ഭീമന്‍മാരില്‍ ഒന്ന് ജനറല്‍ മോട്ടോഴ്‌സ് ആണ്. ആ  കമ്പനിയുടെ വാര്‍ഷിക വരുമാനം 16882.9 കോടി ഡോളര്‍ വരും (ഏതാണ്ട് 6,75816 കോടി രൂപ).  തുര്‍ക്കി, ഡെന്‍മാര്‍ക്ക്, തായ്‌ലന്‍ഡ്, ഹോങ്കോങ്, നോര്‍വ്വെ എന്നീ രാഷ്ട്രങ്ങളുടെ  ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജി.ഡി.പി)ക്കാള്‍ കൂടുതലാണ് ഇതെന്ന് ഗ്രീന്‍പീസ്  നടത്തിയ പഠനം വ്യക്തമാക്കുന്നു.&lt;br /&gt;&lt;br /&gt;നഷ്ടം നേരിടേണ്ടി വരുന്ന മറ്റൊരു  അമേരിക്കന്‍ സ്ഥാപനമായ ഫോര്‍ഡ് മോട്ടോഴ്‌സിന്റെ വാര്‍ഷികവരുമാനം 13750 കോടി ഡോളര്‍  (5,50000 കോടി രൂപ) ആണ്. ദക്ഷിണാഫ്രിക്ക, ഫിന്‍ലന്‍ഡ്, പോളണ്ട്, സൗദി അറേബ്യ എന്നീ  രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയെ ഇത് കവച്ചുവെയ്ക്കും.&lt;br /&gt;&lt;br /&gt;യഥാര്‍ഥത്തില്‍  അമേരിക്കയുമായല്ല, അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന  ഇത്തരം വ്യവസായ ഭീമന്‍മാരുമായാണ് ഭൂമിയുടെ ഭാവിക്കുവേണ്ടിയുള്ള വിലപേശല്‍  ക്യോട്ടോവില്‍ നടന്നതും, ഭാവിയില്‍ നടക്കാനിരിക്കുന്നതും.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#660000;"&gt;മുന്നറിയിപ്പുകള്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/SulhZ6YuCNI/AAAAAAAACnI/R9dURRAhZ1M/s1600-h/kyto2.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 198px; height: 207px;" src="http://1.bp.blogspot.com/_B25RyGfIAVE/SulhZ6YuCNI/AAAAAAAACnI/R9dURRAhZ1M/s320/kyto2.jpg" border="0" alt="" id="BLOGGER_PHOTO_ID_5397952726177810642" /&gt;&lt;/a&gt;&lt;br /&gt;ആഗോളതാപനത്തെപ്പറ്റി ഐക്യരാഷ്ട്രസഭയുടെ  അന്താരാഷ്ട്ര പാനല്‍ തയ്യാറാക്കിയതും ലോകത്താകമാനമുള്ള 2400-ഓളം ശാസ്ത്രജ്ഞന്‍മാര്‍  അംഗീകരിച്ചതുമായ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത് ഹിരിതഗൃഹവാതകങ്ങളുടെ  അളവ് 30 ശതമാനം ഇപ്പോള്‍ കുറച്ചില്ലെങ്കില്‍, 2100 ആകുമ്പോഴേക്കും അന്തരീക്ഷത്തില്‍  ഈ വാതകങ്ങളുടെ സാന്ദ്രത ഇരട്ടിയാകുമെന്നാണ്. അന്തരീക്ഷ താപനില ഒരു ഡിഗ്രി  സെല്‍സിയസ് മുതല്‍ 3.5 ഡിഗ്രി വരെ വര്‍ധിക്കാന്‍ ഇത് കാരണമാകും. ധ്രുവങ്ങളിലെ  മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതുമൂലം ആഗോളതാപനത്തിന്റെ ബാക്കി  എല്ലാ കെടുതികളും മാറ്റിവെച്ചാലും മാലെദ്വീപ് അടക്കമുള്ള ചെറുദ്വീപ് രാഷ്ട്രങ്ങളുടെ  (small island nations) നിലനില്‍പ്പ് അപകടത്തിലാകും.&lt;br /&gt;&lt;br /&gt;ക്യോട്ടോയില്‍ ഏറ്റവും  ഉത്ക്കണ്ഠയോടെയും വേവലാതിയോടെയും എത്തിയത് ഈ ചെറുദ്വീപ് രാഷ്ട്രങ്ങളുടെ  പ്രതിനിധികളാണ്. ലോകത്തെ 31 ചെറുദ്വീപ് രാഷ്ട്രങ്ങളുടെ ആഭ്യന്തരമൊത്ത ഉത്പാദനം  കൂട്ടിയാല്‍ 14910 കോടി ഡോളറേ വരൂ. എന്നുവെച്ചാല്‍ ജനറല്‍ മോട്ടോഴ്‌സിന്റെ  വരുമാനത്തെക്കാള്‍ കുറവ്. സാമ്പത്തിക മാനങ്ങള്‍ക്ക് ഭൂമിയുടെ നിലനില്‍പ്പിനെക്കാള്‍  പ്രാധാന്യം ലഭിക്കുന്നിടത്ത് ആരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുക? സമുദ്രത്തില്‍  മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളുടെയോ അതോ അമേരിക്കന്‍ വ്യവസായ  ഭീമന്‍മാരുടെയോ?&lt;br /&gt;&lt;br /&gt;ക്യോട്ടോ ഉടമ്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക്  വിരുദ്ധമായിരിക്കുമെന്ന് അവിടുത്തെ ഫോസില്‍ ഇന്ധനവ്യവസായ ലോബി മുന്‍പേ തന്നെ  പ്രചരിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍  നിയമാനുസൃതമായ പരിധി നിശ്ചയിച്ചാല്‍ നഷ്ടം സഹിക്കേണ്ടി വരിക  അമേരിക്കയ്ക്കായിരിക്കും, അല്ലാതെ ഇന്ത്യയോ ചൈനയോ ഒന്നുമായിരിക്കില്ല എന്നാണ് അവര്‍  വാദിച്ചത്.&lt;br /&gt;&lt;br /&gt;ഗ്ലോബല്‍ ക്ലൈമറ്റ് ഇന്‍ഫര്‍മേഷന്‍ പ്രോജക്ട് എന്നൊരു പദ്ധതി  അമേരിക്കയിലുണ്ട്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് അതിന്റെ നടത്തിപ്പ്.  ആഗോളതാപനത്തിന്റെ പേരില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാല്‍ അമേരിക്കന്‍  സാമ്പത്തിക അടിത്തറ ഇളകുമെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനായി മാത്രം ഈ  സംഘടന ഒരു വര്‍ഷം ചെലവാക്കുന്നത് ഏതാണ്ട് 52 കോടി രൂപയാണ്. അമേരിക്കയിലെ 250-ഓളം  കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ പ്രാതിനിധ്യമുള്ള ഗ്ലോബല്‍ ക്ലൈമറ്റ് കോയലീഷന്റെ  ചെയര്‍മാന്‍ വില്യം എഫ്. ഒകീഫ് പറഞ്ഞത് അമേരിക്കന്‍ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന  ഒന്നാണ് ക്യോട്ടോ ഉടമ്പടി എന്നാണ്.&lt;br /&gt;&lt;br /&gt;ഒടുവില്‍ ലോകത്തിന്റെ മുഴുവന്‍ ശാപം  ഭയന്നാകണം വാതകവ്യാപനം ഏഴ് ശതമാനം കുറയ്ക്കാന്‍ അമേരിക്ക ക്യോട്ടോയില്‍ സമ്മതിച്ചു  (ഇക്കാര്യം അമേരിക്കന്‍ സെനറ്റ് അംഗീകരിക്കുമോ എന്നത് ഇപ്പോഴും ഉറപ്പില്ല). ഇത്  അംഗീകരിക്കുമ്പോള്‍ തന്നെ, വികസ്വരരാഷ്ട്രങ്ങള്‍ സ്വമേധയാ വാതകങ്ങളുടെ അളവ്  കുറയ്ക്കാന്‍ ശ്രമിക്കണമെന്നും, വാതകവ്യാപനം കുറയ്ക്കുന്നത് പോലും വാണിജ്യ  താത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന 'എമിഷന്‍സ് ട്രേഡിങ്' ഉള്‍പ്പെടുത്തണമെന്നും  അമേരിക്ക വാദിച്ചു. ജി-77 രാഷ്ട്രങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്  അക്കാര്യം ഉടമ്പടിയുടെ വ്യവസ്ഥകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്.&lt;br /&gt;&lt;br /&gt;ഈ  പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉടമ്പടി ഭൂമിയുടെ താപം കുറയ്ക്കാന്‍ സഹായിക്കുമോ എന്ന  ചോദ്യം പ്രസക്തമാകുന്നത്.&lt;br /&gt;&lt;br /&gt;1992 ജൂണില്‍ റിയോ ഡിജനീറോവില്‍ നടന്ന  ഭൗമഉച്ചകോടിയില്‍ 154 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച കാലാവസ്ഥാ ഉടമ്പടിയുടെ ചിത്രം  ലോകത്തിന് മുന്നിലുണ്ട്. 2000-ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വാതകം 1990-ലേതിന്  തുല്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ആ ഉടമ്പടി. ഇതിന് വിരുദ്ധമായി 1995  ആയപ്പോഴേക്കും ജപ്പാന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് 8.3 ശതമാനമായി  വര്‍ധിക്കുകയാണുണ്ടായത്. 1996-ല്‍ മാത്രം വാതകങ്ങളുടെ അളവ് അമേരിക്കയില്‍ 3.4  ശതമാനം വര്‍ധിച്ചു.&lt;br /&gt;&lt;br /&gt;ഭൗമഉച്ചകോടിയില്‍ അംഗീകരിച്ച ഉടമ്പടിയുടെ ഗതിയാണ്  ക്യോട്ടോ ഉടമ്പടിക്കും ഉണ്ടാകുന്നതെങ്കില്‍, ലോകം ഇനി കഠിനവും വേദനാജനകവുമായ  അനുഭവങ്ങള്‍ക്ക് തയ്യാറാവുക മാത്രമേ ചെയ്യേണ്ടതുള്ളു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;ഭൂമി ഇനിയും  ചൂടായാല്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്നിധ്യം ഒരളവുവരെ  ആവശ്യമാണ്. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതിഗൃഹവാതകങ്ങള്‍  ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷ താപനില ഇപ്പോഴത്തേതിലും 33 ഡിഗ്രി സെല്‍സിയസ്  കുറവാകുമായിരുന്നു.&lt;br /&gt;&lt;br /&gt;പക്ഷേ, കാര്‍ബണ്‍ഡയോക്‌സയിഡ് അമിതമായി  പുറന്തള്ളപ്പെടുന്നത് അപകടകരമാണെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയത് നോബല്‍  സമ്മാനജേതാവായ സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്‍തേ അറീനിയസ് ആണ്, 1898-ല്‍. ഒരു  ഹരിതഗൃഹ (ഗ്രീന്‍ഹൗസ്)ത്തിന്റെ കണ്ണാടിപ്പാളികള്‍ താപത്തെ തടഞ്ഞു നിര്‍ത്തും പോലെ,  അന്തരീക്ഷത്തിലെത്തന്ന സൂര്യതാപത്തെ കാര്‍ബണ്‍ഡയോക്‌സയിഡ് തടഞ്ഞുനിര്‍ത്തി  അന്തരീക്ഷ താപനില വര്‍ധിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.  അറീനിയസ് ഇക്കാര്യം കണ്ടെത്തുന്ന കാലത്ത് അന്തരീക്ഷത്തില്‍  കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത 270 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍)  ആയിരുന്നെങ്കില്‍ ഒരു നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ അത് 360 പി.പി.എം. ആയിരിക്കുന്നു.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് 0.5 ഡിഗ്രി സെല്‍സിയസ്  വര്‍ധിച്ചുവെന്നാണ് കണക്ക്. ഇത് നിസ്സാരമായി തോന്നാം. പക്ഷേ, ദിനോസറുകള്‍  അടക്കമുള്ള ജീവിവര്‍ഗങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ ഹിമയുഗത്തിന് കാരണമായത്  അന്തരീക്ഷ താപനിലയിലുണ്ടായ വെറും മൂന്ന് ഡിഗ്രി സെല്‍സിയസിന്റെ കുറവായിരുന്നു.  അന്തരീക്ഷ താപനില രേഖപ്പെടുത്താന്‍ ആരംഭിച്ച 1860-കള്‍ക്ക് ശേഷം ഭൂമിയില്‍ ഏറ്റവും  ചൂടേറിയ വര്‍ഷം 1997 ആയിരുന്നു എന്നത് എന്തിന്റെ സൂചനയാണ്?&lt;br /&gt;&lt;br /&gt;എഴുപതുകള്‍ വരെ  ഹരിതഗൃഹവാതകങ്ങള്‍ ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍  നടന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന് ശേഷമാണ് ആഗോളതാപനത്തെപ്പറ്റിയുള്ള  ഉത്ക്കണ്ഠകള്‍ക്ക് ലോകവേദികളില്‍ സ്ഥാനം ലഭിക്കുന്നത്. ആഗോളതാപനം എന്നുന്നുണ്ടോ  എ്ന്ന വിവാദത്തിനായിരുന്നു ആദ്യകാലത്ത് പ്രധാന്യം. ഒടുവില്‍, ലോകകാലാവസ്ഥാ  സംഘടനയുടെ മേല്‍നോട്ടത്തില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ഭാഗമായി 1988-ല്‍  നിലവില്‍ വന്ന 2400 ശാസ്ത്രജ്ഞര്‍ അടങ്ങിയ അന്താരാഷ്ട്ര പാനല്‍ (യു.എന്‍.  ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്-IPCC) 1996-ല്‍ സമര്‍പ്പിച്ച  രണ്ടാം റിപ്പോര്‍ട്ട് ആണ് ആഗോളതാപനത്തിന്റെ കാര്യത്തില്‍ ഇനിയൊരു ഒളിച്ചോട്ടത്തിന്  പഴുതില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത്. ആഗോളതാപനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു  എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.&lt;br /&gt;&lt;br /&gt;ഇന്നത്തെ നില തുടര്‍ന്നാല്‍  2100-ാം ആണ്ടോടെ അന്തരീക്ഷ താപനില ഒരു ഡിഗ്രി മുതല്‍ 3.5 ഡിഗ്രി സെല്‍സിയസ് വരെ  വര്‍ധിക്കുമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം  ഒരു മീറ്ററോളം ഉയരും. ഇതിന്റെ പ്രതാഘാതങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും.  ബംഗ്ലാദേശിന്റെ മൂന്നിലൊന്ന് കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. മുംബൈ,  ന്യൂയോര്‍ക്ക് മുതലായ നഗരങ്ങളുടെയും കുറെ ഭാഗം വെള്ളത്തിലാകും. മാലെദ്വീപും  മെഡിറ്റനേറിയന്‍ കടലോരങ്ങളും അപ്രത്യക്ഷമാകും. സഹാറ മരുഭൂമി മെഡിറ്റിനേറിയന്‍  കടന്ന് സ്‌പെയിനിന്റെയും സിസിലിയുടെയും തെക്കുവരെ വ്യാപിക്കും. നൈല്‍ ഡെല്‍റ്റ  ഓര്‍മ മാത്രമാകും.&lt;br /&gt;&lt;br /&gt;അന്തരീക്ഷ താപനില ഉയരുമ്പോള്‍ സമുദ്രവിതാനം ഉയരുക  മാത്രമല്ല ഉണ്ടാവുക. ബാഷ്പീകരണം ഏറുന്നതിനാല്‍ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ  അളവ് അപകടകരമായി വര്‍ധിക്കും. അത്, ആഗോളകാലാവസ്ഥയെ തകിടം മറിക്കും.  ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കും, പേമാരികള്‍ നാശം വിതയ്ക്കും,  റഷ്യയിലെയും കാനഡയിലെയും അവശേഷിക്കുന്ന വനമേഖലകള്‍ക്ക് കഠിനമായ ക്ഷതമേല്‍ക്കും.  കൃഷിയിടങ്ങള്‍ ഈ രാജ്യങ്ങളില്‍ കൂടുതല്‍ വടക്കോട്ട് നീങ്ങും. പലയിടത്തും രൂക്ഷമായ  വരള്‍ച്ചയും ക്ഷാമവും പ്രത്യക്ഷപ്പെടും.&lt;br /&gt;&lt;br /&gt;'എര്‍ത്ത് ആക്ഷന്‍' എന്ന  സാമൂഹിക-പരിസ്ഥിതി സംഘടന നടത്തുന്ന പഠനങ്ങള്‍ കാണിക്കുന്നത് സമുദ്രവിതാനം ഉയരുന്നത്  മൂലം ഈജിപ്തിന്റെ 14 ശതമാനം ഭൂപ്രദേശം നഷ്ടമാകും എന്നാണ്. ഇതേ കാരണത്താല്‍ മൂന്ന്  കോടി ചൈനക്കാരും മൂന്നുകോടി ഇന്ത്യക്കാരും ഒന്നരക്കോടി ബംഗ്ലാദേശുകാരും മാറി  പാര്‍ക്കേണ്ടി വരും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍  പ്രത്യക്ഷപ്പെടും. സൈബീരിയന്‍ കടുവകളുടെയും ബംഗാള്‍ കടുവകളുടെയും നിലനില്‍പ്പ്  അപകടത്തിലാകും. പുല്‍മേടുകളും കണ്ടല്‍വനങ്ങളും നാശം നേരിടും.&lt;br /&gt;&lt;br /&gt;ഇവയൊക്കെ  പ്രവചനങ്ങളില്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെങ്കിലും, ശ്രദ്ധിച്ചാല്‍  ദുരന്തം അടുത്തു വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകൃതിയില്‍ ദൃശ്യമാണെന്ന്  ശാസ്ത്രജ്ഞര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;പത്തുവര്‍ഷം മുമ്പത്തേക്കാള്‍ ഇപ്പോള്‍  ഉത്തരാര്‍ധഗോളത്തില്‍ വസന്തം എത്തുന്നത് ഒരാഴ്ച നേരത്തേയാണ്. പക്ഷികളുടെയും  മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും ഉഭയജീവികളുടെയും സ്വഭാവത്തില്‍ മാറ്റം ദൃശ്യമായി  തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ വെസ്റ്റില്‍ കാണപ്പെടുന്ന 'എഡിത്‌സ്  ചെക്കല്‍സ്‌പോട്ട്' എന്ന ചിത്രശലഭം ഇപ്പോള്‍ അതിന്റെ താമസസ്ഥലം 200 കിലോമീറ്റര്‍  വടക്കുഭാഗത്തേക്ക് മാറ്റിയിരിക്കുന്നു. കോസ്റ്റാറിക്കയുടെ താഴ്ന്ന വിതാനങ്ങളിലെ  പക്ഷികള്‍ ഉയരംകൂടിയ പര്‍വതഭാഗത്തേക്ക് തണുപ്പ് തേടി മാറി താമസിക്കാന്‍  ആരംഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ  മുട്ടയിടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍  ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചിരിക്കുന്നു...ഇവയൊക്കെ പ്രകൃതി നല്‍കുന്ന സൂചനകളും  മുന്നറിയിപ്പുകളുമാണെന്ന് ശാസ്ത്രലോകം കരുതുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#003300;"&gt;യൂറോപ്പ്  വഴികാട്ടുന്നു&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ആഗോളതാപനത്തിനിട നല്‍കുന്ന ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം  പരിമിതപ്പെടുത്തുന്ന കാര്യത്തില്‍ കുറഞ്ഞപക്ഷം യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും ശരിയായ  ദിശയിലാണ്. അതിന്റെ തെളിവാണ്, അമേരിക്ക അടക്കമുള്ള മറ്റ് വികസിത രാഷ്ട്രങ്ങള്‍  മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍  വ്യഗ്രത കാട്ടുമ്പോള്‍, ഹരിതഗൃഹവാതകങ്ങള്‍ അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ 15  ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ കമ്യൂണിറ്റി (ഇ.യു) രാജ്യങ്ങള്‍ ചങ്കൂറ്റത്തോടെ  പറഞ്ഞത്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/SulhoWVnh4I/AAAAAAAACnQ/DLx_uzNyDFY/s1600-h/solar_power.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 193px;" src="http://4.bp.blogspot.com/_B25RyGfIAVE/SulhoWVnh4I/AAAAAAAACnQ/DLx_uzNyDFY/s320/solar_power.jpg" border="0" alt="" id="BLOGGER_PHOTO_ID_5397952974199162754" /&gt;&lt;/a&gt;അമിതമായി CO2 പുറന്തള്ളുന്ന കല്‍ക്കരി വൈദ്യുതനിലയങ്ങളെക്കാള്‍  ലാഭകരവും മലിനീകരണം കുറഞ്ഞതും പ്രകൃതിവാതക വൈദ്യുതനിലയങ്ങളാണെന്ന് യൂറോപ്പ്  മനസിലാക്കി കഴിഞ്ഞു. ആഞ്ഞുവീശുന്ന കാറ്റിന്റെ ഊര്‍ജസാധ്യത പ്രയോജനപ്പെടുത്തിയാല്‍  അത് ആഗോളതാപനത്തെ ചെറുക്കാനുള്ള അനേകം മാര്‍ഗങ്ങളില്‍ ഒന്നാകുമെന്നും അവര്‍  മനസിലാക്കിയിരിക്കുന്നു. മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍, സൗരോര്‍ജത്തിന്റെ  പ്രയോജനപ്പെടുത്തല്‍ ഇങ്ങനെ നൂറുനൂറ് കാര്യങ്ങള്‍ ഭൂമുഖത്തെ കഠിനമായ  കാലാവസ്ഥാമാറ്റങ്ങളില്‍നിന്ന് രക്ഷിക്കാന്‍ സഹായിക്കുമെന്ന് യൂറോപ്പ്  അംഗീകരിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;രാഷ്ട്രീയ ഇച്ഛാശക്തിയേക്കാളേറെ, CO2 കുറഞ്ഞ  അളവില്‍ പുറന്തള്ളുന്ന സാങ്കേതികവിദ്യകളുടെ സാമ്പത്തിക-കമ്പോള സാധ്യതകളാണ്,  യാദൃശ്ചികമാണെങ്കിലും, യൂറോപ്പിന്റെ അന്വേഷണം ശരിയായ ദിശയില്‍ തിരിച്ചുവിട്ടത്.  ചരിത്രപരമായ ചില ഘടകങ്ങളും ഇക്കാര്യത്തില്‍ യൂറോപ്പിന്റെ സഹായത്തിനെത്തി.  ഉദാഹരണത്തിന്, കല്‍ക്കരി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ക്ക് പകരം  വാതകനിലയങ്ങള്‍ സ്ഥാപിച്ചു തുടങ്ങാന്‍ ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ചതില്‍  മുന്‍പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ നയങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്.  1985-ല്‍ കല്‍ക്കരി വ്യവസായത്തിനുള്ള സബ്‌സിഡി എടുത്തുകളയുമ്പോള്‍ ബ്രിട്ടന്റെ  ഉരുക്കുവനിതയുടെ മനസിലുണ്ടായിരുന്നത് വടക്കന്‍ സമുദ്രമേഖലയിലെ പ്രകൃതിവാതകത്തിന്റെ  വന്‍ നിക്ഷേപമായിരുന്നു എന്നത് വാസ്തവം.&lt;br /&gt;&lt;br /&gt;കമ്യൂണിസത്തിന്റെ തകര്‍ച്ചയും  ബെര്‍ലിന്‍ മതിലിന്റെ നാശവും ജര്‍മനി വീണ്ടും ഒറ്റ രാജ്യമാകാന്‍ കാരണമായി. ഈ  മാറ്റത്തോടൊപ്പം കിഴക്കന്‍ ജര്‍മനിയിലെ കാലഹരണപ്പെട്ട അനേകം താപവൈദ്യുത നിലയങ്ങള്‍  അടച്ചുപൂട്ടിയത് യൂറോപ്പിനെ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാന്‍ ഏറെ സഹായിച്ചു.(CO2  പുറന്തള്ളുന്ന കാര്യത്തില്‍ ലോകത്ത് വൈദ്യുത മേഖലയ്ക്കാണ് മൂന്നാംസ്ഥാനം; ഇതിന്  പ്രധാന കാരണം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന താപനിലയങ്ങളാണ്).&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/Sulh3cNrwwI/AAAAAAAACnY/rkr4ijrpgHM/s1600-h/wind+farms.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 198px; height: 198px;" src="http://4.bp.blogspot.com/_B25RyGfIAVE/Sulh3cNrwwI/AAAAAAAACnY/rkr4ijrpgHM/s320/wind+farms.jpg" border="0" alt="" id="BLOGGER_PHOTO_ID_5397953233474536194" /&gt;&lt;/a&gt;&lt;br /&gt;ഇതിനെല്ലാമുപരി, യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തിപ്രാപിച്ച ഹരിതാരാഷ്ട്രീയ  പ്രസ്ഥാനങ്ങള്‍ പരിസ്ഥിതി-സൗഹൃദ സാങ്കേതികവിദ്യകള്‍ക്ക് ജനങ്ങള്‍ക്കിടയിലും  രാഷ്ട്രീയക്കാര്‍ക്കിടയിലും അംഗീകാരം നേടിക്കൊടുത്തു. രണ്ടായിരാമാണ്ടാകുമ്പോഴേക്കും  രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തില്‍ 34 ശതമാനം പരിസ്ഥിതി-സൗഹൃദ  വാതകനിലയങ്ങള്‍ വഴി സാധ്യമാക്കാന്‍ ബ്രിട്ടന്‍ ലക്ഷ്യമിടുന്നു. ബ്രിട്ടന്‍  പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് ഇതുവഴി നേര്‍പകുതിയാകും. ഇന്ധനവില  അധികം വര്‍ധിച്ചില്ലെങ്കില്‍ വൈദ്യുതിയുടെ ചെലവും പകുതിയോളം  കുറയും!&lt;br /&gt;&lt;br /&gt;തൊണ്ണൂറുകളില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം യൂറോപ്പില്‍  25-30 ശതമാനം വര്‍ധിച്ചു. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ 4000 മെഗാവാട്ട്  വൈദ്യുതി കാറ്റില്‍നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. 2005 ആകുമ്പോഴേക്കും കാറ്റില്‍  നിന്നുള്ള വൈദ്യുതി ഉത്പാദനം 1500 മെഗാവാട്ട് ആക്കാനാണ് ഡെന്‍മാര്‍ക്ക്  ലക്ഷ്യമിടുന്നത്. ഇത് ഡെന്‍മാര്‍ക്കിന്റെ ഊര്‍ജാവശ്യത്തില്‍ പത്ത് ശതമാനം വരും.&lt;br /&gt;&lt;br /&gt;താമസിയാതെ യൂറോപ്പിന്റെ പാത പിന്തുടരാന്‍ ലോകത്തിന്റെ ഇതരഭാഗങ്ങളും  ബാധ്യസ്ഥമാകുമെന്നാണ് ക്യോട്ടോ ഉച്ചകോടി നല്‍കുന്ന സൂചന. ഇപ്പോള്‍ ക്യോട്ടോയില്‍  അംഗീകരിച്ചിട്ടുള്ള 5.2 ശതമാനം ഹരിതഗൃഹവാതക വ്യാപനക്കുറവ് മറ്റ് വികസിത  രാഷ്ട്രങ്ങളും ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ ആരംഭിച്ചാല്‍, ഭൂമിയില്‍ പതിക്കുന്ന  സൂര്യപ്രകാശത്തിനും, വീശുന്ന കാറ്റിനും, തിരമാലകള്‍ക്കുമെല്ലാം പുതിയ അര്‍ഥവും  മൂല്യവും കൈവരും.&lt;br /&gt;&lt;br /&gt;-&lt;i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;മാതൃഭൂമി ആഴ്ചപ്പതിപ്പ്&lt;/span&gt;&lt;/i&gt;&lt;span class="Apple-style-span"  style="color:#330033;"&gt;, ജനവരി  18-24, 1998&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-8985296326523224794?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/8985296326523224794/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=8985296326523224794' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/8985296326523224794'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/8985296326523224794'/><link rel='alternate' type='text/html' href='http://japages.blogspot.com/2009/10/blog-post.html' title='ക്യോട്ടോ ഉടമ്പടി ഭൂമിയെ തണുപ്പിക്കുമോ?'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_B25RyGfIAVE/Sulg6NWsZnI/AAAAAAAACnA/4URoNvs25MA/s72-c/kyto1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-7592673408763740343</id><published>2009-06-14T00:00:00.004+05:30</published><updated>2009-06-14T00:10:49.185+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം'/><category scheme='http://www.blogger.com/atom/ns#' term='പകര്‍ച്ചവ്യാധികള്‍'/><category scheme='http://www.blogger.com/atom/ns#' term='സാര്‍സ്‌'/><title type='text'>സാര്‍സ്‌ എന്ന ഭീഷണി</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/SjPw0-M8NVI/AAAAAAAACMM/Rx4iTU8m8mY/s1600-h/sars-mask.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 221px;" src="http://1.bp.blogspot.com/_B25RyGfIAVE/SjPw0-M8NVI/AAAAAAAACMM/Rx4iTU8m8mY/s320/sars-mask.jpg" border="0" alt="" id="BLOGGER_PHOTO_ID_5346881975460050258" /&gt;&lt;/a&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;b&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#663333;"&gt;ലോകം പുതിയൊരു മഹാമാരിയുടെ പിടിയിലാണെന്ന്‌ ലോകാരോഗ്യ സംഘടന (WHO)  പ്രഖ്യാപിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ജൂണ്‍ 11-നാണ്‌ പന്നിപ്പനിയെന്ന എച്ച്‌1എന്‍1  പനി മഹാമാരിയായി പ്രഖ്യാപിച്ചത്‌. നാല്‌പത്‌ വര്‍ഷത്തിന്‌ ശേഷം (1968ലെ ഹോങ്കോങ്‌  ഫ്‌ളുവിന്‌ ശേഷം) ഒരു പകര്‍ച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്‌  ഇപ്പോഴാണ്‌. ഈ പശ്ചാത്തലത്തില്‍, ആറ്‌ വര്‍ഷം മുമ്പ്‌ ലോകത്തെ ഭീതിയിലാഴ്‌ത്തിയ  സാര്‍സിനെപ്പറ്റി ഒരു ലേഖനം. മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2003 മെയ്‌ 4-10 ലക്കത്തില്‍  പ്രസിദ്ധീകരിച്ചത്‌.&lt;/span&gt;&lt;/i&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;ഒ&lt;/span&gt;&lt;/b&gt;രു ജലദോഷപ്പനി, അല്ലെങ്കില്‍ വയറിളക്കം - ഇതല്ലാതെ  ആളെക്കൊല്ലാന്‍ കൊറോണാവൈറസിന്‌ കഴിയുമെന്ന്‌ ആരും കരുതിയിരുന്നില്ല; 'സാര്‍സ്‌'  എന്ന മാരക ന്യൂമോണിയായ്‌ക്ക്‌ കാരണം ഒരിനം കൊറോണാവൈറസ്‌ ആണെന്ന്‌ തിരിച്ചറിയുംവരെ!  തികച്ചും നിരുപദ്രവകരമെന്ന്‌ ഇതുവരെ കരുതിയിരുന്ന ഒരു വൈറസ്‌ കുടുംബത്തില്‍നിന്ന്‌,  ലോകത്തെ മുഴുവന്‍ ഭീതിയുടെയും ഭീഷണിയുടെയും മുള്‍മുനയില്‍ നിര്‍ത്താന്‍  കെല്‍പ്പുള്ള ഒരംഗം രംഗത്തെത്തിയിരിക്കുന്നു. പോയ മാസങ്ങളില്‍ ഇറാഖ്‌  അധിനിവേശത്തിനൊപ്പം ലോകത്തിന്റെ സ്വസ്ഥത കെടുത്താന്‍ സാര്‍സ്‌ വൈറസും കാരണമായി.&lt;br /&gt;&lt;br /&gt;സിവിയര്‍ അക്യൂട്ട്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്‌-SARS) എന്ന  മാരകരോഗം മുപ്പതോളം രാജ്യങ്ങളില്‍ പടര്‍ന്നുകഴിഞ്ഞു. ഒരു മരുന്നും കണ്ടെത്താനാകാത്ത  ഈ ന്യുമോണിയ ബാധിച്ച്‌ 180-ലേറെ പേര്‍ ഇതിനകം മരിച്ചു. ആയിരങ്ങള്‍ ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ ചികിത്സയിലാണ്‌. ഹോങ്കോങ്‌ പോലുള്ള നഗരങ്ങളില്‍ ജൈവായുധപ്രയോഗം  നടന്ന സ്ഥലങ്ങളിലേതിന്‌ സമാനമായ അവസ്ഥയാണ്‌. എല്ലാവരും മുഖാവരണം ധരിച്ച്‌  നടക്കുന്നു. ആരും പരസ്‌പരം ഹസ്‌തദാനം ചെയ്യുന്നില്ല. ഹോട്ടലുകളിലും  സിനിമാതിയേറ്ററുകളിലും പാര്‍ക്കുകളിലും ആളൊഴിഞ്ഞിരിക്കുന്നു. സങ്കപ്പൂരിലും  ഹോങ്കോങിലും മാര്‍ച്ച്‌ പകുതിയില്‍ തന്നെ സ്‌കൂളുകള്‍ അടച്ചു. മുഖ്യവരുമാനമാര്‍ഗമായ  ടൂറിസം പ്രതിസന്ധിയിലായി. വിനോദസഞ്ചാരികള്‍ കിഴക്കന്‍ഏഷ്യന്‍ രാജ്യങ്ങളെ  ഭീതിയോടെയാണ്‌ ഇപ്പോള്‍ കാണുന്നത്‌.&lt;br /&gt;&lt;br /&gt;ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത  'ഇന്‍ഫെക്ഷിയസ്‌ ഡിസീസ്‌ ആക്ട്‌' എന്ന കഠിന നിയമം സിങ്കപ്പൂരില്‍ പ്രാബല്യത്തില്‍  വന്നുകഴിഞ്ഞു. സാര്‍സ്‌ ബാധിച്ചവരെ ഒറ്റപ്പെടുത്തി ചികിത്സിക്കാനാണ്‌ ഈ നിയമം.  മോര്‍ഗണ്‍ സ്‌റ്റാന്‍ലി എന്ന അന്താരാഷ്ട്ര അക്കൗണ്ട്‌ സ്ഥാപനത്തിന്റെ കണക്ക്‌  പ്രകാരം, സാര്‍സ്‌ മൂലം ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ മാത്രം ഹോങ്കോങിന്‌ ടൂറിസം  വരുമാനത്തില്‍ 25.6 കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. ഹോങ്കോങിന്റെ മൊത്തം ആഭ്യന്തര  ഉത്‌പാദനത്തില്‍ നാല്‌ ശതമാനം കുറവ്‌ സാര്‍സ്‌ മൂലമുണ്ടാകുമെന്ന്‌  കണക്കാക്കപ്പെടുന്നു. ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ 1100 കോടി ഡോളറിന്റെ  ആഘാതമാണ്‌ ഏല്‍ക്കുക.&lt;br /&gt;&lt;br /&gt;സാര്‍സ്‌ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയില്‍  ഇന്ത്യയും എത്തിക്കഴിഞ്ഞ കാര്യം കഴിഞ്ഞ ഏപ്രില്‍ 18-ന്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌  ചെയ്‌തു. ഹോങ്കോങ്‌ സന്ദര്‍ശിച്ച്‌ മടങ്ങിയെത്തിയ 32-കാരനായ മറൈന്‍ എഞ്ചിനിയര്‍  പ്രശീല്‍ ബാര്‍വെയാണ്‌ രോഗം ബാധിച്ച്‌ ഗോവയില്‍ ചികിത്സയിലായത്‌. അതിനടുത്ത ദിവസം  ന്യൂഡല്‍ഹിയിലും സാര്‍സ്‌ പ്രത്യക്ഷപ്പെട്ടു.&lt;br /&gt;&lt;br /&gt;ഇതിന്റെയെല്ലാം തുടക്കം 2002  നവംബര്‍ 16-നായിരുന്നു. തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോങ്‌ മേഖലയില്‍ വിചിത്രമായ ഒരു  ന്യുമോണിയ പ്രത്യക്ഷപ്പെട്ടു. അഞ്ചുപേര്‍ മരിച്ചു. മുന്നൂറിലേറെ പേര്‍ക്ക്‌ രോഗം  പകര്‍ന്നു. പക്ഷേ, ആ വിവരം അധികൃതര്‍ പുറത്തറിയിച്ചില്ല. മാത്രമല്ല, പൊതുജനങ്ങള്‍  സംഭീതരാകുന്നത്‌ തടയാന്‍ ന്യൂമോണിയയെപ്പറ്റി എന്തെങ്കിലും മാധ്യമങ്ങളെ  അറിയിക്കുന്നതില്‍നിന്ന്‌ ആരോഗ്യപ്രവര്‍ത്തകരെ തടയുകയും ചെയ്‌തു. ചൈനയില്‍ പുതിയ  രാഷ്ട്രീയ നേതൃത്വം അധികാരത്തിലെത്തുന്നത്‌ സ്വസ്ഥമായിട്ടാകട്ടെയെന്ന്‌ അധികൃതര്‍  കരുതിയിരിക്കണം (അഞ്ച്‌ മാസം കഴിഞ്ഞ്‌, ലോകം മുഴുവന്‍ രോഗം വ്യാപിച്ച ശേഷം,  ഏപ്രില്‍ 14-നാണ്‌ സ്ഥിതി വരളെ 'ഗുരുതരമാണെ'ന്ന പ്രസ്‌താവന ചൈന പ്രധാനമന്ത്രി വെന്‍  ജിയാബാവോയുടെ നാവില്‍നിന്ന്‌ ലോകം കേട്ടത്‌. ഏപ്രില്‍ 20-ന്‌ സാര്‍സിന്റെ പേരില്‍  ചൈന ആരോഗ്യമന്ത്രിയുടെയും ബെയ്‌ജിങ്‌ മേയറുടെയും കസേര തെറിക്കുകയും ചെയ്‌തു).  തുടക്കത്തില്‍ തന്നെ രോഗവിവരം പുറത്തറിയിക്കാനും ആവശ്യമായ മുന്‍കരുതലെടുക്കാനും ചൈന  തയ്യാറായിരുന്നെങ്കില്‍ സാര്‍സ്‌ ഒരുപക്ഷേ, ആഗോളപകര്‍ച്ചവ്യാധിയായി  മാറില്ലായിരുന്നു എന്ന്‌ കരുതുന്നവര്‍ കുറവല്ല.&lt;br /&gt;&lt;br /&gt;ചൈനയ്‌ക്ക്‌ പുറത്തേക്ക്‌  രോഗമെത്തിയത്‌ ഹോങ്കോങില്‍ മോങ്‌കോക്ക്‌ ജില്ലയിലെ മെട്രോപോള്‍ ഹോട്ടലില്‍  നിന്നാണെന്ന്‌ കരുതുന്നു. രോഗം ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയില്‍ ഗ്യാങ്‌ഡോങ്‌  മേഖലയിലെ ഗ്യാങ്‌ഷോ ഹോസ്‌പിറ്റലില്‍ രോഗികളെ ചികിത്സിച്ച 64-കാരനായ ലിയു  ജിയാന്‍ലന്‍ എന്ന മെഡിക്കല്‍ പ്രൊഫസറാണ്‌ തന്നെ ബാധിച്ച വൈറസിനെ  ഹോങ്കോങിലെത്തിച്ചത്‌. 2003 ഫിബ്രവരി 21-ന്‌ മെട്രോപോള്‍ ഹോട്ടലിലെ ഒന്‍പതാം  നിലയില്‍ ആറ്‌ അതിഥികള്‍ക്ക്‌, പ്രൊഫ. ജിയാന്‍ലനില്‍ നിന്ന്‌ രോഗം പകര്‍ന്നു.  അതിലൊരാള്‍ ചൈനീസ്‌-അമേരിക്കന്‍ ബിസിനസുകാരനായ ജോണി ചെന്‍ ആയിരുന്നു. അദ്ദേഹം  ഫിബ്രവരി 24-ന്‌ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ സാര്‍സ്‌ വൈറസിനെ എത്തിച്ചു.  വിയറ്റ്‌നാമില്‍ 61 പേര്‍ക്ക്‌ അദ്ദേഹത്തില്‍നിന്ന്‌ രോഗം പകര്‍ന്നു. അതില്‍  ഭൂരിപക്ഷവും മെഡിക്കല്‍ സ്റ്റാഫ്‌ ആയിരുന്നു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/SjPw_Oq5ahI/AAAAAAAACMU/Frs2dMOYWvY/s1600-h/SARS-Virus.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 198px; height: 289px;" src="http://3.bp.blogspot.com/_B25RyGfIAVE/SjPw_Oq5ahI/AAAAAAAACMU/Frs2dMOYWvY/s320/SARS-Virus.jpg" border="0" alt="" id="BLOGGER_PHOTO_ID_5346882151679355410" /&gt;&lt;/a&gt;&lt;br /&gt;മെട്രോപോള്‍ ഹോട്ടലിലെ  മറ്റൊരു അതിഥി കാനഡയില്‍ നിന്നുള്ള പ്രായമായ ഒരു ടൂറിസ്റ്റായിരുന്നു. അവര്‍ വഴി  ടൊറോന്റോയില്‍ സാര്‍സ്‌ എത്തി. സിങ്കപ്പൂരില്‍ നിന്നുള്ള ടൂറിസ്റ്റുകളായിരുന്നു  മെട്രോപോള്‍ ഹോട്ടലിലെ രോഗം പകര്‍ന്ന മറ്റ്‌ മൂന്ന്‌ അതിഥികള്‍. അവര്‍ രോഗവുമായി  സ്വന്തം നാട്ടിലെത്തി. ഹോങ്കോങില്‍ നിന്നു തന്നെയുള്ള 26-കാരനായിരുന്നു  മെട്രോപോള്‍ ഹോട്ടലിലെ മറ്റൊരു അതിഥി. ഹോട്ടലിലെ ഒന്‍പതാം നിലയില്‍നിന്ന്‌ അയാള്‍  ഹോങ്കോങിലെ പ്രിന്‍സ്‌ ഓഫ്‌ വേല്‍സ്‌ ഹോസ്‌പിറ്റലിലെത്തി. നിരവധി നഴ്‌സുമാര്‍ക്കും  മറ്റ്‌ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അവിടെ രോഗം പകര്‍ന്നു. ഒരു ആഗോളഭീഷണിയായി  സാര്‍സ്‌ വ്യാപിച്ചതിന്റെ തുടക്കം ഇങ്ങനെയായിരുന്നു.&lt;br /&gt;&lt;br /&gt;ഇതൊരു പുതിയ  പകര്‍ച്ചവ്യാധിയാണെന്നും സാര്‍സിനെതിരെ ലോകം ജാഗ്രത പാലിക്കണമെന്നും ആദ്യം  മുന്നറിയിപ്പ്‌ നല്‍കിയത്‌ ലോകാരോഗ്യസംഘടനയുടെ വിയറ്റ്‌നാമിലുണ്ടായിരുന്ന ഡോ.  കാര്‍ലോ ഉര്‍ബാനിയാണ്‌; 2003 മാര്‍ച്ച്‌ 29-ന്‌. അദ്ദേഹം സാര്‍സ്‌ ബാധിച്ച്‌  മരിച്ചു (അനുബന്ധം കാണുക). രോഗി തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും വായുവിലൂടെ  പുറത്തു വരുന്ന ബാഷ്‌പകണങ്ങള്‍ വഴിയാണ്‌ രോഗം പകരുന്നതെന്ന്‌ മനസിലായതോടെ ഭീതി  വര്‍ധിച്ചു. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ രോഗാണുവിനെ തിരിച്ചറിയാനുള്ള  ശ്രമം ഊര്‍ജിതമായി. ലഭ്യമായ വിവരങ്ങള്‍ പരസ്‌പരം പങ്കുവെയ്‌ക്കാന്‍  ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ തുണയായി.&lt;br /&gt;&lt;br /&gt;മണ്ണനും  അഞ്ചാംപനിയും വരുത്തുന്ന വൈറസ്‌ കുടുംബമായ 'പാരാമൈക്‌സോവൈറൈഡെ'യില്‍ പെട്ട ഒന്നാകാം  സാര്‍സിനും കാരണമെന്ന്‌ ആദ്യം ഗവേഷകര്‍ സംശയിച്ചു. എന്നാല്‍, ഫ്‌ളു, ജലദോഷപ്പനി  മുതലായവയ്‌ക്ക്‌ കാരണമായ കൊറോണാവൈറസിന്റെ കുടുംബത്തില്‍ പെട്ട, ഇതുവരെ  അജ്ഞാതമായിരുന്ന ഒരു വൈറസാണ്‌ സാര്‍സിന്‌ കാരണമെന്ന്‌ പിന്നീട്‌ തെളിഞ്ഞു.  ഹോങ്കോങ്‌ സര്‍വകലാശാലയിലെ ശ്രീലങ്കക്കാരനായ മൈക്രോബയോളജിസ്‌റ്റ്‌ ഡോ. മാലിക്‌  പെയ്‌രിസും സംഘവുമാണ്‌ വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്‌. 13 രാജ്യങ്ങളിലെ  ബയോളജിലാബുകളുടെ ശൃംഗല അവര്‍ക്ക്‌ തുണയേകി. അറ്റ്‌ലാന്റയില്‍ യു.എസ്‌. സെന്റേഴ്‌സ്‌  ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷനിലെ ഗവേഷകര്‍ ആ കണ്ടെത്തല്‍  ശരിവെച്ചു. സാധാരണഗതിയില്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുന്ന ഈ പ്രക്രിയ, ആഴ്‌ചകള്‍  കൊണ്ട്‌ പൂര്‍ത്തിയാക്കാന്‍ ഗവേഷകര്‍ക്കായി.&lt;br /&gt;&lt;br /&gt;കൊറോണാവൈറസ്‌ ഇതുവരെ ആളെ  കൊന്നിരുന്നില്ല. പക്ഷേ, സാര്‍സിന്റെ ആവിര്‍ഭാവത്തോടെ ആ വിശ്വസം തകര്‍ന്നു. വൈറസിനെ  തിരിച്ചറിഞ്ഞ സ്ഥിതിക്ക്‌ ഫലപ്രദമായ രോഗനിര്‍ണയ ടെസ്‌റ്റുകള്‍ വികസിപ്പിക്കാമെന്ന  പ്രതീക്ഷ വര്‍ധിച്ചു. അതോടൊപ്പം സാര്‍സ്‌ വൈറസിന്റെ ജനിതകഘടന കണ്ടെത്താനും ശ്രമം  ഊര്‍ജിതമായി. സാര്‍സ്‌ വൈറസിനെ തിരിച്ചറിഞ്ഞ കാര്യം ഏപ്രില്‍ പത്തിന്‌  പുറത്തിറങ്ങിയ 'ന്യു ഇംഗ്ലണ്ട്‌ ജേര്‍ണല്‍ ഓഫ്‌ മെഡിസിനി'ലാണ്‌ ഗവേഷകര്‍  റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. വൈറസിന്റെ ജനിതകഘടന തിരിച്ചറിയുന്നതില്‍ വിജയിച്ചതായി  ഏപ്രില്‍ 12-ന്‌ കനേഡിയന്‍ ഗവേഷകര്‍ പ്രഖ്യാപിച്ചു. കാനഡയില്‍ ബ്രിട്ടീഷ്‌ കൊളംബിയ  കാന്‍സര്‍ ഏജന്‍സിയുടെ ഭാഗമായ 'മൈക്കല്‍സ്‌മിത്ത്‌ ജിനോം സയന്‍സസ്‌ സെന്ററി'ലെ  ഗവേഷകരാണ്‌ കൊലയാളി വൈറസിന്റെ ജനിതകജാതകം കണ്ടെത്തിയത്‌.&lt;br /&gt;&lt;br /&gt;ജൈവായുധ  പ്രയോഗത്തിന്റെ ഫലമായാണോ സാര്‍സ്‌ പൊട്ടിപ്പുറപ്പെട്ടതെന്ന്‌ ചിലരെങ്കിലും  സംശയിക്കുന്നുണ്ട്‌. പക്ഷേ, ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇത്തരമൊരു നിഗമനത്തെ  സാധൂകരിക്കുന്നില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. ഒന്നാമതായി, സാര്‍സ്‌  ബാധിച്ചവര്‍ക്കിടയിലെ മരണനിരക്ക്‌ വളരെ കുറവാണ്‌. വെറും നാല്‌ ശതമാനം മാത്രം. ഒരു  സ്‌റ്റാന്‍ഡേര്‍ഡ്‌ ജൈവായുധമായ (ശ്വാസകോശത്തെ ബാധിക്കുന്ന) ആന്ത്രാക്‌സ്‌ മൂലമുള്ള  മരണനിരക്ക്‌ 80 ശതമാനമാണെന്നോര്‍ക്കുക. ആ നിലയ്‌ക്ക്‌ സാര്‍സ്‌ ജൈവായുധമായാല്‍  അതൊരു നഷ്ടക്കച്ചവടമാകുമെന്ന്‌ സാരം. മാത്രമല്ല, എളുപ്പം വ്യതിയാനം (മ്യൂട്ടേഷന്‍)  സംഭവിക്കാവുന്ന, അല്ലെങ്കില്‍ പരസ്‌പരം കൂടിക്കലര്‍ന്ന്‌ ജനിതകഘടനയില്‍  മാറ്റംവരാവുന്ന തരത്തില്‍ പെട്ട ഒന്നാണ്‌ കൊറോണാവൈറസ്‌. മൃഗങ്ങളുടെ ശരീരത്തില്‍  വെച്ചുണ്ടായ വ്യതികരണമാണ്‌ മനുഷ്യനെ മാരകമായി ബാധിക്കാന്‍ പാകത്തില്‍ കൊറോണാ  വൈറസിനെ മാറ്റിയതെന്ന്‌, 'ന്യൂ ഇംഗ്ലണ്ട്‌ ജേര്‍ണലില്‍' പഠനറിപ്പോര്‍ട്ട്‌  പ്രസിദ്ധീകിരച്ച തോമസ്‌ ജി. കിസെക്‌ കരുതുന്നു.&lt;br /&gt;&lt;br /&gt;ലോകത്തേറ്റവുമധികം  മാരകവൈറസുകള്‍ പുതിയതായി പ്രത്യക്ഷപ്പെട്ടിട്ടുള്ള മേഖലയാണ്‌ തെക്കന്‍ ചൈനയും  ഹോങ്കോങും ഉള്‍പ്പെട്ട പ്രദേശം. അവിടെ നിന്നാണ്‌ സാര്‍സ്‌ വൈറസിന്റെയും വരവ്‌.  1968-ല്‍ ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ട ഹോങ്കോങ്‌ ഫ്‌ളു എന്ന പകര്‍ച്ചവ്യാധി വെറും  ഒന്‍പത്‌ മാസംകൊണ്ട്‌ ലോകജനസംഖ്യയില്‍ 30 ശതമാനത്തെ ബാധിച്ചു. ലോകത്താകമാനം  ഏഴുലക്ഷം പേരാണ്‌ ആ വൈറസ്‌ രോഗം ബാധിച്ച്‌ മരിച്ചത്‌. 1997-ലും പിന്നീട്‌ 1999-ലും  ഏവിയന്‍ ഫ്‌ളു എന്ന പക്ഷിപ്പനി ഹോങ്കോങിനെ ഭീതിയിലാഴ്‌ത്തി. പക്ഷികളില്‍ നിന്ന്‌  മനുഷ്യരിലെക്ക്‌ നേരിട്ട്‌ പകരുന്ന അപൂര്‍വം വൈറസുകളിലൊന്നാണ്‌ ഈ രോഗം  വരുത്തുന്നത്‌. ഈ വൈറസും ആദ്യം മനുഷ്യനെ 'കണ്ടെത്തിയത്‌' തെക്കന്‍ ചൈനയില്‍  വെച്ചായിരുന്നു. കന്നുകാലികളും പന്നികളും കോഴികളും താറാവും മനുഷ്യരുമെല്ലാം  ഇത്രയേറെ അടുത്തിടപഴകുന്ന പ്രദേശങ്ങള്‍ തെക്കന്‍ ചൈന പോലെ വേറെ അധികം ഉണ്ടാകില്ല.  മൃഗങ്ങളില്‍ നിന്ന്‌ വൈറസുകള്‍ മനുഷ്യരിലേക്ക്‌ എത്തുന്ന സംഭവങ്ങള്‍ ഇവിടെ ഇനിയും  ആവര്‍ത്തിക്കപ്പെടും എന്നാണ്‌ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌.(എഡിറ്റ്‌: തെക്കന്‍  ചൈനയില്‍ വെച്ച്‌ വെരുകുകളില്‍നിന്നാണ്‌ സാര്‍സ്‌ വൈറസ്‌ മനുഷ്യരിലേക്ക്‌  കടന്നതെന്ന്‌ പിന്നീട്‌ കണ്ടെത്തുകയുണ്ടായി).&lt;br /&gt;&lt;br /&gt;എന്തുകൊണ്ട്‌ പുതിയ വൈറസുകള്‍  മനുഷ്യന്‌ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്‌ പ്രത്യക്ഷപ്പെടുന്നു? സാര്‍സ്‌ വൈറസ്‌ ഒരു  തുടക്കമാണോ? ഇത്തരം നിരവധി ചോദ്യങ്ങള്‍ പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്‌. ഈ  വിഷയത്തില്‍ ഗവേഷണം നടത്തുന്ന കൊളംബിയ സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ. സ്‌റ്റീഫന്‍  മോഴ്‌സ്‌ പറയുന്നത്‌ `ഭാവിയിലേക്കുള്ള ഒരു സൂചനയാണ്‌ സാര്‍സ്‌` എന്നാണ്‌. പുതിയ  രോഗാണുക്കള്‍ കൂടുതല്‍ ആളുകളെ ബാധിക്കാനും ആഗോളതലത്തില്‍ വ്യാപിക്കാനുമുള്ള  സാഹചര്യങ്ങള്‍ ഇപ്പോള്‍ ഏറി വരികയാണ്‌. അതിനിയും വര്‍ധിച്ചുകൊണ്ടിരിക്കുമെന്ന്‌ ഡോ.  മോഴ്‌സ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.&lt;br /&gt;&lt;br /&gt;ഇരുപതാം നൂറ്റാണ്ട്‌ തുടങ്ങുമ്പോള്‍  ഭൂമുഖത്ത്‌ ആകെയുണ്ടായിരുന്നത്‌ 150 കോടി ജനങ്ങളാണ്‌. ഇന്നത്‌ 600 കോടിയിലേറെയാണ്‌.  പുതിയ രോഗാണുക്കള്‍ക്ക്‌ മനുഷ്യരെ കണ്ടെത്താനുള്ള സാധ്യത നാലിരട്ടി  വര്‍ധിച്ചിരിക്കുന്നു എന്ന്‌ സാരം. ജനസംഖ്യ വര്‍ധിച്ചതിനൊപ്പം പരിസ്ഥിതിയിലും  വന്‍മാറ്റങ്ങള്‍ വന്നു. വനങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍, ഇത്രകാലവും  പ്രകൃതിയില്‍ അടങ്ങിക്കഴിഞ്ഞിരുന്ന പല മാരകവൈറസുകളും മനുഷ്യരില്‍ 'ആശ്രയം'  കണ്ടെത്താന്‍ ആരംഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കര്‍ണാടകയിലെ മലനാട്‌  മേഖലയില്‍ 'ക്യാസനൂര്‍ രോഗം' പടര്‍ന്നുപടിച്ചത്‌, അവിടുത്തെ വനം  വെട്ടിവെളുപ്പിച്ചപ്പോഴായിരുന്നു. രോഗകാരിയായ വൈറസ്‌ ആ വനപ്രദേശത്തെ കുരങ്ങുകളിലും  മറ്റും നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും, വനം നശിപ്പിക്കും വരെ അവ മനുഷ്യരെ  ബാധിച്ചിരുന്നില്ല. പുത്തന്‍ കൃഷിരീതികളും മൃഗപരിപാലന മാര്‍ഗങ്ങളും പുതിയ  വൈറസുകളുടെ ആവിര്‍ഭാവത്തിന്‌ കാരണമാകുന്നതായി കണക്കാക്കപ്പെടുന്നു.&lt;br /&gt;&lt;br /&gt;കഴിഞ്ഞ  ഒരു പതിറ്റാണ്ടിനിടെ മാത്രം മുപ്പതോളം പുതിയ വൈറസുകള്‍ മനുഷ്യന്‌ ഭീഷണിയായി  പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ്‌ കണക്ക്‌. എബോള, ഐവറികോസ്‌റ്റ്‌, ആന്‍ഡീസ്‌  വൈറസ്‌, ഹെപ്പറ്ററ്റിസ്‌-എഫ്‌, ജി, പൈറൈറ്റില്‍, ബ്ലാക്ക്‌ ലഗൂണ്‍ വൈറസ്‌, നിപാ,  ഒസ്‌കാര്‍ വൈറസ്‌ എന്നിവ അവയില്‍ ചിലത്‌ മാത്രം. ഈ പട്ടികയില്‍ ഏറ്റവും  ഒടുവിലത്തേതാണ്‌ സാര്‍സ്‌ വൈറസ്‌. ഇന്നത്തെ അവസ്ഥയില്‍ സാര്‍സ്‌ പോലെ പുതിയ  വൈറസുകളെ സ്വീകരിക്കാന്‍ ലോകം എപ്പോഴും തയ്യാറായിരിക്കണം എന്നാണ്‌ ഈ ഒരു  പതിറ്റാണ്ടിന്റെ അനുഭവം പറയുന്നത്‌. ഒരുപക്ഷേ, 21-ാം നൂറ്റാണ്ടില്‍ വൈദ്യശാസ്‌ത്രം  നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ക്ഷണിക്കാതെ വരുന്ന ഇത്തരം  അതിഥികളില്‍ നിന്നാവും ഉണ്ടാവുക.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/SjPxMeNqQxI/AAAAAAAACMc/ROz53Smw4eA/s1600-h/Carlo-Urbani.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 170px; height: 221px;" src="http://1.bp.blogspot.com/_B25RyGfIAVE/SjPxMeNqQxI/AAAAAAAACMc/ROz53Smw4eA/s320/Carlo-Urbani.jpg" border="0" alt="" id="BLOGGER_PHOTO_ID_5346882379189994258" /&gt;&lt;/a&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#990000;"&gt;അനുബന്ധം:&lt;/span&gt;&lt;/b&gt; സാര്‍സ്‌ എന്ന  പകര്‍ച്ചവ്യാധിയെപ്പറ്റി ലോകത്തിന്‌ ആദ്യം മുന്നറിയിപ്പ്‌ നല്‍കിയത്‌ ഡോ. കാര്‍ലോ  ഉര്‍ബാനിയാണ്‌. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലെ ഹോസ്‌പിറ്റലില്‍ ന്യുമോണിയ  ബാധിച്ചെത്തിയ രോഗിയെ ചികിത്സിക്കുന്ന വേളയില്‍ നഴ്‌സുമാര്‍ക്കും  ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പകരുന്നത്‌ ഉര്‍ബാനി കണ്ടു. അങ്ങനെയാണ്‌ ഈ പുതിയ  പകര്‍ച്ചവ്യാധിയെപ്പറ്റി അദ്ദേഹം ബോധവാനായത്‌. ഒടുവില്‍ സാര്‍സ്‌ ബാധിച്ച്‌  അദ്ദേഹവും മരിച്ചു. സാര്‍സിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ച നിരവധി  ആരോഗ്യപ്രവര്‍ത്തകരുടെ പ്രതീകമായി ഡോ. ഉര്‍ബാനി മാറി. സാര്‍സ്‌ വൈറസിനെ  തിരിച്ചറിഞ്ഞ ഗവേഷകര്‍ക്ക്‌ സംശയമുണ്ടായിരുന്നല്ല, അതിന്‌ എന്ത്‌ പേരിടണമെന്ന്‌.  ഡോ. ഉര്‍ബാനിയുടെ പേര്‌ അതിന്‌ നല്‍കി. ആ വൈറസ്‌ ഇനി 'ഉര്‍ബാനി  സാര്‍സ്‌-അസോസിയേറ്റഡ്‌ കൊറോണാവൈറസ്‌' എന്നറിയപ്പെടും.&lt;br /&gt;&lt;br /&gt;ലോകാരോഗ്യസംഘടനയുടെ  പശ്ചിമപെസഫിക്‌ മേഖലയിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയായിരുന്നു 46-കാരനായ ഡോ.  ഉര്‍ബാനി. അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ,  സാര്‍സിന്റെ ഭീഷണി മനസിലാക്കാന്‍ ലോകം വൈകുമായിരുന്നു. സ്ഥിതിഗതികള്‍ ഇപ്പോഴത്തെ  അവസ്ഥയില്‍ ആകില്ലായിരുന്നു. പകരുന്ന രോഗമാണ്‌, രോഗികള്‍ക്കരികില്‍ പോകരുതെന്ന്‌  ഭാര്യ വിലക്കിയപ്പോള്‍ ഡോ. ഉര്‍ബാനി ചോദിച്ചു; അത്തരം സാഹചര്യത്തില്‍  പ്രവര്‍ത്തിക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ്‌ ഞാനിവിടെ ജോലി ചെയ്യുന്നത്‌?  ഇ-മെയിലുകള്‍ക്ക്‌ മറുപടി നല്‍കാനും കോക്‌ടെയ്‌ല്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാനും  ഫയലുകള്‍ നല്‍കാനും മാത്രമോ?&lt;br /&gt;&lt;br /&gt;ഒരു ആതുരശുശ്രൂഷകന്റെ മഹത്തായ പ്രതിബദ്ധതയോടെ  മരണത്തിന്‌ കീഴടങ്ങിയപ്പോഴും ഡോ. ഉര്‍ബാനി വൈദ്യശാസ്‌ത്രത്തെ മറന്നില്ല. രോഗം  ബാധിച്ച തന്റെ ശ്വാസകോശം പരീക്ഷണങ്ങള്‍ക്കായി അദ്ദേഹം ദാനം ചെയ്‌തു. &lt;/span&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;/span&gt;&lt;b&gt;കാണുക:&lt;/b&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2009/06/blog-post_13.html"&gt;ഉറക്കംകെടുത്തുന്ന പകര്‍ച്ചവ്യാധികള്‍&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2009/05/blog-post.html"&gt;മഹാമാരികള്‍  പ്രവചിക്കാനാകുമോ&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2009/04/blog-post_27.html" style="text-decoration: none;"&gt;പന്നിപ്പനി-പുതിയ ഭീഷണി&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-7592673408763740343?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/7592673408763740343/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=7592673408763740343' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/7592673408763740343'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/7592673408763740343'/><link rel='alternate' type='text/html' href='http://japages.blogspot.com/2009/06/blog-post.html' title='സാര്‍സ്‌ എന്ന ഭീഷണി'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_B25RyGfIAVE/SjPw0-M8NVI/AAAAAAAACMM/Rx4iTU8m8mY/s72-c/sars-mask.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-1764720187885789826</id><published>2009-01-29T14:09:00.003+05:30</published><updated>2009-01-29T14:14:01.601+05:30</updated><category scheme='http://www.blogger.com/atom/ns#' term='നദീസംയോജനം'/><category scheme='http://www.blogger.com/atom/ns#' term='ആരല്‍ സമുദ്രം'/><category scheme='http://www.blogger.com/atom/ns#' term='പരിസ്ഥിതി'/><category scheme='http://www.blogger.com/atom/ns#' term='ആഗോളതാപനം'/><title type='text'>നദികളെ കൂട്ടിക്കെട്ടുമ്പോള്‍ ചരിത്രം കാണിച്ചുതരുന്നത്‌</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/SYFrps0QLUI/AAAAAAAAB0o/UAcG-nPu1TM/s1600-h/Aral-Sea1B.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 252px;" src="http://2.bp.blogspot.com/_B25RyGfIAVE/SYFrps0QLUI/AAAAAAAAB0o/UAcG-nPu1TM/s320/Aral-Sea1B.gif" border="0" alt="" id="BLOGGER_PHOTO_ID_5296633000913546562" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;അധികമുള്ള വെള്ളം ജലക്ഷാമമനുഭവിക്കുന്ന പ്രദേശത്ത്‌ എത്തിച്ചുകൊടുക്കുക-നദികളെ  ഗതിമാറ്റിയിട്ടാണെങ്കിലും വേണ്ടില്ല. തികച്ചും നിഷ്‌ക്കളങ്കമായ ഈ ആശയത്തിനൊപ്പം 5.6  ലക്ഷംകോടി രൂപയുടെ ചെലവുകൂടി ചേര്‍ത്തുവെയ്‌ക്കുക. ഇന്ത്യിയിലെ 37 പ്രമുഖ നദികളെ  ഇതുമായി കൂട്ടിക്കെട്ടുക. 350 ലക്ഷം ഹെക്ടര്‍ പ്രദേശത്ത്‌ അധിക ജലസേചനം. 34000  മെഗാവാട്ട്‌ വൈദ്യുതി. കോടിക്കണക്കിന്‌ ഇന്ത്യക്കാരുടെ കുടിനീര്‍ക്ഷാമത്തിന്‌  ശാശ്വത പരിഹാരം, രാജ്യം അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കങ്ങള്‍ക്കും  വരള്‍ച്ചയ്‌ക്കും എന്നന്നേക്കുമായി അറുതി, നാലുശതമാനം ജി.ഡി.പി. വര്‍ധന-എന്നിങ്ങനെ  നെഞ്ചുതകര്‍ക്കുന്ന നേട്ടങ്ങളുടെ പട്ടികകൂടി നിരത്തിക്കഴിഞ്ഞാല്‍, രാജ്യത്ത്‌  നടപ്പാക്കാന്‍ പോകുന്ന നദീസംയോജന പദ്ധതിയായി.&lt;br /&gt;&lt;br /&gt;എല്ലാ വന്‍കിട പദ്ധതികളുടെയും  പ്രശ്‌നമിതാണ്‌. നേട്ടങ്ങളുടെ കണക്ക്‌ നമ്മുടെ (കുറഞ്ഞ പക്ഷം നമ്മുടെ  ഭരണാധികാരികളുടെയെങ്കിലും) കണ്ണഞ്ചിപ്പിച്ചുകളയും. ഈ പദ്ധതിയോടുകൂടി എല്ലാ  പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന വ്യാമോഹം നമ്മെ പിടികൂടും.  നദീസംയോജനപദ്ധതിയില്‍ വിഭാവനം ചെയ്യുന്നതുപോലെ 200 വലിയ അണക്കെട്ടുകള്‍ കൂടി  താങ്ങാന്‍ ഇന്ത്യയ്‌ക്ക്‌ കഴിയുമോ എന്ന്‌ പദ്ധതിയുമായി മുന്നോട്ടുപോകുന്നവര്‍  ചിന്തിക്കുന്നേയില്ല. നാലരലക്ഷം പേര്‍ക്ക്‌ കിടപ്പാടം ഉപേക്ഷിക്കേണ്ടിവരും. 79292  ഹെക്ടര്‍ വനംകൂടി ഇന്ത്യയ്‌ക്ക്‌ നഷ്ടമാകും. ചരിത്രാതീതകാലം മുതല്‍ നിലനില്‍ക്കുന്ന  നദീതട പരിസ്ഥിതി-ആവാസവ്യവസ്ഥകള്‍ ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം താറുമാറാകും  എന്നൊക്കെയുള്ള വസ്‌തുതകള്‍, നേട്ടങ്ങളുടെ വര്‍ണപ്രഭയില്‍ നിറംകെട്ടതായി  തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതൊക്കെ കഴിഞ്ഞ്‌, പദ്ധതി ഒരു  വന്‍തട്ടിപ്പായിരുന്നെന്നോ, അല്ലെങ്കില്‍ വന്‍ പരാജയമായിരുന്നെന്നോ  തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും എന്നുമാത്രം.&lt;br /&gt;&lt;br /&gt;വന്‍കിട  പദ്ധതികള്‍ വന്‍ തട്ടിപ്പുകള്‍ക്കുള്ള മാര്‍ഗമാണെന്ന്‌ നന്നായറിയാവുന്ന  രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥ മേധാവികളുമാണ്‌ ഇത്തരം ആശയങ്ങളുമായി മുന്നോട്ടുവരിക  പതിവ്‌. നദീസംയോജനപദ്ധതിയുടെ കാര്യത്തില്‍ പക്ഷേ, സംഗതികള്‍ അല്‍പ്പം  വ്യത്യസ്‌തമായിരുന്നു. സുപ്രീംകോടതി നല്‍കിയ (2001 ഒക്ടോബര്‍ 31ന്‌) നിര്‍ദേശമാണ്‌  ഈ പദ്ധതിയിലേക്കെടുത്തുചാടാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌.  പദ്ധതിക്കായുള്ള കര്‍മപദ്ധതി 2003 ഡിസംബര്‍ 16-ന്‌ കേന്ദ്രസര്‍ക്കാര്‍  സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കേന്ദ്രമന്ത്രി സുരേഷ്‌പ്രഭു അധ്യക്ഷനായി  എട്ടംഗ ടാസ്‌ക്‌ഫോഴ്‌സിനും രൂപംനല്‍കി.&lt;br /&gt;&lt;br /&gt;ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന  'അധികജലസമ്പത്തുള്ള' ഗംഗ, ബ്രഹ്മപുത്ര മുതലായ വടക്കന്‍ നദികളെ,  ജലദാരിദ്ര്യമനുഭവിക്കുന്ന തെക്കന്‍ നദികളുമായി ബന്ധിപ്പിച്ച്‌, രാജ്യം നേരിടുന്ന  ജലക്ഷാമ പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കുകയെന്നതാണ്‌ പദ്ധതിയുടെ കാതല്‍.  ഇതിനായി 200 വന്‍ അണക്കെട്ടുകളെ കൂടാതെ, രാജ്യത്ത്‌ തലങ്ങും വിലങ്ങുമായി 11000  കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ ശൃംഗലയും നിര്‍മിക്കും. 2016-ല്‍ പദ്ധതി  പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അതുവരെ വര്‍ഷംതോറും രാജ്യത്തെ മൊത്തം  ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനം വീതം പദ്ധതിക്കുവേണ്ടി  നീക്കിവെയ്‌ക്കാനും നിര്‍ദേശിക്കപ്പെടുന്നു. ഭൂമുഖത്തെ 2.2 ശതമാനം മാത്രം ഭൂമിയും  നാലുശതമാനം മാത്രം ശുദ്ധജലവും സ്വന്തമായുള്ള ഇന്ത്യയാണ്‌ ലോകജനസംഖ്യയുടെ 17  ശതമാനത്തെ പോറ്റേണ്ടത്‌. 2050 ഓടെ ജനസംഖ്യ 150 കോടിയാകും. അതിനാല്‍ ഭാവിയിലെ  ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നദീസംയോജന പദ്ധതിക്കല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന്‌  ടാസ്‌ക്‌ഫോഴ്‌സ്‌ ചെയര്‍മാന്‍ സുരേഷ്‌പ്രഭു വാദിക്കുന്നു.&lt;br /&gt;&lt;br /&gt;ഹിമാലയന്‍ നദികളെ  തെക്കന്‍ നദികളുമായി കൂട്ടുക്കെട്ടുകയെന്ന ആശയം, 2002-ലെ സ്വാതന്ത്ര്യദിന  സന്ദേശത്തില്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാമാണ്‌ മുന്നോട്ടുവെച്ചത്‌.  യഥാര്‍ഥത്തില്‍ ഇതൊരു പുതിയ ആശയമല്ല. ബ്രിട്ടീഷ്‌ ഇന്ത്യയിലാണ്‌ ഈ ആശയത്തിന്റെ  വേരുകള്‍ സ്ഥിതിചെയ്യുന്നത്‌. ഇത്തരമൊരു ബൃഹത്തായ പദ്ധതിയുടെ വിശദാംശങ്ങള്‍  1881-ല്‍ ആര്‍തര്‍ കോട്ടോണ്‍ എന്ന വിദഗ്‌ധന്‍ ഇന്ത്യയിലെ ബ്രിട്ടീഷ്‌  ഭരണാധികാരികള്‍ക്ക്‌ സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതിയെപ്പറ്റിയും  കാലാവസ്ഥയെക്കുറിച്ചും നദികളുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെ  പ്രാധാന്യത്തെപ്പറ്റിയുമൊക്കെ ഇന്നുള്ളതിലും വളരെ പരിമിതമായ അറിവേ  അക്കാലത്തുണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും ഇത്തരമൊരു പദ്ധതിയുമായി  മുന്നോട്ടുപോകാതിരിക്കാനുള്ള വിവേചനം ബ്രിട്ടീഷ്‌ ഭരണാധികാരികള്‍  കാട്ടി.&lt;br /&gt;&lt;br /&gt;ഒരുപക്ഷേ, ലോകത്ത്‌ ഇന്നുവരെ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും വലിയ  ജലസേചന-നദീബന്ധന പദ്ധതിയിലൊന്നാണ്‌ ഇന്ത്യയിപ്പോള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌.  പദ്ധതി സംബന്ധിച്ച്‌ അയല്‍രാജ്യങ്ങളുമായും സംസ്ഥാനങ്ങള്‍ തമ്മിലും ഉണ്ടാകാവുന്ന  തര്‍ക്കങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റെല്ലാ ഉത്‌ക്കണ്‌ഠകളും മാറ്റിനിര്‍ത്തിയാല്‍  പോലും, മൂന്നു സംഗതികള്‍ വളരെ അലോസരമുണ്ടാക്കാന്‍ പോന്നവയാണെന്ന്‌ വിദഗ്‌ധര്‍  കരുതുന്നു. അവയില്‍ ഒന്നാമത്തേത്‌, നദികളെ ഗതിമാറ്റിയൊഴുക്കി ഗതിപിടിക്കാന്‍  ശ്രമിച്ച സമൂഹങ്ങളൊക്കെ വന്‍ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്‌ എന്ന  ചരിത്രവസ്‌തുതയാണ്‌. ഹിമാലയത്തിലെ മഞ്ഞുരുക്കത്തിന്റെ ഇപ്പോഴത്തെ  പ്രവണതയനുസരിച്ച്‌, പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ വടക്കന്‍ നദികളില്‍,  ഗതിമാറ്റിയൊഴുക്കാന്‍ വേണ്ടത്ര വെള്ളം ഉണ്ടാകുമോ എന്ന പ്രശ്‌നമാണ്‌ രണ്ടാമത്തെ  സംഗതി. കൂടാതെ കര്‍മപദ്ധതിയില്‍ പറയുന്ന സമയംകൊണ്ടോ പണംകൊണ്ടോ പദ്ധിതി  പൂര്‍ത്തിയാകുമോ എന്നത്‌ മൂന്നാമത്തെ പ്രശ്‌നം.&lt;br /&gt;&lt;br /&gt;അമേരിക്കയില്‍  മസാച്യൂസെറ്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന 'ഗ്ലോബല്‍ വാട്ടര്‍പോളിസി പ്രോജക്ടി'ന്റെ  ഡയറക്ടര്‍ സാന്ദ്രാ പോസ്‌റ്റല്‍ 1999-ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്‌തകമുണ്ട്‌:  'പില്ലാര്‍ ഓഫ്‌ സാന്‍ഡ്‌'. ലോകത്ത്‌ നടന്നിട്ടുള്ള ജലസേചന സംരംഭങ്ങളുടെ  ഗുണദോഷങ്ങള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യുന്ന ഗ്രന്ഥമാണത്‌. ജലസേചനത്തെ  ആധാരമാക്കി പടുത്തുയര്‍ത്തിയ ഒരു സംസ്‌ക്കാരവും (ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരം ഒഴികെ)  അധികകാലം നിലനിന്നിട്ടില്ല എന്ന്‌ സാന്ദ്രാ പോസ്‌റ്റല്‍ ഈ പുസ്‌തകത്തില്‍ പറയുന്നു.  ജലലഭ്യതയിലുണ്ടായ കുറവുകൊണ്ടോ അല്ലെങ്കില്‍ എക്കല്‍ അടിഞ്ഞുണ്ടായ പരിസ്ഥിതി  പ്രശ്‌നങ്ങള്‍ മൂലമോ, അതുമല്ലെങ്കില്‍ തുടര്‍ച്ചയായ ജലസേചനം വഴി മണ്ണിലെ ലവണാംശം  (salinity) വര്‍ധിച്ച്‌ കൃഷി അസാധ്യമായതുകൊണ്ടോ പ്രാചീന സംസ്‌ക്കാരങ്ങള്‍  തകര്‍ന്നുവെന്ന്‌ സാന്ദ്രാ പോസ്‌റ്റല്‍ ഉദാഹരണങ്ങള്‍ നിരത്തി സ്ഥാപിക്കുന്നു.&lt;br /&gt;&lt;br /&gt;സംസ്‌ക്കാരങ്ങളുടെ തകര്‍ച്ചയ്‌ക്ക്‌ ജലസേചനം എങ്ങനെ വഴിവെക്കുന്നു  എന്നതിന്‌ സമീപകാലത്തെ ഒരുദാഹരണം അരിസോണയിലെ ഹോഹോകാം ഇന്ത്യക്കാരുടേതാണ്‌.  അതിവിദഗ്‌ധമായ ഒരു ജലസേചന സംവിധാനം അവര്‍ വികസിപ്പിച്ചിരുന്നു. ജലസേചനത്തിന്റെ  തോത്‌ കൂടിയതിനനുസരിച്ച്‌ വെള്ളം മണ്ണില്‍ കെട്ടിനിന്നുള്ള ബാഷ്‌പീകരണത്തിന്റെ  അളവും വര്‍ധിച്ചു. മണ്ണിലെ ലവണാംശം വര്‍ധിക്കുകയാണ്‌ ഇതിന്റെ സ്വാഭാവിക പരിണിതി.  പൊന്ന്‌ വിളഞ്ഞിരുന്ന ഭൂമിയില്‍ പുല്ല്‌ കിളിര്‍ക്കാതായി. കൃഷി നശിച്ചതോടെ, ആ  ജനവിഭാഗവും നാശം നേരിട്ടു. പതിനഞ്ചാം നൂറ്റാണ്ടോടെ ഹോഹോകാം വര്‍ഗംതന്നെ  നാമാവശേഷമായി. മെക്‌സിക്കോയിലെ മായന്‍മാരുടെ സംസ്‌ക്കാരം പെട്ടന്നുണ്ടായ  വരള്‍ച്ചയില്‍പെട്ട്‌ നശിക്കുകയായിരുന്നു എന്ന്‌ ചരിത്രകാരന്‍മാര്‍  സാക്ഷ്യപ്പെടുത്തുന്നു. യൂഫ്രട്ടീസ്‌-ടൈഗ്രിസ്‌ നദീതടങ്ങളില്‍ (ഇന്നത്തെ ഇറാഖ്‌)  നിലനിന്നിരുന്ന പ്രാചീന മൊസപ്പൊട്ടേമിയന്‍ സംസ്‌ക്കാരത്തിന്റെ തകര്‍ച്ചയ്‌ക്കും ഒരു  പ്രബലകാരണം ജലസേചനംമൂലമുണ്ടായ പരിസ്ഥിതിപ്രശ്‌നങ്ങളായിരുന്നുവെന്ന്‌ പുരാവസ്‌തു  ഗവേഷകര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/SYFrwknBbbI/AAAAAAAAB0w/BM8dv83uYac/s1600-h/Buriel-ground-of-boats1B.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 230px;" src="http://3.bp.blogspot.com/_B25RyGfIAVE/SYFrwknBbbI/AAAAAAAAB0w/BM8dv83uYac/s320/Buriel-ground-of-boats1B.gif" border="0" alt="" id="BLOGGER_PHOTO_ID_5296633118969654706" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;നദികളെ ഗതിമാറ്റിയൊഴുക്കാന്‍ ശ്രമിച്ചാല്‍,  അല്ലെങ്കില്‍ നദീജലം അമിതചൂഷണത്തിന്‌ വിധേയമാക്കിയാല്‍ എന്താകും ഫലം എന്നറിയാന്‍  പ്രാചീനകാലത്തേക്കൊന്നും പോകേണ്ടതില്ല. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നമുക്ക്‌  ചുറ്റുമുണ്ട്‌. മധ്യേഷ്യയില്‍ പഴയ സോവിയറ്റ്‌ യൂണിയനില്‍പ്പെട്ട 'ആരല്‍ സമുദ്ര'  (Aral Sea)ത്തിന്റെ ദുരന്തകഥതന്നെയെടുക്കാം. ഭൂമുഖത്തെ നാലാമത്തെ വലിയ ഉള്‍നാടന്‍  ജലാശയമായിരുന്നു ആരല്‍ സമുദ്രം. ശ്രീലങ്കയുടെ വിസ്‌തൃതി. നിറയെ മത്സ്യസമ്പത്ത്‌.  'കടലിലെത്താന്‍ അനുവദിക്കുന്ന വെള്ളം പാഴാവുകയാണ്‌' എന്ന ജോസഫ്‌ സ്റ്റാലിന്റെ  1929-ലെ പ്രസ്‌താവനയുടെ ചുവടുപിടിച്ച്‌, ആരല്‍ സമുദ്രത്തിന്റെ ജലസ്രോതസ്സുകളായ  നദികളെ (അമു ദാരിയ, സ്വിര്‍ ദാരിയ) പരുത്തികൃഷിക്കായി 1950-കളില്‍  ഗതിതിരിച്ചുവിട്ടതോടെയാണ്‌ ആരല്‍ സമുദ്രത്തിന്റെ ദുര്‍ഗതി ആരംഭിക്കുന്നത്‌.  ഉസ്‌ബെക്കിസ്‌താനിലെയും തുര്‍ക്ക്‌മെനിസ്‌താനിലെയും അര്‍ധ ഊഷരഭൂമിയില്‍ ഏതാനും ടണ്‍  പരുത്തി വിളയിക്കാന്‍ വേണ്ടി ആരല്‍ സമുദ്രത്തെ കൊല്ലുകയാണ്‌ ചെയ്‌തതെന്ന്‌  പിന്നീടാണ്‌ വ്യക്തമായത്‌.&lt;br /&gt;&lt;br /&gt;സമുദ്രത്തിലേക്കുള്ള നീരൊഴുക്ക്‌ കുറഞ്ഞതോടെ  സമുദ്രം വറ്റാന്‍ തുടങ്ങി. ഏതാനും പതിറ്റാണ്ടുകൊണ്ട്‌, ആരല്‍ സമുദ്രത്തിന്റെ  വിസ്‌തൃതിയില്‍ 58 ശതമാനവും ജലശേഖരത്തില്‍ 83 ശതമാനവും കുറവുവന്നു. ആയിരക്കണക്കിന്‌  വര്‍ഷംകൊണ്ട്‌ വളര്‍ന്നുവന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ തകരുകയായിരുന്നു.  സമുദ്രത്തിലെ മത്സ്യസമ്പത്ത്‌ നശിച്ചു. കടലോര മത്സ്യബന്ധന ഗ്രാമങ്ങള്‍  അപ്രത്യക്ഷമായി. ആയിരക്കണക്കിനാളുകള്‍ തൊഴില്‍രഹിതരായി. വെള്ളംവറ്റിയ ആരല്‍ പ്രദേശം  മരുഭൂമിയായി മാറി. വെള്ളം വറ്റിയതോടെ മണ്ണിലെ ലവണാംശവും ഏറി. മണല്‍ക്കാറ്റിനൊപ്പം  ഉപ്പുകാറ്റും മേഖലയില്‍ പതിവായി. അത്‌ വായുവിലെ ലവണാംശം വര്‍ധിപ്പിച്ചു. ആരല്‍  മേഖലയിലെ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇതാണ്‌  കാരണമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ കരുതുന്നു. അര്‍ബുദം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ  നിരക്ക്‌ കുത്തനെയാണ്‌ കൂടിയത്‌.&lt;br /&gt;&lt;br /&gt;മാത്രമല്ല, ആരല്‍ സമുദ്രം ശോഷിച്ചതോടെ  ബാഷ്‌പീകരണത്തിന്റെ അളവ്‌ കുറഞ്ഞു. കാലാവസ്ഥയില്‍ വ്യതിയാനം വന്നു. പൊതുവെ മഴ  കുറവായ ആ പ്രദേശത്ത്‌ മഴയുടെ ലഭ്യത വീണ്ടും കുറഞ്ഞു. തുര്‍ക്ക്‌മെനിസ്‌താന്‍,  ഉസ്‌ബെക്കിസ്‌താന്‍, കിര്‍ഗിസ്‌താന്‍, താജിക്കിസ്‌താന്‍, കസാക്കിസ്‌താന്‍ എന്നീ  അഞ്ച്‌ മുന്‍ സോവിയറ്റ്‌ രാജ്യങ്ങള്‍ ആരല്‍ ദുരന്തത്തിന്റെ ഫലമിപ്പോള്‍  അനുഭവിക്കുകയാണ്‌. ചെര്‍ണോബില്‍ ആണവദുരന്തം കഴിഞ്ഞാല്‍, മുന്‍ സോവിയറ്റ്‌  രാഷ്ട്രങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഏറ്റവും വലിയ പരിസ്‌ഥിതിദുരന്തം ആരല്‍  സമുദ്രത്തിന്റെ നാശമാണെന്ന്‌ വിലയിരുത്തപ്പെടുന്നു.&lt;br /&gt;&lt;br /&gt;ഇറാനിലെ ഹാമൂണ്‍  തടാകത്തിന്റെ കഥയും വ്യത്യസ്‌തമല്ല. കിഴക്കന്‍  അഫ്‌ഗാനിസ്‌താനില്‍നിന്നുത്ഭവിക്കുന്ന ഹെല്‍മാണ്ട്‌ നദി പടിഞ്ഞാറോട്ടൊഴുകി  അഫ്‌ഗാന്‍ കടന്ന്‌ ഇറാനിലെ ഹാമൂണ്‍ തടാകത്തിലെത്തുന്നു. തടാകത്തിന്റെ ഏക  ജലസ്രോതസ്സ്‌ ഈ നദിയാണ്‌. 1990-കളില്‍ അഫ്‌ഗാനിസ്‌താനില്‍ അധികാരത്തിലേറിയ  താലിബാന്‍, അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി അണക്കെട്ട്‌ പണിത്‌  ഹെല്‍മാണ്ട്‌ നദിയിലെ വെള്ളം പൂര്‍ണമായി ഊറ്റിയെടുത്തു. ഹാമൂണ്‍ തടാകത്തിലേക്ക്‌  നദീജലം എത്താതായി. 4000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുണ്ടായിരുന്ന ആ  തടാകമിപ്പോള്‍ ഉണങ്ങി വരണ്ട ഒരു മണല്‍പ്പരപ്പ്‌ മാത്രമാണ്‌. തടാകം വറ്റിയതോടെ,  സമീപമേഖലയിലെ ഭൂഗര്‍ഭജലവിതാനവും തകര്‍ന്നു.&lt;br /&gt;&lt;br /&gt;ഭൂമുഖത്തെ ഏറ്റവും താഴ്‌ന്ന  പ്രദേശമാണ്‌ ചാവുകടല്‍. സമുദ്രനിരപ്പില്‍നിന്ന്‌ 400 മീറ്റര്‍ താഴെയാണതിന്റെ  സ്ഥാനം. മാത്രമല്ല, ലോകത്തെ ഏറ്റവും ലവണാംശം കൂടിയ തടാകവും ഇതുതന്നെ. ചാവുകടലിന്റെ  ഏക ജലസ്രോതസ്സ്‌ ജോര്‍ദാന്‍ നദിയാണ്‌. എന്നാല്‍, ഇസ്രായേലും ജോര്‍ദാനും  സമീപകാലത്ത്‌ ആ നദിയിലെ വെള്ളം കൂടുതലായി ചൂഷണം ചെയ്യാനാരംഭിച്ചതോടെ, ചാവുകടല്‍  ചാവാനാരംഭിച്ചിരിക്കുന്നു എന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. 30 വര്‍ഷം മുമ്പ്‌ 80  കിലോമീറ്റര്‍ നീളമുണ്ടായിരുന്ന ആ പൗരാണിക തടാകം ഇപ്പോള്‍ 50 കിലോമീറ്ററായി  ചുരുങ്ങിയിരിക്കുന്നു. സമീപപ്രദേശത്തെ ഭൂഗര്‍ഭജലവിതാനം തടാകത്തിലെ ജലവിതാനത്തെ  ആശ്രയിച്ചിരിക്കുന്നതിനാല്‍, മേഖല ഒരു വന്‍പരിസ്ഥിതി പ്രതിസന്ധിയിലേക്കാണ്‌  നീങ്ങുന്നതെന്ന്‌ ഇസ്രായേല്‍ തന്നെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.  അടിയന്തരമായി എന്തെങ്കിലും ചെയ്‌തില്ലെങ്കില്‍, അടുത്ത 20-25 വര്‍ഷത്തിനകം  ചരിത്രപ്രധാനമായ ആ തടാകം ചരിത്രത്തില്‍ മാത്രമായി മാറുമെന്നാണ്‌ വിദഗ്‌ധരുടെ  മുന്നറിയിപ്പ്‌.&lt;br /&gt;&lt;br /&gt;നദികളുടെ ഗതിമാറ്റാനോ നദികളെ അമിതമായി ചൂഷണം ചെയ്യാനോ  ശ്രമിച്ചാല്‍ എന്താകും ഫലം എന്നതിന്റെ ഉദാഹരണങ്ങളാണിവ. ഇതൊന്നും നമുക്ക്‌ ബാധകമല്ല  എന്നു കരുതി മുന്നോട്ടുപോവുക എളുപ്പമാണ്‌. പക്ഷേ, ഇന്ത്യന്‍ നദികളെ പരസ്‌പരം  ബന്ധിക്കാനുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വടക്കന്‍ നദികളില്‍ തെക്കോട്ടൊഴുകാന്‍  'അധികജലം' ഇല്ലെങ്കില്‍ എന്തുചെയ്യും? അതിനുള്ള സാധ്യത കൂടുതലാണെന്ന്‌ ഹിമാലയന്‍  മഞ്ഞുപാളികളെപ്പറ്റി അടുത്തയിടെ നടന്ന ചില പഠനങ്ങള്‍ സൂചന നല്‍കുന്നു.  ഹിമാലയത്തില്‍ മഞ്ഞുപാളികളുണ്ട്‌. അവ വേനല്‍ക്കാലത്ത്‌ ഉരുകി ഹിമാലയത്തില്‍  നിന്നുത്ഭവിക്കുന്ന നദികളെ സമ്പന്നമാക്കും. കാലവര്‍ഷത്തെ മാത്രം ആശ്രയിക്കുന്ന  തെക്കന്‍ നദികളില്‍ ആ സമയത്ത്‌ വെള്ളം കുറവായിരിക്കും. അപ്പോള്‍ ഹിമാലയന്‍ നദികളിലെ  'അധിക ജലസമ്പത്ത്‌' തെക്കന്‍ നദികളിലേക്ക്‌ തിരിച്ചുവിട്ട്‌ കാര്യങ്ങള്‍  കുശാലാക്കാം. ഇതാണല്ലോ പദ്ധതിയിലെ കാതലായ വശം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/SYFsEV6mvuI/AAAAAAAAB04/psUcds_Pga8/s1600-h/HimalayaB.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 260px;" src="http://3.bp.blogspot.com/_B25RyGfIAVE/SYFsEV6mvuI/AAAAAAAAB04/psUcds_Pga8/s320/HimalayaB.gif" border="0" alt="" id="BLOGGER_PHOTO_ID_5296633458622643938" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;പക്ഷേ, കാലാവസ്ഥാ വിദഗ്‌ധര്‍  പറയുന്നത്‌ ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുപാളികള്‍ വളരെവേഗം  ഉരുകിത്തുടങ്ങിയിരിക്കുന്നതിനാല്‍, 20-25 വര്‍ഷം കഴിയുമ്പോള്‍ ഹിമാലയത്തില്‍ എത്ര  മഞ്ഞുപാളി അവശേഷിക്കും എന്ന്‌ കണ്ടറിയണമെന്നാണ്‌. ബ്രിട്ടന്‍, നേപ്പാള്‍, ഇന്ത്യ  എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര ഗവേഷകസംഘം അടുത്തകാലത്ത്‌  ഹിമാലയത്തില്‍ നടത്തിയ സര്‍വെ ഈ സംശയത്തെ ഊട്ടിയുറപ്പിക്കുന്നു. ആഗോളതാപനത്തിന്റെ  ഫലമായി അന്തരീക്ഷ താപനില വര്‍ധിക്കുന്നതിനാല്‍, കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍  ഹിമാലയന്‍ മഞ്ഞുപാളികള്‍ക്ക്‌ വന്‍ശോഷണം സംഭവിച്ചിട്ടുണ്ട്‌. വരുംവര്‍ഷങ്ങളില്‍ ആ  തോത്‌ വര്‍ധിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത  20-25 വര്‍ഷത്തിനകം ഹിമാലയത്തിലെ 80 ശതമാനം മഞ്ഞുപാളികളും ഉരുകിത്തീരുമെന്നാണ്‌  സൂചന. കാല്‍നൂറ്റാണ്ട്‌ കഴിയുമ്പോള്‍, തെക്കന്‍ നദികളെപ്പോലെ, ഹിമാലയന്‍ നദികളും  മഴയെ മാത്രം ആശ്രയിച്ച്‌ ഒഴുകേണ്ടിവരുമെന്ന്‌ സാരം. നദീസംയോജനത്തിന്റെ  അന്തസ്സത്തതന്നെ അപ്രസക്തമാവില്ലെ, അങ്ങനെ വന്നാല്‍!&lt;br /&gt;&lt;br /&gt;വിഭാവനം ചെയ്യുന്ന  സമയംകൊണ്ട്‌ പദ്ധതി പൂര്‍ത്തിയാകുമോ എന്നതാണ്‌ മറ്റൊരു പ്രശ്‌നം. സമയത്ത്‌  പൂര്‍ത്തിയായില്ലെങ്കില്‍ പദ്ധതിച്ചെലവ്‌ ഭീമമായി വര്‍ധിക്കും. ഇന്ത്യയിലെ പദ്ധതി  നടത്തിപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍, നദീസംയോജന പദ്ധതിയുടെ വിധിയും  എന്താകുമെന്ന്‌ ഊഹിക്കാനാകും. കര്‍മപദ്ധതിയില്‍ പറയുന്നതുപോലെ 5.6 ലക്ഷം കോടി  രൂപകൊണ്ട്‌ 2016 ആകുമ്പോഴേക്കും ഇത്ര ബൃഹത്തായ ഒരു പദ്ധതി പൂര്‍ത്തിയാകുമോ എന്ന്‌  സംശയിക്കുന്ന വിദഗ്‌ധര്‍ ധാരാളമുണ്ട്‌. കൊളംബോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  'ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ്‌ ഇന്‍സ്റ്റിട്ട്യൂട്ടി'നു കീഴിലുള്ള  'ടാറ്റാ വാട്ടര്‍ പോളിസി പ്രോഗ്രാമി'ന്റെ മേധാവി തുഷാര്‍ ഷായുടെ നിഗമനപ്രകാരം, ഈ  പദ്ധതി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത്‌ 40 വര്‍ഷം വേണ്ടിവരും; 5,70,00,000 കോടി  രൂപയും! നാല്‌പത്‌ വര്‍ഷംകൊണ്ട്‌ നമ്മുടെ കാലാവസ്ഥയും നദികളിലെ നീരൊഴുക്കിന്റെ  സ്വഭാവവും എന്തിന്‌ രാഷ്ട്രത്തിന്റെ മുന്‍ഗണനകള്‍പോലും എത്ര  മാറിയിട്ടുണ്ടാകും!&lt;br /&gt;&lt;br /&gt;വന്‍കിട പദ്ധതികളുടെയൊന്നും സഹായമില്ലാതെ  ജനപങ്കാളിത്തത്തോടെ പരമ്പരാഗത ജലസംരക്ഷണമാര്‍ഗങ്ങളുപയോഗിച്ച്‌, രാജസ്ഥാനിലെ  ഗ്രാമങ്ങളുടെ ഭാവി മാറ്റാനാകും എന്ന്‌ തെളിയിച്ച സംഘടനയാണ്‌ 'തരുണ്‍ ഭാരത്‌ സംഘ്‌'.  അതിന്റെ നേതാവായ രജീന്ദര്‍ സിംഹ്‌, നദീസംയോജനപദ്ധതിയുമായി ബന്ധപ്പെട്ട്‌ നടത്തിയ  ഒരു നിരീക്ഷണം ശ്രദ്ധേയമാണ്‌-`നദികളെ കൂട്ടിക്കെട്ടുകയെന്നു പറഞ്ഞാല്‍ അതിനര്‍ഥം,  അഴിമതിയെയും മലിനീകരണത്തെയും പരസ്‌പരം ബന്ധിപ്പിക്കുകയെന്നാണ്‌`.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span" style="color: rgb(102, 51, 102);"&gt;&lt;span class="Apple-style-span" style="font-size: large;"&gt;-മാതൃഭൂമി  ആഴ്‌ചപ്പതിപ്പ്‌, മാര്‍ച്ച്‌ 21-27, 2004&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-1764720187885789826?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/1764720187885789826/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=1764720187885789826' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/1764720187885789826'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/1764720187885789826'/><link rel='alternate' type='text/html' href='http://japages.blogspot.com/2009/01/blog-post_29.html' title='നദികളെ കൂട്ടിക്കെട്ടുമ്പോള്‍ ചരിത്രം കാണിച്ചുതരുന്നത്‌'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/SYFrps0QLUI/AAAAAAAAB0o/UAcG-nPu1TM/s72-c/Aral-Sea1B.gif' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-1776875716600289735</id><published>2009-01-16T14:37:00.001+05:30</published><updated>2009-01-16T14:41:49.015+05:30</updated><category scheme='http://www.blogger.com/atom/ns#' term='ബ്ലോഗ്‌'/><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='പത്രപ്രവര്‍ത്തനം'/><title type='text'>ബ്ലോഗിങ്‌-ആത്മപ്രകാശനത്തിന്റെ സൈബര്‍ രൂപം</title><content type='html'>&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="font-size:medium;"&gt;&lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span" style="color: rgb(102, 51, 102);"&gt;(മുന്നറിയിപ്പ്‌: പഴയ ലേഖനമാണിത്‌. വസ്‌തുതകളിലും വിവരങ്ങളിലും അത്‌ പ്രതിഫലിക്കുക  സ്വാഭാവികം മാത്രം.)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;The traditional paper says, 'I produce, you read' but  we say, 'we produce, we read and we change the world together'-Oh Yeon Ho,  Editor of 'Ohmynews'&lt;br /&gt;&lt;br /&gt;ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ 2004-ല്‍ മെറിയാം  വെബ്‌സ്റ്റര്‍ കമ്പനി കണ്ടെത്തിയ വാക്കാണ്‌ 'ബ്ലോഗ്‌' (blog). തങ്ങളുടെ  വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ അര്‍ഥം തേടിയ പദം എന്ന നിലയ്‌ക്ക്‌ 2004-ലെ  ഇംഗ്ലീഷ്‌ വാക്കായി 'ബ്ലോഗി'നെ കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. മെറിയാം  വെബ്‌സ്റ്റര്‍ നിഘണ്ടുവിന്റെ 2005 പതിപ്പില്‍ 'ബ്ലോഗ്‌' ഉള്‍പ്പെടുത്താനും  തീരുമാനിച്ചു. സാധാരണഗതിയില്‍ പുതിയൊരു വാക്ക്‌ കുറഞ്ഞത്‌ 20 വര്‍ഷം  'ജീവിച്ചിരുന്നാലേ' അതിന്‌ നിഘണ്ടുവില്‍ ഇടം ലഭിക്കൂ. അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂ  'ബ്ലോഗ്‌' പിറന്ന്‌ വീണിട്ട്‌. ഇത്ര ചുരുങ്ങിയ കാലംകൊണ്ട്‌ അതിന്‌ നിഘണ്ടുവില്‍  പ്രവേശനം ലഭിച്ചതിന്റെ അര്‍ഥം, 'ബ്ലോഗ്‌' എന്നത്‌ അത്ര പ്രധാന്യം കൈവരിച്ചു കഴിഞ്ഞു  എന്നാണ്‌.&lt;br /&gt;&lt;br /&gt;'വെബ്‌ ലോഗ്‌' (web log) എന്നതിന്റെ ചുരുക്കരൂപമാണ്‌ 'ബ്ലോഗ്‌'.  വെബ്ബ്‌ ജേര്‍ണല്‍ എന്നും അവയെ വിളക്കാറുണ്ട്‌. ഒരു വ്യക്തിയുടെ ചിന്തകളും  വിചാരങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുകയും, അവ  തുടര്‍ച്ചയായി നവീകരിക്കുകയും, സമാനസ്വഭാവമുള്ള മറ്റ്‌ സൈറ്റുകളിലെക്ക്‌ കവാടം  സ്ഥാപിക്കുകയും ചെയ്‌തിട്ടുള്ള സ്വകാര്യ വെബ്ബ്‌സൈറ്റാണ്‌ 'ബ്ലോഗ്‌' എന്ന്‌  വെബ്‌സ്‌റ്റര്‍ നിഘണ്ടു നിര്‍വചിക്കുന്നു. ശരിക്കു പറഞ്ഞാല്‍ ആത്മപ്രകാശനത്തിനും  ആശയവിനിമയത്തിനുമുള്ള പുത്തന്‍ ഉപാധിയാണ്‌ ബ്ലോഗുകള്‍. വ്യക്തപരമായ തരത്തിലുള്ള,  ഒരിനം അമേച്വര്‍ പത്രപ്രവര്‍ത്തനമായും ബ്ലോഗുകള്‍ മാറാറുണ്ട്‌. 'ഒരാള്‍  പറയാനാഗ്രഹിക്കുന്ന കാര്യം, എവിടെ പ്രസിദ്ധീകരിക്കണമെന്നറിയാത്ത കാര്യം,  പ്രസിദ്ധീകരിക്കാന്‍ ഒരുപക്ഷേ ആരും സമ്മതിക്കാത്ത കാര്യം' -അതാണ്‌ ബ്ലോഗുകളായി  പ്രത്യക്ഷപ്പെടുന്നവയെന്ന്‌ ഇന്റര്‍നെറ്റ്‌ നിരീക്ഷകര്‍ പറയുന്നു. ബ്ലോഗുകള്‍  രചിക്കുന്നയാളാണ്‌ ബ്ലോഗര്‍; ആ പ്രക്രിയ ബ്ലോഗിങ്‌  എന്നറിയപ്പെടുന്നു.&lt;br /&gt;&lt;br /&gt;തൊണ്ണൂറുകളുടെ ആദ്യപകുതിയിലാണ്‌ വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌  യാഥാര്‍ഥ്യമാകുന്നത്‌. അതേ സമയത്തുതന്നെ ബ്ലോഗുകളുടെ ആദ്യരൂപവും നെറ്റില്‍  പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1994 അവസാനം ജസ്‌റ്റിന്‍ ഹാള്‍, കരോലിന്‍ ബുര്‍ക്കെ  എന്നിവര്‍ ചേര്‍ന്ന്‌ അവരുടെ ഡയറിക്കുറിപ്പുകള്‍ തുടര്‍ച്ചയായി നെറ്റില്‍  പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ബ്ലോഗിങിന്റെ ജനനം എന്ന്‌  കരുതപ്പെടുന്നു. 'വെബ്‌ ലോഗ്‌' എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌ 'റോബര്‍ട്ട്‌  വിസ്‌ഡം വെബ്‌ ലോഗി'ന്റെ എഡിറ്റര്‍ ജോണ്‍ ബാര്‍ഗര്‍ ആണ്‌.&lt;br /&gt;&lt;br /&gt;1998-ല്‍ ആകെ  മുപ്പതിനായിരം വെബ്‌ ലോഗുകളാണ്‌ നെറ്റില്‍ ഉണ്ടായിരുന്നത്‌. ഇന്നത്‌ 50  ലക്ഷമാണെന്ന്‌ ബ്ലോഗുകളെപ്പറ്റി പഠനം നടത്തുന്ന 'ടെക്‌നോറാറ്റി' (Technorati)  കണക്കുകൂട്ടുന്നു. യു.എസ്‌.ഗവേഷകസ്ഥാപനങ്ങളായ 'പ്യൂ ഇന്റര്‍നെറ്റ്‌', 'അമേരിക്കന്‍  ലൈഫ്‌' എന്നിവ സംയുക്തമായി നടത്തിയ പഠനപ്രകാരം, ഓരോ 5.8 സെക്കന്‍ഡിലും ഓരോ പുതിയ  ബ്ലോഗ്‌ സൃഷ്ടിക്കപ്പെടുന്നു!&lt;br /&gt;&lt;br /&gt;ആദ്യമൊക്കെ കൗമാരപ്രായക്കാരുടെ വെറുമൊരു ഹോബി  മാത്രമായി അവഗണിക്കപ്പെട്ട ബ്ലോഗിങിന്റെ യഥാര്‍ഥ സാധ്യതകള്‍ വെളിവായിത്തുടങ്ങിയത്‌,  ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മറ്റ്‌ സങ്കേതങ്ങളുടെ വികാസത്തോടെയാണ്‌.  പ്രത്യേകിച്ചും റിയലി സിംപിള്‍ സിന്‍ഡിക്കേഷന്‍ (ആര്‍.എസ്‌.എസ്‌) എന്ന സങ്കേതമാണ്‌  ബ്ലോഗുകള്‍ സൃഷ്ടിക്കുകയും പങ്കുവെയ്‌ക്കുകയും ചെയ്യുന്ന പ്രക്രിയ അതീവ  ലളിതമാക്കിയത്‌. സാധാരണഗതിയില്‍ ഒരാള്‍ക്ക്‌ തന്റെ സൃഷ്ടികള്‍ വെബ്ബില്‍  പ്രസിദ്ധീകരിക്കുക വളരെ ശ്രമകരമാണ്‌. സ്വന്തമായി സൈറ്റ്‌ വേണം, സെര്‍വര്‍ വേണം,  സാങ്കേതിക പരിജ്ഞാനം വേണം. എന്നാല്‍, ബ്ലോഗിങിന്റെ ആവര്‍ഭാവത്തോടെ ഇവയെല്ലാം  അപ്രസക്തമായി. ഒരു സാങ്കേതികജ്ഞാനവുമില്ലാത്തയാള്‍ക്കും സ്വന്തം രചനകള്‍ വെബ്ബില്‍  സൗജന്യമായി പ്രസിദ്ധീകരിക്കാനും മറ്റുള്ളവരിലെത്തിക്കാനും ബ്ലോഗിങ്‌  അവസരമൊരുക്കുന്നു. നിങ്ങള്‍ക്കൊരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌  കണക്ഷനുമുണ്ടെങ്കില്‍, കോളമെഴുത്തുകാരനോ വിശകലന വിദഗ്‌ധനോ പ്രസാധകനോ ഒക്കെയാകാന്‍  നിങ്ങളെ ബ്ലോഗിങ്‌ സഹായിക്കും.&lt;br /&gt;&lt;br /&gt;തുടക്കം തൊണ്ണൂറുകളിലാണെങ്കിലും, പുതിയ  നൂറ്റാണ്ടോടെയാണ്‌ ബ്ലോഗിങ്‌ എന്നത്‌ സൈബര്‍സ്‌പേസിലെ ഒരു വിസ്‌മയമായി മാറിയത്‌.  ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ലോകത്തിന്‌ കരുതിവെച്ച അത്ഭുതങ്ങളിലൊന്നാണ്‌ ബ്ലോഗിങ്‌  എന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇനിയും പൂര്‍ണമായി  നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രതിഭാസത്തെ വ്യാഖ്യാനിക്കാനും മനസിലാക്കാനും  ശ്രമം നടക്കുമ്പോള്‍ തന്നെ, വ്യാഖ്യാനങ്ങളെ അപ്രസക്തമാക്കും വിധം ബ്ലോഗുകളുടെ  എണ്ണവും വൈവിധ്യവും വര്‍ധിക്കുന്നു.&lt;br /&gt;&lt;br /&gt;ആരും കരുതിയിരുന്നില്ല,  സൈബര്‍സ്‌പേസിലെ പുതിയ പ്രതിഭാസം അതിന്റെ യഥാര്‍ഥ സാധ്യത കണ്ടെത്തുക സാക്ഷാല്‍  സദ്ദാം ഹുസൈന്റെ ബാഗ്‌ദാദില്‍ നിന്നായിരിക്കും എന്ന്‌. 2002 സപ്‌തംബറില്‍ 'സലാം  പാക്‌സ്‌' എന്ന പേരില്‍ ഒരു അജ്ഞാതന്‍ 'ബാഗ്‌ദാദ്‌ ബ്ലോഗര്‍' എന്ന പേരിലൊരു ബ്ലോഗ്‌  തുടങ്ങുമ്പോള്‍ ലോകം പുതിയൊരു മാധ്യമസാധ്യതയുടെ പിറവി ദര്‍ശിക്കുകയായിരുന്നു.  സദ്ദാമിന്റെ അന്ത്യനാളുകളില്‍ ബാഗ്‌ദാദ്‌ എങ്ങനെയായിരുന്നു എന്നതിന്റെ  വ്യത്യസ്‌തമായ ഒരു ചിത്രം (മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും തരാന്‍ കഴിയാത്തത്‌)  സലാം പാക്‌സ്‌ ലോകത്തിന്‌ നല്‍കി. ശരാശരി ഇറാഖികളുടെ വിഹ്വലതകളും ഉത്‌ക്കണ്‌ഠകളും  ആശങ്കകളും ബാഗ്‌ദാദ്‌ ബ്ലോഗറിലൂടെ ലോകമറിഞ്ഞു. അമേരിക്കന്‍ അധിനിവേശത്തിന്റെ  യഥാര്‍ഥ വസ്‌തുതകളും മറ്റ്‌ മാധ്യമങ്ങള്‍ക്കൊന്നും നല്‍കാന്‍ കഴിയാത്തത്ര ഹൃദ്യമായി  വിനിമയം ചെയ്യാന്‍ സലാം പാക്‌സിനായി.&lt;br /&gt;&lt;br /&gt;ഒന്നാം ഗള്‍ഫ്‌ യുദ്ധകാലത്ത്‌ യുദ്ധം  'ലൈവ്‌' ആയി പ്രേക്ഷകന്‌ മുന്നിലെത്തിച്ച്‌ സി.എന്‍.എന്നും അതിന്റെ അധിപന്‍ ടെഡ്‌  ടേര്‍ണറും നായകരായെങ്കില്‍, രണ്ടാം ഗള്‍ഫ്‌ യുദ്ധത്തില്‍ മാധ്യമലോകത്തിന്‌ ലഭിച്ച  നായകനാണ്‌ സലാംപാക്‌സ്‌. 'ബാഗ്‌ദാദ്‌ ബ്ലോഗറെ'പ്പറ്റി രചിക്കപ്പെട്ട 'സലാംപാക്‌സ്‌:  ദി ക്ലാന്‍ഡെസ്റ്റൈന്‍ ഡയറി ഓഫ്‌ ആന്‍ ഓര്‍ഡിനറി ഇറാഖി' എന്ന പുസ്‌തകം  വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചു. ആ ഗ്രന്ഥമിപ്പോള്‍ ഒരു ചലച്ചിത്രമാവുകയാണ്‌.&lt;br /&gt;&lt;br /&gt;കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും പക്ഷേ, ബ്ലോഗുകള്‍ക്ക്‌ മാധ്യമപദവി  കിട്ടുന്നത്‌ (കുറഞ്ഞപക്ഷം അമേരിക്കയിലെങ്കിലും), കഴിഞ്ഞ വര്‍ഷം (2004) നടന്ന  യു.എസ്‌.പ്രസിഡന്റ്‌ തിരഞ്ഞെടുപ്പോടെയാണ്‌. ഡെമോക്രാറ്റിക്‌ കണ്‍വെന്‍ഷന്‍  റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം 30  ബ്ലോഗര്‍മാര്‍ക്കും അക്രെഡിറ്റെഷന്‍ നല്‍കിയത്‌ ചരിത്രസംഭവമായി. ക്യാമറാഫോണുകളുടെ  സഹായത്തോടെ അവിടെ നടന്ന സംഭവങ്ങള്‍ വളരെ വേഗം നെറ്റിലെത്തിച്ച്‌ ബ്ലോഗര്‍മാര്‍  കഴിവു തെളിയിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പില്‍ ജോര്‍ജ്‌ ബുഷിന്റെയും ജോണ്‍  കെറിയുടെയും പക്ഷത്തുള്ളവര്‍ വെവ്വേറെ ബ്ലോഗുകള്‍ സൃഷ്ടിച്ച്‌ വോട്ടര്‍മാരെ  സ്വാധീനിക്കാന്‍ ശ്രമിച്ചു. ബി.ബി.സി.പോലുള്ള മാധ്യമസ്ഥാപനങ്ങള്‍, സ്വന്തം  റിപ്പോര്‍ട്ടര്‍മാരോട്‌ തന്നെ തിരഞ്ഞെടുപ്പു ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍  ചട്ടംകെട്ടി. അങ്ങനെ ശരിക്കും ഒരു സമാന്തര മാധ്യമപ്രവര്‍ത്തനത്തിന്റെ  സ്വഭാവമാര്‍ജിക്കാന്‍ യു.എസ്‌.തിരഞ്ഞെടുപ്പോടെ ബ്ലോഗിങിനായി.&lt;br /&gt;&lt;br /&gt;2004 ഡിസംബര്‍  26-ന്‌ ഇന്ത്യന്‍മഹാസമുദ്രമേഖലയിലുണ്ടായ സുനാമി ദുരന്തത്തിന്‌ ശേഷം, കാണാതായവരെ  കണ്ടെത്താനും ദുരിതബാധിതര്‍ക്ക്‌ സഹായമെത്തിക്കാനുമൊക്കെയുള്ള പ്രവര്‍ത്തനങ്ങളില്‍  ബ്ലോഗര്‍മാര്‍ മറ്റുള്ളവരെ കടത്തിവെട്ടി. ഡയാന മേത്ത, പീറ്റര്‍ ഗ്രിഫിന്‍,  ശ്രീലങ്കന്‍ ടെലിവിഷന്‍ നിര്‍മാതാവ്‌ ഡി മായിയോ എന്നിവരും ന്യൂഡല്‍ഹിയിലെ ഒരുസംഘം  വിദ്യാര്‍ഥികളും സംയുക്തമായി രൂപംനല്‍കിയ 'സൗത്ത്‌ഈസ്റ്റ്‌ ഏഷ്യ എര്‍ത്ത്‌ക്വേക്ക്‌  ആന്‍ഡ്‌ സുനാമി വെബ്ബ്‌ലോഗ്‌'(SEA-EAT) എന്ന ബ്ലോഗ്‌ ദുരിതബാധിതര്‍ക്ക്‌  രക്ഷാമാര്‍ഗമായി മാറുകയായിരുന്നു.&lt;br /&gt;&lt;br /&gt;അടുത്തകാലം വരെ വന്‍കിട മാധ്യമങ്ങളോ  വന്‍കിട കമ്പനികളോ ബ്ലോഗുകളെ ഗൗരവത്തോടെ കണ്ടിരുന്നില്ല. ഇപ്പോള്‍ സ്ഥിതി  മാറിയിരിക്കുന്നു. പ്രമുഖപത്രങ്ങളുടെയും ടി.വി.ചാനലുകളുടെയും വെബ്ബ്‌സൈറ്റുകള്‍,  ബ്ലോഗിങ്‌ സമ്പ്രദായംകൂടി സൈറ്റുകളില്‍ ഉള്‍പ്പെടുത്തുകയാണിപ്പോള്‍. ബ്ലോഗിങ്‌  സങ്കേതമുപയോഗിച്ചുള്ള ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റുകളും പ്രത്യക്ഷപ്പെട്ടു  തുടങ്ങിയിട്ടുണ്ട്‌. തെക്കന്‍ കൊറിയയില്‍നിന്നുള്ള www.ohmynews.com ഉദാഹരണം. ഓ  ഇയോണ്‍ ഹോ എഡിറ്റുചെയ്യുന്ന ഈ വാര്‍ത്താസൈറ്റ്‌ തുടക്കത്തില്‍ 722 സിറ്റിസണ്‍  റിപ്പോര്‍ട്ടര്‍മാരുടെ സഹായത്താലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഇപ്പോള്‍ അതിലെ  റിപ്പോര്‍ട്ടര്‍മാരുടെ സംഖ്യ 3500 ആണ്‌. ബ്ലോഗിങിന്റെ സങ്കേതം പ്രയോജനപ്പെടുത്തി  രംഗത്തെത്തിയ മറ്റൊരു വാര്‍ത്താസൈറ്റാണ്‌ 'വിക്കിന്യൂസ്‌' (wikinews).&lt;br /&gt;&lt;br /&gt;രാജ്യത്തിന്റെ വിദൂരകോണുകളില്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍  മുഖ്യധാരാമാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ പോലും ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്ന  സ്ഥിതിയാണുണ്ടായിരിക്കുന്നത്‌. 'ഞങ്ങള്‍ മാത്രം, വേറാരുമില്ല' എന്ന പരമ്പരാഗത  മാധ്യമങ്ങളുടെ ഗര്‍വ്വിനാണ്‌ ഇത്തരം സമീപനത്തിനു മുന്നില്‍ ഉടവുതട്ടുന്നത്‌.  മാത്രമല്ല, മുഖ്യധാരാമാധ്യമങ്ങള്‍ ബ്ലോഗുകള്‍ വഴി പലപ്പോഴും വിചാരണ ചെയ്യപ്പെടുകയും  ചെയ്യുന്നു.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="color: rgb(102, 51, 102);"&gt;-പത്രപ്രവര്‍ത്തകന്‍, മാര്‍ച്ച്‌ 2005&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5804516521761260901-1776875716600289735?l=japages.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://japages.blogspot.com/feeds/1776875716600289735/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5804516521761260901&amp;postID=1776875716600289735' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/1776875716600289735'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5804516521761260901/posts/default/1776875716600289735'/><link rel='alternate' type='text/html' href='http://japages.blogspot.com/2009/01/blog-post.html' title='ബ്ലോഗിങ്‌-ആത്മപ്രകാശനത്തിന്റെ സൈബര്‍ രൂപം'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5804516521761260901.post-7125255778237092468</id><published>2008-12-22T00:42:00.004+05:30</published><updated>2008-12-23T00:16:05.826+05:30</updated><category scheme='http://www.blogger.com/atom/ns#' term='പരിണാമം'/><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='ചാള്‍സ്‌ ഡാര്‍വിന്‍'/><title type='text'>ശരിയെന്നു തെളിയുന്നത്‌ ഡാര്‍വിന്റെ സിദ്ധാന്തം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/SU6W38s9ChI/AAAAAAAABtA/Sk3lRJ4lUxc/s1600-h/darwin.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 113px; height: 150px;" src="http://1.bp.blogspot.com/_B25RyGfIAVE/SU6W38s9ChI/AAAAAAAABtA/Sk3lRJ4lUxc/s320/darwin.jpg" border="0" alt="" id="BLOGGER_PHOTO_ID_5282325300883819026" /&gt;&lt;/a&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span" style="font-style: italic;"&gt;&lt;span class="Apple-style-span" style="color: rgb(51, 153, 153);"&gt;ആധുനിക ജീവശാസ്‌ത്രത്തിന്റെ അടിത്തറ കെട്ടിപ്പെടുത്തിരിക്കുന്നത്‌ ചാള്‍സ്‌  ഡാര്‍വിന്‍ കണ്ടെത്തിയ പ്രകൃതിനിര്‍ധാരണമെന്ന പരിണാമ സങ്കേതത്തിന്‌ മേലാണ്‌.  2009-ല്‍ ഡാര്‍വിന്‍ ജനിച്ചിട്ട്‌ 200 വര്‍ഷവും, 'ജീവജാതികളുടെ ഉത്ഭവം' എന്ന  അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥം പുറത്ത്‌ വന്നിട്ട്‌ 150 വര്‍ഷവും തികയുന്നു.  ഈയവസരത്തില്‍ പഴയൊരു ലേഖനം പുനപ്രസിദ്ധീകരിക്കുകയാണ്‌ ഇവിടെ&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span" style="color: rgb(51, 153, 153); font-style: italic; font-weight: bold;"&gt;&lt;br /&gt;&lt;/span&gt;&lt;span class="Apple-style-span" style="font-weight: bold;"&gt;&lt;span class="Apple-style-span"  style="font-size:x-large;"&gt;വി&lt;/span&gt;&lt;/span&gt;ഖ്യാത  ഇറ്റാലിയന്‍ ഹാസ്യസാഹിത്യകാരനായ ജിയോവാന്നി ഗുവറേഷിയുടെ `ഡോണ്‍ കാമിലോ'  കഥകളിലൊരിടത്ത്‌, കഥാനായകനും ഇടവക വികാരിയുമായ ഡോണ്‍ കാമിലോ ഫ്രിഡ്‌ജ്‌ വാങ്ങുന്ന  കാര്യം വിവരിച്ചിട്ടുണ്ട്‌. തവണ വ്യവസ്ഥയില്‍ ഫ്രിഡ്‌ജ്‌ വില്‍ക്കാന്‍ ഒരു  പെണ്‍കുട്ടി പള്ളിമേടയില്‍ എത്തിയിരിക്കുന്നു, താന്‍ എന്തു ചെയ്യണം എന്ന്‌ ഡോണ്‍  കാമിലോ അള്‍ത്താരയിലെത്തി യേശുവിനോട്‌ (യേശു ക്രിസ്‌തുവും ഡോണ്‍ കാമിലോ കഥകളില്‍  ഒരു കഥാപാത്രമാണ്‌) വേവലാതിയോടെ തിരക്കുന്നു. ``ഡോണ്‍ കാമിലോ, ഫ്രിഡ്‌ജിനെപ്പറ്റി  എനിക്കൊന്നുമറിയില്ല എന്നകാര്യം താങ്കള്‍ക്കിനിയും മനസിലായിട്ടില്ലേ''  എന്നായിരുന്നു യേശുവിന്റെ മറുചോദ്യം. നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ വിജ്ഞാനമോ അറിവോ  ഇന്നത്തേതുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത കാലത്താണ്‌ ഇപ്പോള്‍  പ്രചാരത്തിലുള്ള മതസംഹിതകളില്‍ മിക്കവയും രൂപമെടുത്തതെന്ന അടിസ്ഥാന വസ്‌തുത  ഓര്‍ക്കാതെ, ഏത്‌ പുതിയ വിജ്ഞാനശാഖയേയും മതത്തിന്റെ അളവുകോല്‍ വെച്ച്‌  തിട്ടപ്പെടുത്തി സ്വീകരിക്കണോ വേണ്ടയോ എന്ന്‌ തര്‍ക്കിക്കുന്നവരെ കാണുമ്പോള്‍,  ഗുവറേഷിയുടെ കഥയിലെ യേശുവിന്റെ വാചകമാണ്‌ ഓര്‍മ്മവരിക.&lt;br /&gt;&lt;br /&gt;പരിണാമ  സിദ്ധാന്തത്തിന്റെ കാര്യത്തിലാകുമ്പോള്‍ ഈ തര്‍ക്കം എല്ലാ അതിരുകളും കടക്കുന്നു.  മുന്‍വിധികളും ശാഠ്യങ്ങളും വാദങ്ങളെ കീഴ്‌പ്പെടുത്തുന്നു. സാമാന്യമായ  ശാസ്‌ത്രാന്വേഷണ രീതികള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. ചാള്‍സ്‌ ഡാര്‍വിനുണ്ടായ  ഏതോ വികലവെളിപാടില്‍ നിന്നാണ്‌ പരിണാമസിദ്ധാന്തം രൂപം കൊണ്ടതെന്ന വാദമുയരുന്നു.  ആധുനിക വിജ്ഞാനശാഖകളില്‍ ഏറ്റവും പ്രാമുഖ്യം നേടിയ പുരാവസ്‌തുശാസ്‌ത്രത്തിന്റെയും  നരവംശശാസ്‌ത്രത്തിന്റെയും ജനിതകശാസ്‌ത്രത്തിന്റെയും അടിത്തറ പണിതിരിക്കുന്നത്‌  ഡാര്‍വിന്റെ സിദ്ധാന്തത്തിന്‌ മുകളിലാണെന്ന വസ്‌തുത വിസ്‌മരിക്കപ്പെടുന്നു.  മുന്തിയയിനം വിളകള്‍ സൃഷ്‌ടിക്കുന്നതില്‍ കാര്‍ഷികശാസ്‌ത്രജ്ഞര്‍ വിജയിക്കുമ്പോഴും,  മരുഭൂമി പോലെ പ്രതികൂല കാലാവസ്ഥയുള്ള സ്ഥലങ്ങള്‍ക്ക്‌ യോഗ്യമായ പുതിയയിനം  വിത്തുകള്‍ രൂപപ്പെടുത്തുമ്പോഴും ഡാര്‍വിന്റെ സിദ്ധാന്തമാണ്‌ വിജയിക്കുന്നത്‌.  `പരിണാമ സിദ്ധാന്തത്തിന്‌ ഒരു തെളിവും ലഭിച്ചിട്ടില്ല' അതിനാല്‍ `സൃഷ്‌ടിവാദ'മാണ്‌  (സൃഷ്‌ടിവാദമെന്ന പഴയ വീഞ്ഞിനെ പുതിയ കുപ്പിയിടച്ചതാണ്‌ `ബൗദ്ധിക  രൂപകല്‍പ്പനാവാദം'-Intelligent Design Theory) ശരി എന്നു ശാഠ്യം പിടിക്കുന്നവര്‍,  മേല്‍പ്പറഞ്ഞ സംഗതികളെയൊക്കെ ഒറ്റയടിക്ക്‌ തിരസ്‌കരിക്കുക വഴി  എത്തുന്നതെവിടെയാണെന്ന്‌ കണ്ണു തുറന്നു ഒന്നു ചുറ്റും നോക്കുക. ഭൂമി പരന്നാണ്‌  ഇരിക്കുന്നതെന്നു നിങ്ങള്‍ക്ക്‌ കാണാം. സൂര്യന്‍ ഭൂമിയെ ചുറ്റുകയാണ്‌.  പ്രപഞ്ചകേന്ദ്രം ഭൂമിയാണ്‌. ആകാശമേലാപ്പില്‍ പതിച്ചുവെച്ചിരിക്കുകയാണ്‌  നക്ഷത്രങ്ങളെ, അവയ്‌ക്കു ചലിക്കാനാകില്ല!&lt;br /&gt;&lt;br /&gt;ഇത്രയും പറഞ്ഞതുകൊണ്ട്‌  ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച സിദ്ധാന്തം കുറ്റമറ്റതാണെന്ന്‌ അര്‍ത്ഥമില്ല. ഒരു  ശാസ്‌ത്രസിദ്ധാന്തത്തിന്‌ സാമാന്യമായ രീതിയില്‍ എന്തെല്ലാം പോരായ്‌മകളും പഴുതുകളും  ഉണ്ടാകാമോ അതെല്ലാം പരിണാമസിദ്ധാന്തത്തിനും അതിന്റെ കാതലായ `പ്രകൃതിപര  തിരഞ്ഞെടുപ്പ്‌' അഥവാ 'പ്രകൃതി നിര്‍ധാരണതത്ത്വ'(Natural Selection) ത്തിനുമുണ്ട്‌.  പരിണാമം സംബന്ധിച്ച പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം ഇനിയും  ലഭിക്കാനിരിക്കുന്നതേയുള്ളൂ. ശാസ്‌ത്രപുരോഗതിയെ മുന്നോട്ടു നയിക്കുകയും  പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്തെന്ന സുപ്രധാന ചോദ്യത്തിന്‌ വിശദീകരണം  നല്‍കാന്‍ ശ്രമിക്കുകയും ചെയ്‌ത മിക്ക സിദ്ധാന്തങ്ങളുടെയും കഥ ഇതുതന്നെയാണ്‌. ഐസക്‌  ന്യൂട്ടന്‍ 1687-ല്‍ `പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക'യിലൂടെ മുന്നോട്ടുവെച്ച  പ്രപഞ്ചസങ്കല്‍പ്പത്തിലെ പഴുതുകള്‍ക്കും ഉത്തരമില്ലായ്‌മകള്‍ക്കും വിശദീകരണം  ലഭിക്കാന്‍ ശാസ്‌ത്രലോകം 218 വര്‍ഷം ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു; 1905-ല്‍  ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്‍ തന്റെ ആപേക്ഷികതാ സിദ്ധാന്തവുമായി രംഗത്തെത്തും വരെ.  ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍(ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍) ഉള്‍പ്പടെ ഐന്‍സ്റ്റയിന്‍  തന്റെ സിദ്ധാന്തത്തിലൂടെ മുന്നോട്ടുവെച്ച പല സംഗതികള്‍ക്കും വ്യക്തമായ തെളിവ്‌  ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട്‌ പക്ഷേ, ഐന്‍സ്റ്റയിന്‍ പറഞ്ഞത്‌  തെറ്റാണെന്ന്‌ ആരും വാദിക്കാറില്ല. ശാസ്‌ത്രത്തിന്റെ രീതി അതാണ്‌; നിരന്തരമായ  അന്വേഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുക  എന്നത്‌.&lt;br /&gt;&lt;br /&gt;പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്നവര്‍ക്കും  അനുകൂലിക്കുന്നവര്‍ക്കും ഒന്നുപോലെ താത്‌പര്യം തോന്നിയേക്കാവുന്ന ഒരു ഗവേഷണ പദ്ധതി  അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയില്‍ പുരോഗമിക്കുന്നുണ്ട്‌.  ജൈവലോകത്തെ സൂക്ഷ്‌മനിരീക്ഷണം നടത്തിയും, ഫോസിലുകള്‍ തുറന്നുതരുന്ന ശിഥിലലോകം  ശ്രമകരമായി കൂട്ടിയിണക്കിയും, വിവിധ സസ്യജന്തു ജനുസുകളുടെ ജനിതക പ്രത്യേകതകള്‍  താരതമ്യം ചെയ്‌തുമൊക്കെയാണ്‌ സാധാരണഗതിയില്‍ പരിണാമശാസ്‌ത്രജ്ഞര്‍ തങ്ങളുടെ  നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നത്‌. ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണോ എന്നും  പ്രകൃതിനിര്‍ധാരണം തന്നെയാണോ പ്രകൃതിയുടെ മാര്‍ഗമെന്നുമൊക്കെ അവര്‍  പരിശോധിച്ചുറപ്പിക്കുന്നത്‌ അങ്ങനെയാണ്‌. തികച്ചും വ്യത്യസ്‌തമായ മാര്‍ഗ്ഗത്തിലൂടെ,  ഒരുപക്ഷേ, കുറച്ചുകാലം മുമ്പുവരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത രീതിയില്‍,  ഡാര്‍വിനെ പരീക്ഷിച്ചറിയുകയാണ്‌ മിഷിഗണ്‍ സര്‍വ്വകലാശാലയ്‌ക്കു കീഴിലുള്ള  `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബൊറട്ടറി'യില്‍. ജൈവലോകത്തു നടക്കുന്ന സാധാരണ  പ്രവര്‍ത്തനങ്ങളെ പുനസൃഷ്‌ടിക്കാന
